Download Manorama Online App
കോട്ടയം: കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്ബ്, ജിയോജിത്ത് ഫൈനാൻഷ്യൽ സർവീസസ്, മലയാള മനോരമ സമ്പാദ്യം എന്നിവ ചേർന്ന് സൗജന്യ ഓഹരി- മ്യൂച്വൽ ഫണ്ട് ബോധവത്കരണ സെമിനാർ നടത്തുന്നു. ഡിസംബർ 16 ന് ശനിയാഴ്ച വൈകിട്ട് 2.30 - ന് കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ് ഹാളിലാണ് പരിപാടി. ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെൻറ്
നിക്ഷേപം മികച്ച രീതിയിൽ വളരുമെങ്കിലും മ്യൂച്വൽ ഫണ്ടിൽനിന്നു സ്ഥിരവരുമാനം നേടാനാകുമോ എന്ന സംശയം നിങ്ങൾക്കുണ്ടോ? മാതാപിതാക്കൾക്ക് സ്ഥിര വരുമാനം ലഭ്യമാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? അതുമല്ലെങ്കിൽ പണപ്പെരുപ്പത്തെ മറികടന്ന് വരുമാനം വർധിപ്പിക്കാൻ കഴിയുമോ എന്ന് ആശങ്കപ്പെടുന്നുണ്ടോ? ഇതിനെല്ലാമുള്ള
ഇന്നും നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി ബാങ്കിങ് സെക്ടറിലെ ലാഭമെടുക്കലിൽ വില്പന സമ്മർദ്ദം നേരിട്ടെങ്കിലും ഐടി സെക്ടറിന്റെ പിൻബലത്തിൽ പോസിറ്റീവ് ക്ളോസിങ് നടത്തി. മറ്റ് ഏഷ്യൻ വിപണികളും ഇന്ന് നേട്ടം കുറിച്ചു. ജാപ്പനീസ് വിപണി ഇന്ന് 2% മുന്നേറ്റം നടത്തി. അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും
കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച മിന്നുന്നു നിഫ്റ്റി50 ഇടിഎഫുകൾ, ഈ ഇടിഎഫുകൾ നിക്ഷേപരെ കൊതിപ്പിക്കും എന്നീ ലേഖനങ്ങളുടെ തുടർച്ചയാണിത്. ഓഹരി വിപണിയിൽ പ്രധാനമായും രണ്ട് രീതിയിൽ ആണ് നിക്ഷേപങ്ങൾ നടത്തുന്നത്. 1. നേരിട്ട് ഓഹരികൾ വാങ്ങുക 2. ഫണ്ടുകളിൽ നിക്ഷേപിക്കുക (മ്യൂച്വൽ ഫണ്ട്, ഇൻഡക്സ് ഫണ്ട്, ഇടിഎഫ്).
ഐപിഒകള്‍ അലോട്ട് ചെയ്തു കിട്ടിയ നിക്ഷേപകര്‍ ഉന്നയിക്കുന്ന ഒരു ചോദ്യം അവ ലിസ്റ്റിങ് നേട്ടം കിട്ടുമ്പോള്‍ തന്നെ വില്‍ക്കണോ എന്നതാണ്. ടാറ്റാ ടെക്നോളജീസ് പോലുള്ള ഓഹരികള്‍ വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള നേട്ടം നല്കുമ്പോള് ഈ ചോദ്യം സ്വാഭാവികമാണ്. ലിസ്റ്റിങ്
ബിജെപിയുടെ ‘’ട്രിപ്പിൾ സൺഡേ’’ ഇഫക്ടിൽ കുതിപ്പ് തുടരുന്ന ഇന്ത്യൻ വിപണി ഇന്നും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ സമ്മിശ്ര വ്യാപാരം തുടരുമ്പോൾ ഇന്ത്യയും, ഇന്തോനേഷ്യയുമൊഴികെയുള്ള ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. അമേരിക്കൻ ഫ്യൂച്ചറുകളും നഷ്ടത്തിൽ വ്യാപാരം
എക്സിറ്റ് പോളുകളെ പോലും നിഷ്പ്രഭമാക്കി നേട്ടം കൊയ്ത കേന്ദ്രഭരണകക്ഷിയുടെ വിജയം ആഘോഷമാക്കിയ ഇന്ത്യൻ വിപണി മികച്ച മുന്നേറ്റമാണ് ഇന്ന് നടത്തിയത്. ഏഷ്യൻ വിപണികൾക്ക് പിന്നാലെ പ്രധാന യൂറോപ്യൻ വിപണികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. കൊറിയൻ, ഇന്തോനേഷ്യൻ വിപണികളും ഇന്ന് ഇന്ത്യൻ വിപണിക്കൊപ്പം
