ADVERTISEMENT

ചെന്നൈ ∙ബഹുരാഷ്ട്ര കാർ നിർമാതാക്കളായ ഫോഡിനെ തമിഴ്നാട്ടിലേക്ക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വീണ്ടും ക്ഷണിച്ചു. യുഎസ് പര്യടനത്തിനിടെ കമ്പനി അധികൃതരെ കണ്ട സ്റ്റാലിൻ, ചെങ്കൽപെട്ട് ജില്ലയിലുള്ള പ്ലാന്റിൽ കാർ നിർമാണം പുനരാരംഭിക്കുന്നതിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. 830 കോടി രൂപയ്ക്ക് പ്ലാന്റ് വിൽക്കാൻ നേരത്തേ തീരുമാനിച്ചെങ്കിലും പിന്നീട് കമ്പനി കരാർ റദ്ദാക്കിയിരുന്നു.

350 ഏക്കറുള്ള പ്ലാന്റിൽ കയറ്റുമതിക്കുള്ള വാഹനം നിർമിക്കുന്നത് നിലവിൽ കമ്പനിയുടെ പരിഗണനയിലുണ്ട്. ഈ നീക്കത്തെയാണു മുഖ്യമന്ത്രി പിന്തുണച്ചത്. ഫോഡ് ഗുജറാത്ത് പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് വാങ്ങിയിരുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com