കേന്ദ്രസർക്കാരിനു കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികളിൽ മാത്രം നിക്ഷേപിക്കുന്ന ഇടിഎഫ്(എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) ആണ് സിപിഎസ്ഇ ഇടിഎഫ്. സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസസ് എന്നാണ് പൂർണരൂപം. ഒരു നിക്ഷേപത്തിലൂടെത്തന്നെ വിവിധ പൊതുമേഖല സ്ഥാപനങ്ങൾ പോർട്ട്ഫോളിയോയിൽ ചേർക്കാം എന്നതാണ് സിപിഎസ്ഇയെ
അമേരിക്കയിൽ ഇനിയും പലിശ നിരക്ക് ഉയരാൻ സാധ്യതയില്ലെന്ന സൂചനകൾ വന്നതോടെ വീണ്ടും സാമ്പത്തിക വിപണികൾ ഉഷാറാകുന്നു. ബിറ്റ് കോയിൻ പൂജ്യത്തിലെത്തിയേക്കാം എന്ന പ്രവചനം പല ഓഹരി വിദഗ്ധരും നടത്തിയിരുന്നെങ്കിലും എല്ലാവരെയും ഞെട്ടിച്ച് ബിറ്റ് കോയിൻ 19 മാസത്തെ പരുങ്ങലിന് ശേഷം 40000 ഡോളർ കടന്നിരിക്കുകയാണ്. സ്വർണ
ഐ പി ഒ വില 32 രൂപയായിരുന്ന ഐ ആർ ഇ ഡി എ ഓഹരി രണ്ടു ദിവസത്തിൽ 68 രൂപയിൽ കൂടുതൽ ഉയർന്ന ശേഷം 62 രൂപ 70 പൈസയിൽ ആണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ലിസ്റ്റ് ചെയ്ത് രണ്ടു ദിവസത്തിനുള്ളിലാണ് ഇരട്ടിയിലധികം നേട്ടം ഈ ഓഹരി സ്വന്തമാക്കിയത്.എന്നാൽ ഈ വിലക്കൊന്നും ആരും ഈ ഓഹരി വിൽക്കാൻ തയ്യാറല്ല എന്നാണ്
പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്ന ഇന്ത്യൻ വിപണി വീണ്ടും റെക്കോർഡ് തിരുത്തിയ ആഴ്ചയാണ് കടന്നു പോയത്. അഭ്യന്തര ഉല്പാദനകണക്കുകളും, എക്സിറ്റ് പോളുകളും ഇന്ത്യൻ വിപണിയുടെ കഴിഞ്ഞ ആഴ്ചത്തെ മുന്നേറ്റത്തിന് ആക്കം കൂട്ടി. മുൻ ആഴ്ചയിൽ 19795 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി ഇന്നലെ റെക്കോർഡ് തിരുത്തി
ഇന്ത്യൻ ഓഹരി സൂചികയായ നിഫ്റ്റി 50 ഇന്ന് പുതിയ റെക്കോർഡ് ഉയരത്തിലെത്തി. നിഫ്റ്റി 50 വ്യാപാരത്തിന്റ്റെ ആദ്യ മണിക്കൂറുകളിൽ തന്നെ 20,291 എന്ന പുതിയ റെക്കോർഡ് നേട്ടം രേഖപ്പെടുത്തി. ഈ വർഷം സെപ്റ്റംബർ 15 ന് രേഖപ്പെടുത്തിയ 20,222.45 എന്ന റെക്കോർഡാണ് ഇന്ന് മറികടന്നത് . നിഫ്റ്റി മിഡ്ക്യാപ് 100,
ടാറ്റാ ടെക്നോളജി ഐപിഒയാണ് ഇപ്പോൾ ഇന്ത്യൻ ഓഹരി വിപണിയിലെ താരം. ഒരാഴ്ചകൊണ്ട് നിക്ഷേപകന് കിട്ടിയത് 160 ശതമാനത്തിലധികം നേട്ടം. പക്ഷേ അതത്ര മിന്നും പ്രകടനമല്ലെന്നാണ് ഇന്ത്യൻ ഓഹരി വിപണിയിലെ കണക്കുകൾ പറയുന്നത്. ലിസ്റ്റിങ് ദിവസം നൽകിയ നേട്ടം എടുത്താൽ ടാറ്റ ടെക്നോളജി ഇഷ്യുവിന് ഏഴാം സ്ഥാനമേ ഉള്ളൂ. 286
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഐആർആർഎ പ്ലാറ്റ്ഫോം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു, ബ്രോക്കറുടെ പ്ലാറ്റ്ഫോം സാങ്കേതിക തകരാർ നേരിടുമ്പോൾ നിക്ഷേപകരെ സ്ക്വയർ ചെയ്യാനോ അവരുടെ ഓഹരി വ്യാപാരത്തിൽ നിന്ന് പുറത്തുകടക്കാനോ സഹായിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് ഇത്. ഇൻറർനെറ്റ് അധിഷ്ഠിത ട്രേഡിങും (IBT) സെക്യൂരിറ്റി
കഴിഞ്ഞ 60 വർഷമായി വാറൺ ബഫറ്റിന്റെ വലംകൈയ്യായി പ്രവർത്തിച്ചിരുന്ന ചാർലി മുൻഗർ വിടവാങ്ങിയിരിക്കുകയാണ്. 'ബെർക് ഷെയർ ഹാത്ത് വേയെ ' ലോകപ്രശസ്ത നിക്ഷേപക സ്ഥാപനമായി ഉയർത്തുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ച ആളാണ് അദ്ദേഹം. ക്രിപ്റ്റോ കറൻസികളെ 'എലി വിഷം' എന്ന് വിളിച്ചിരുന്ന അദ്ദേഹം, അമേരിക്കയിലെ പല സാമ്പത്തിക
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (ഫെഡ്ഫിന) ഓഹരി വിപണികളിൽ ലിസ്റ്റ് ചെയ്തു. ഡിസ്കൗണ്ട് നിരക്കിലായിരുന്നു ലിസ്റ്റിങ്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 137.75 രൂപയിലും ബോംബെ സ്റ്റോക്ക് എക്സേചഞ്ചിൽ 138 രൂപയിലുമാണ് ഫെഡ്ഫിന ഓഹരികൾ വ്യാപാരം ആരംഭിച്ചത്. 140 രൂപയായിരുന്നു
ഐപിഒ (പ്രാരംഭ ഓഹരി വിൽപ്പന) നിക്ഷേപകർക്ക് സ്വപ്നതുല്യമായ നേട്ടം നൽകിക്കൊണ്ട് ടാറ്റ ടെക്നോളജീസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 140 ശതമാനം നേട്ടത്തിൽ 1200 രൂപയിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 139.99 ശതമാനം നേട്ടത്തിൽ 1199.95 രൂപയിലുമാണ് ഓഹരികൾ വ്യാപാരം തുടങ്ങിയത്. 500
ഇന്നാണ് റെക്കോർഡ് ഐപിഓ നേട്ടമുണ്ടാക്കിയ ടാറ്റ ടെക്നോളജീസ് ഓഹരിയുടെ ലിസ്റ്റിങ്.ഐപിഒ ഷെയർ അലോട്ട്മെന്റ് ഉടൻ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇഷ്യുവിനായി അപേക്ഷിച്ച നിക്ഷേപകർക്ക് ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പോർട്ടലിൽ ടാറ്റ ടെക്നോളജീസ് ഐപിഒ അലോട്ട്മെന്റ് നില പരിശോധിച്ച് എത്ര
രാജ്യാന്തര ഫണ്ടുകളുടെ പിന്തുണയിൽ മുൻനിര ഓഹരികൾ നേട്ടമുണ്ടാക്കിയ ഇന്ന് ഇന്ത്യൻ വിപണി വീണ്ടും മുന്നേറ്റം തുടർന്നു. മറ്റ് ഏഷ്യൻ വിപണികളെല്ലാം ഇന്ന് നഷ്ടം കുറിച്ച ഇന്ന് ഇന്ത്യ മാത്രമാണ് നേട്ടമുണ്ടാക്കിയ ഏക ഏഷ്യൻ വിപണി. യൂറോപ്യൻ വിപണികളും, ബോണ്ട് യീൽഡ് വീഴ്ചയെത്തുടർന്ന് അമേരിക്കൻ ഫ്യൂച്ചറുകളും ഇന്ന്
കഴിഞ്ഞ ഒരു വർഷത്തിൽ നിക്ഷേപകർക്കു നൽകിയത് 14 ശതമാനത്തോളം നേട്ടം. മൂന്നു വർഷത്തിൽ 20 ഉം അഞ്ചു വർഷത്തിൽ 14 ശതമാനവും ആണ് ഉയർച്ച. ഇത് ഇന്ത്യൻ വിപണിയിലെ നിഫ്റ്റി 50 ഇടിഎഫുകളുടെ പ്രകടനമാണ്. ഈ വിഭാഗത്തിൽപ്പെട്ട 17 ഇടിഎഫുകളും സമാന നേട്ടം നൽകിയിട്ടുണ്ട്. അതായത് മികച്ചതു കണ്ടെത്തി നിക്ഷേപിക്കാൻ ഏറെ
ആരും അറിയാതെ അതീവ രഹസ്യമായി നടത്തിയിരുന്ന ഭൂട്ടാന്റെ ക്രിപ്റ്റോ മൈനിങ് കേന്ദ്രങ്ങൾ എവിടെയാണെന്ന് ഇപ്പോൾ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തിക നേട്ടത്തിനേക്കാൾ സന്തോഷം വർധിപ്പിക്കുന്നതിൽ ശ്രദ്ധാലുക്കളായ ഭൂട്ടാൻക്കാർക്ക് ഇനി മുതൽ സാമ്പത്തിക മേഖലയിലും ശക്തിപ്പെടാൻ
ബ്രോക്കറേജ് സ്ഥാപനമായ Zerodha കൈറ്റ് ആപ്പിലൂടെ ഇനി സർക്കാർ സെക്യൂരിറ്റികളിലും നേരിട്ട് നിക്ഷേപിക്കാം.ട്രഷറി ബില്ലുകൾ , ഗവൺമെന്റ് ഓഫ് ഇന്ത്യ ബോണ്ടുകൾ , സ്റ്റേറ്റ് ഡെവലപ്മെന്റ് ലോൺസ് തുടങ്ങിയ സർക്കാർ സെക്യൂരിറ്റികളുടെ പ്രാഥമിക ഇഷ്യൂകളിൽ നിക്ഷേപിക്കാൻ പ്ലാറ്റ്ഫോം ഇപ്പോൾ ഉപയോഗിക്കാം . ഇതിലൂടെഇന്ത്യൻ
അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലത്തെയാണ് ഓഹരി വിപണി ഇനി ഉറ്റുനോക്കുന്നത്. രാജസ്ഥാന്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ മൂന്നിന് ആണ് പ്രഖ്യാപിക്കുന്നത്. ഇസ്രയേല്‍-ഹമാസ് യുദ്ധവും യുഎസ് ബോണ്ട്
ഇന്ത്യൻ വിപണി നവംബറിലിത് വരെ മികച്ച മുന്നേറ്റമാണ് നടത്തിയത്. ഒക്ടോബർ അവസാന ആഴ്ചയിൽ ജൂണിന് ശേഷമുള്ള ഏറ്റവും മോശം നിരക്കിലേക്കിറങ്ങിയ ഇന്ത്യൻ വിപണി നവംബറിൽ‘യുദ്ധ’നഷ്ടങ്ങൾ തിരിച്ചു പിടിച്ചു. മുൻആഴ്ചയിൽ 19732 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വെള്ളിയാഴ്ച 19795 പോയിന്റിലും, മുൻ ആഴ്ചയിൽ 65794 പോയിന്റിൽ
ഇന്നും മുന്നേറ്റത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി ലാഭമെടുക്കലിൽ നേട്ടങ്ങൾ കൈവിട്ട് നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ജാപ്പനീസ് വിപണി അവധിയായ ഇന്ന് മറ്റ് പ്രധാന ഏഷ്യൻ വിപണികളെല്ലാം നേട്ടമുണ്ടാക്കി. ഐടി, ഫാർമ സെക്ടറുകൾ നഷ്ടമുണ്ടാക്കിയ ഇന്ന് എച്ച്ഡിഎഫ്സി ബാങ്കിന്റെ പിന്തുണയിൽ ബാങ്ക് നിഫ്റ്റി
ഒറ്റ വീടുകളെക്കാള്‍ ഫ്ലാറ്റുകളില്‍ താമസിക്കുക എന്നത് ഇപ്പോഴും സാധാരണ ജനങ്ങള്‍ക്ക് അത്രയങ്ങോട്ടു സ്വീകര്യമായിട്ടില്ലെന്നു വിലയിരുത്തി കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ - റെറ) ചെയര്മാന് പി. എച്ച്. കുര്യന്. മലയാള മനോരമ സമ്പാദ്യം സംഘടിപ്പിച്ച കേരള ബിസിനസ് സമ്മിറ്റില്‍
ഇന്ത്യൻ വിപണിക്ക് ആർബിഐ ഗവർണറുടെ പ്രസ്താവനകൾ ഇന്ന് വീണ്ടും തിരുത്തൽ നൽകിയെങ്കിലും അവസാന മണിക്കൂറിൽ തിരിച്ചു കയറി നേട്ടത്തിൽ ക്ളോസ് ചെയ്തു. ഏഷ്യൻ വിപണികൾ മിക്സഡ് ക്ളോസിങ് നടത്തിയതിന് പിന്നാലെ യൂറോപ്യൻ വിപണികളും ഇന്ന് മിക്സഡ് ഓപ്പണിങ് നടത്തി. അമേരിക്കൻ ഫ്യൂച്ചറുകളും മിക്സഡ് നിലയിലാണ് ഏഷ്യൻ വിപണി
രാജ്യാന്തര വിപണി പിന്തുണയിൽ ഇന്ന് വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും മുന്നേറ്റം തുടർന്ന് മികച്ച ക്ളോസിങ് നടത്തി. ഇന്ന് നേട്ടത്തോടെ തുടങ്ങിയ മറ്റ് ഏഷ്യൻ വിപണികളും മിക്സഡ് ക്ളോസിങ് നടത്തിയതിന് പിന്നാലെ യൂറോപ്യൻ വിപണികളും മിക്സഡ് തുടക്കമാണ് നേടിയത്. ബോണ്ട് യീൽഡ് വീണത് അമേരിക്കൻ വിപണിക്ക് ഇന്നലെ
ഈയാഴ്ച പ്രാഥമിക വിപണിയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമാണ്. നിക്ഷേപകര്‍ ഏറെയായി കാത്തിരിക്കുന്ന ടാറ്റാ ടെക്നോളജീസിന്റെ പബ്ലിക് ഇഷ്യു ഉള്‍പ്പെടെ ഈയാഴ്ച 5 ഐപിഒകളാണ് വിപണിയിലെത്തുന്നത്. ഇവ നിക്ഷേപകര്‍ക്ക് ലിസ്റ്റിംഗ് നേട്ടം നല്കാന് സാധ്യതയുണ്ടോ? ഐപിഒകള്‍ക്ക് അപേക്ഷിക്കുന്നതിന് മുമ്പ്
ഇന്നും ഇന്ത്യൻ വിപണി ലാഭമെടുക്കലിൽ നഷ്ടം കുറിച്ചു. ഏഷ്യൻ വിപണികൾക്ക് പിന്നാലെ യൂറോപ്യൻ വിപണികളും മിക്സഡ് തുടക്കം നേടി. അമേരിക്കൻ ഫ്യൂച്ചറുകൾ പോസിറ്റീവ് സോണിലാണ് വ്യാപാരം തുടരുന്നത്. പ്രതീക്ഷിച്ചത് പോലെ ഇന്ത്യൻ ഐടി സെക്ടർ മുന്നേറ്റം നേടിയപ്പോൾ ബാങ്കിങ് സെക്ടറിൽ വെള്ളിയാഴ്ചത്തെ വീഴ്ചയുടെ ക്ഷീണം
ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിനെ തുടർന്ന് നേരിടേണ്ടി വന്ന രാജ്യാന്തര ഉപരോധം മറി കടക്കാൻ കൂട്ടുപിടിക്കുന്നത് ക്രിപ്റ്റോ കറൻസികളെയാണ് എന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിനകത്തും, പുറത്തുമുള്ള വ്യാപാരങ്ങൾ തടഞ്ഞാൽ പോലും ഉത്തര
രാജ്യാന്തര വിപണി പിന്തുണയ്ക്കൊപ്പം ആഭ്യന്തരഘടകങ്ങളും പിന്തുണച്ചപ്പോൾ കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണി ഇസ്രായേൽ-ഹമാസ് യുദ്ധഭീതിയിലെ നഷ്ടം തിരിച്ചു പിടിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച 19425 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി ‘ദീപാവലി’ വാരത്തിൽ 19800 പോയിന്റിനും മുകളിൽ വരെ ചെന്ന ശേഷം 19732 പോയിന്റിലാണ്
ന്യൂഡൽഹി∙ ഇന്ത്യൻ ഓഹരിവിപണിയിലെ വിദേശ നിക്ഷേപത്തിൽ വൻ കുതിപ്പ്. വിദേശ ധനസ്ഥാപനങ്ങൾ കൈവശം വച്ചിരിക്കുന്ന ഓഹരികളുടെ മൂല്യം സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ 65100 കോടി ഡോളറിലേക്ക് ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ 56600 കോടി ഡോളറായിരുന്നു; 15 ശതമാനം വർധന. ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ 62600 കോടി
വീടുകളുടെയും, ഫ്ളാറ്റുകളുടെയും വിൽപന കൂടിയതും, അറ്റാദായത്തിലെ കുത്തനെയുള്ള ഉയർച്ചയും മൂലം കഴിഞ്ഞ ഒരു വർഷത്തിൽ ഇന്ത്യയിലെ മുൻനിര ലിസ്റ്റഡ് റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികൾ 50-80 ശതമാനം വരെ ഉയർന്നു. കോവിഡിന് ശേഷം ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിയിലെ ഉയർച്ച തുടരുന്നതിനാൽ നിക്ഷേപകർ പ്രോപ്പർട്ടി
Don’t keep all eggs in one basket’ നിക്ഷേപ ലോകത്ത് ഇതിലും പ്രചാരമുള്ള മറ്റൊരു ചൊല്ല് ഇല്ലെന്നുതന്നെ പറയാം. ലളിതമായി പറഞ്ഞാൽ, ഒരു വ്യക്തിയുടെ നിക്ഷേപങ്ങളെല്ലാം ഒരൊറ്റ ഓഹരിയിലോ സെക്ടറിലോ മാത്രം കേന്ദ്രീകരിക്കുകയാണെങ്കിൽ അപകടമാണെന്ന് അർഥം. നിക്ഷേപത്തിലെ വൈവിധ്യവും സന്തുലനവും ഏതു
ഓഹരി, സ്വർണം, റിയൽ എസ്റ്റേറ്റ്.. എവിടെ നിക്ഷേപിച്ചാൽ പോക്കറ്റ് നിറയും? എവിടെ നിക്ഷേപിച്ചാൽ കൂടുതൽ ആദായം ലഭിക്കുമെന്ന സംശയം ഓരോ സാധാരണക്കാർക്കും എപ്പോഴുമുള്ളതാണ്. കണക്കുകളും, കാര്യങ്ങളും മനസിലാക്കാതെ എവിടെയെങ്കിലും എന്തിലെങ്കിലും പണം കൊണ്ടുപോയി 'നിക്ഷേപം' എന്ന നിലയിൽ ഇടുന്നവരാണ് മലയാളികളിൽ
ടാറ്റ ടെക്നോളജീസ് ഐപിഒ-Tata Technologies IPO|Sampadyam|ManoramaOnline
കുട്ടികളാണ് മാതാപിതാക്കളുടെ എല്ലാമെല്ലാം. വില കൂടിയ ഉടുപ്പും, കളിപ്പാട്ടങ്ങളും, കളറിങ് പുസ്തകങ്ങളും എന്തുമായിക്കൊള്ളട്ടെ എത്ര വിലയായാലും അത് മക്കൾക്കായി അവർ വാങ്ങിയിരിക്കും. അതുകൊണ്ടു തന്നെ കുട്ടികളുടെ ഉൽപ്പന്നങ്ങളുടെ ഡിമാൻഡ് എപ്പോഴും കൂടുകയാണ്. ഇന്ത്യ പോലെ വളരുന്ന വിപണിയിൽ
മുഹൂർത്തവ്യാപാരത്തിലെ ആവേശമടങ്ങിയ ഇന്ത്യൻ വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചശേഷം ഇന്നലത്തെ നേട്ടങ്ങൾ മുഴുവൻ നഷ്ടമാക്കിയെങ്കിലും വെള്ളിയാഴ്ചത്തെ ക്ളോസിങ്ങിലും മികച്ച ക്ളോസിങ് സ്വന്തമാക്കി. ജാപ്പനീസ്, കൊറിയൻ വിപണികളും നേട്ടങ്ങൾ കൈവിട്ടതോടെ ഇന്ന് ഏഷ്യൻ വിപണികളും മിക്സഡ് ക്ളോസിങ് നടത്തി. അമേരിക്കൻ
ക്രിപ്റ്റോകറൻസികളുടെ വ്യാപാരവും ഖനനവും നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ കേന്ദ്രത്തിനും മറ്റുള്ളവർക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ അല്ലെങ്കിൽ വെർച്വൽ കറൻസികളാണ്
ഫെഡ് പ്രതീക്ഷകൾക്കൊപ്പം ചാഞ്ചാടിയ അമേരിക്കൻ വിപണിയുടെ സ്വാധീനത്തിൽ കഴിഞ്ഞ ആഴ്ചയിൽ നേട്ടമുണ്ടാക്കിയ ഇന്ത്യൻ വിപണി ഇന്നലെ ‘മുഹൂർത്ത വ്യാപാരത്തിലും’ മികച്ച നേട്ടമുണ്ടാക്കി. മൂന്നാഴ്ചകൾക്ക് ശേഷം വെള്ളിയാഴ്ച വീണ്ടും 19400 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്ത നിഫ്റ്റി ഇന്നത്തെ മുഹൂർത്ത വ്യാപാരത്തിൽ 100
ഇന്ത്യൻ പുതുവർഷാരംഭം ഇന്ത്യൻ വിപണിയും യഥാവിധി ആചരിക്കുകയാണ്. ഇന്ത്യൻ പുതുവർഷാരംഭം കുറിക്കുന്ന ദിനങ്ങളിൽ ഗ്രഹോപകരണങ്ങളും, സ്വർണവും, വാഹനങ്ങളും മറ്റും വാങ്ങുന്ന സംസ്കാരത്തിന്റെ പതിപ്പാണ് ഞായറാഴ്ച നടക്കാനിരിക്കുന്ന ഓഹരി വിപണിയിലെ ‘’മുഹൂർത്ത വ്യാപാരം’’. അടുത്ത ഒരു വർഷത്തെ ഓഹരി വ്യാപാരം
ആഗോള സമ്പദ് വ്യവസ്ഥ മുൻപെങ്ങുമില്ലാത്ത തരം പ്രതിസന്ധികളെ നേരിടുകയാണ്. ഏറ്റവും ഒടുവിൽ അത് ഇസ്രായേൽ–പാലസ്തീൻ സംഘർഷത്തിൽ വരെ എത്തിനിൽക്കുന്നു. പലവിധ അസ്ഥിരതകൾക്കിടയിലും അദ്ഭുതകരമായ ചെറുത്തുനിൽപ്പ് 2023ൽ വിവിധ സമ്പദ്വ്യവസ്ഥകളിൽ പ്രകടമാണ്. മാന്ദ്യം പ്രവചിച്ചിട്ടും, പ്രതിരോധം തകരാതെ പിടിച്ചുനിൽക്കുന്ന
ജിയോജിത്ത് ഫൈനാൻഷ്യൽ സർവീസസ്, മലയാള മനോരമ സമ്പാദ്യം, തിരുവനന്തപുരം പ്രസ്ക്ലബ്ബ് എന്നിവ ചേർന്നു ഓഹരി - മ്യൂച്ചൽഫണ്ട് നിക്ഷേപത്തെക്കുറിച്ച് പഠിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്കും മാധ്യമ പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമായി നവംബർ 18 ശനിയാഴ്ച 2.30 ന് തിരുവനന്തപുരം പ്രസ് ക്ലബിലെ പ്രസ് കോൺഫറൻസ് ഹാളിൽ
ദീപാവലിയോട് അനുബന്ധിച്ചുള്ള മുഹൂര്‍ത്ത വ്യാപാരം ഇന്ത്യന്‍ ഓഹരി നിക്ഷേപകരെ സംബന്ധിച്ച് വൈകാരികമായി ഏറെ പ്രധാനപ്പെട്ട ഒന്നാണ്. മൂഹൂര്‍ത്ത വ്യാപാര സമയത്ത് ഏറ്റവും അനുയോജ്യമായ ഓഹരികളില്‍ നിക്ഷേപിക്കാന്‍ പലരും താല്പര്യപ്പെടുന്നതിനാല് ഇതുമായി ബന്ധപ്പെട്ട നിരവധി ശുപാര്‍ശകളാണ് പലവിദഗ്ദ്ധരും
ഇന്ന് നേട്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി മുന്നേറാനാകാതെ നിന്ന ശേഷം ലാഭമെടുക്കലിൽ വീണ് വീണ്ടും നഷ്ടം കുറിച്ചു. കേന്ദ്ര ബാങ്ക് നയങ്ങളുടെ പിന്തുണയിൽ ജാപ്പനീസ് വിപണി വീണ്ടും മികച്ച മുന്നേറ്റം നേടിയ ഇന്ന് കൊറിയൻ വിപണിയും നേട്ടം കുറിച്ചു. ചൈന വീണ്ടും പണച്ചുരുക്കത്തിലേക്ക് വീണത് ചൈനീസ് വിപണിക്ക് ഇന്ന്
ഒരു ലക്ഷം രൂപയുടെ ബോണസ് ലഭിച്ചപ്പോൾ അദീബും അമനും ഹ്രസ്വകാലത്തേക്കു നിക്ഷേപിക്കാൻ തീരുമാനിച്ചു. ഓഹരി കുതിപ്പിൽ വലിയ വിശ്വാസമുണ്ടായിരുന്ന അദീബ് ഒരു ലക്ഷവും ടെക്നോളജി ഓഹരികളില്‍ നിക്ഷേപിച്ചു. അമനാകട്ടെ അൽപം കരുതലോടെ ഓഹരി, ഡെറ്റ് മ്യൂച്വൽ ഫണ്ട്, സ്വർണം എന്നിവയിൽ വൈവിധ്യവൽക്കരിച്ചാണ് നിക്ഷേപിച്ചത്.
സ്വർണവും, വെള്ളിയും, ബിറ്റ് കോയിനും ഭാവിയുടെ ആസ്തികളാണ് എന്ന് 'റിച്ച് ഡാഡ് പുവർ ഡാഡിൻറ്റെ' രചയിതാവ് റോബർട്ട് കിയോസാക്കി ആവർത്തിച്ചു. വരാനിരിക്കുന്ന സാമ്പത്തിക തകർച്ചയിൽ ബിറ്റ് കോയിനിനെയും വിശ്വസിക്കാം എന്ന പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്കും, ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. 2025
ഇന്നും രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി തുടർമുന്നേറ്റത്തോടെ വളരെ മികച്ച ക്ളോസിങ് സ്വന്തമാക്കി. മറ്റ് ഏഷ്യൻ വിപണികളെല്ലാം നേട്ടമുണ്ടാക്കിയ ഇന്ന് കൊറിയൻ-ജാപ്പനീസ് വിപണികൾ വൻകുതിപ്പാണ് സ്വന്തമാക്കിയത്. സർവിസ് പിഎംഐ ഡേറ്റകൾ നിരാശപ്പെടുത്തിയപ്പോൾ യൂറോപ്യൻ വിപണികൾ
അമേരിക്കൻ ഫെഡ് റിസർവിന്റെ പിന്തുണയിൽ മുന്നേറിയ ലോക വിപണിക്കൊപ്പം ഇന്ത്യൻ വിപണിയും കഴിഞ്ഞ ആഴ്ചയിൽ നേട്ടമുണ്ടാക്കി. മികച്ച റിസൾട്ടുകളും ഇന്ത്യൻ വിപണിയുടെ ആവേശം ഉയർത്തി. മുൻ ആഴ്ചയിലെ നഷ്ടങ്ങൾ തിരിച്ചു പിടിച്ച നിഫ്റ്റി കഴിഞ്ഞ ആഴ്ചയിൽ ഒരു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി 19230 പോയിന്റിൽ വ്യാപാരം
ഫെഡ് റിസർവിന്റെ പിന്തുണയിൽ മുന്നേറിയ ലോക വിപണിക്കൊപ്പം ഇന്ന് ഗ്യാപ് അപ് ഓപ്പണിങ് നേടിയ ഇന്ത്യൻ വിപണിയും നേട്ടത്തോടെ തന്നെ വ്യാപാരം അവസാനിപ്പിച്ചു. ചൈനീസ് വിപണിയൊഴികെ മറ്റെല്ലാ ഏഷ്യൻ വിപണികളും നേട്ടത്തിൽ വ്യാപാരമവസാനിപ്പിച്ച ഇന്ന് യൂറോപ്യൻ വിപണികളെല്ലാം ഇന്ന് വലിയ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
അങ്ങനെ ഏറെക്കാലത്തിനു ശേഷം കേരളത്തിൽ നിന്നും ഒരു കമ്പനി കൂടി ഓഹരി വിപണിയിലേയ്ക്ക്. കേരളത്തിലെ ഏക സ്മോൾ ഫിനാൻസ് ബാങ്കായ തൃശൂർ ആസ്ഥാനമായുള്ള ഇസാഫ് ആണ് നാളെ ഐപിഒ അവതരിപ്പിക്കുന്നത്. 2015 ൽ ബാങ്കിങ് ലൈസൻസ് കിട്ടിയ ഇസാഫ് രണ്ട് വർഷം കൂടി കഴിഞ്ഞാണ് പ്രവർത്തനം തുടങ്ങിയത്. നിക്ഷേപകർക്ക് വളരെ പ്രതീക്ഷ
ഒരു സോഫ്റ്റ് ഓപ്പണിങ്ങിന് ശേഷം ലാഭമെടുക്കലിൽ വീണ ഇന്ത്യൻ വിപണി ഇന്ന് വീണ്ടും നഷ്ടം കുറിച്ചു. മോശം പിഎംഐ ഡേറ്റകളുടെ പോലും പശ്ചാത്തലത്തിൽ ചൈനീസ്, കൊറിയൻ, ജാപ്പനീസ് വിപണികൾ മികച്ച മുന്നേറ്റം നേടിയപ്പോളാണ് മികച്ച മാനുഫാക്ച്ചറിങ് പിഎംഐ സംഖ്യ കുറിച്ച ഇന്ത്യൻ വിപണി വീണ്ടും നഷ്ടത്തിലേക്ക് വീണത്. ബാങ്ക് ഓഫ്
ഇന്നലത്തെ മുന്നേറ്റത്തിന്റെ തുടർച്ചയെന്നവണ്ണം ഇന്ന് ഗ്യാപ് അപ്പ് ഓപ്പണിങ് സ്വന്തമാക്കിയ ഇന്ത്യൻ വിപണി ലാഭമെടുക്കലിൽ വീണ് വീണ്ടും നഷ്ടം കുറിച്ചു. മോശം സാമ്പത്തിക വിവരക്കണക്കുകൾ ഇന്ന് ജപ്പാൻ ഒഴികെയുള്ള മറ്റ് ഏഷ്യൻ വിപണികളെയും നഷ്ടത്തിലേക്ക് തള്ളിവിട്ടു. ബാങ്ക് ഓഫ് ജപ്പാൻ അടിസ്ഥാന പലിശ നിരക്ക്
ശരാശരി ഇന്ത്യക്കാരുടെ ചിന്താരീതി സമ്പാദ്യത്തില്‍ നിന്നു നിക്ഷേപത്തിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക സ്വാതന്ത്ര്യത്തിനായുള്ള അവരുടെ ത്വരയില്‍ ജനങ്ങള്‍ മ്യൂചല്‍ ഫണ്ടിലേക്കു കൂടുതലായി നീങ്ങുന്നുമുണ്ട്. ആംഫിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ മ്യൂചല്‍ ഫണ്ട് വ്യവസായം കൈകാര്യം ചെയ്യുന്ന ആകെ
ബ്രോക്കിങ് കമ്പനികളുടെ ട്രേഡിങ് ആപുകളോ വെബ് പ്ലാറ്റ്ഫോമുകളോ തുറക്കുമ്പോള്‍ ആദ്യം നിങ്ങളെ വരവേല്‍ക്കുന്നത് സെബിയുടെ ചില മുന്നറിയിപ്പുകളാണ്. ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷന്‍സില്‍ വ്യാപാരം ചെയ്യുന്ന പത്തില്‍ ഒന്‍പത് പേരും നഷ്ടം നേരിടുന്നുവെന്ന സെബിയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ
രാജ്യാന്തര വിപണി പിന്തുണക്കൊപ്പം മികച്ച റിസൾട്ടുകൾ കൂടി പിന്തുണച്ചപ്പോൾ ഇന്ന് ഫ്ലാറ്റ് തുടക്കത്തിന് ശേഷം വീഴ്ചയോടെ തുടങ്ങിയ ഇന്ത്യൻ വിപണി തിരിച്ചു കയറി നേട്ടത്തിൽ വ്യാപരാമവസാനിപ്പിച്ചു. അമേരിക്കൻ ഫ്യൂച്ചറുകളുടെ മുന്നേറ്റവും, ജപ്പാനൊഴികെ മറ്റെല്ലാ ഏഷ്യൻ വിപണികളും മുന്നേറിയതും ഇന്ത്യൻ വിപണിക്ക് ആദ്യ
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ അസറ്റ് മാനേജ്മെന്റ് കമ്പനിക്ക് അനുമതി ലഭിച്ച് മാസങ്ങൾക്ക് ശേഷം, Zerodha ഒക്ടോബർ 25നു ആദ്യ മ്യൂച്വൽ ഫണ്ടുകൾ - Zerodha Nifty LargeMidcap 250 Index Fund, Zerodha ELSS ടാക്സ് സേവർ എന്നിവയുടെ ലോഞ്ച് പ്രഖ്യാപിച്ചു.രണ്ട് ഫണ്ടുകൾക്കുമുള്ള
തുടർച്ചയായ ആറ് സെഷനുകളിൽ വീണ് ഈ വർഷത്തെ ഏറ്റവും വലിയ ആഴ്ചനഷ്ടങ്ങളിൽ ഒന്ന് കുറിച്ച ഇന്ത്യൻ വിപണി വെള്ളിയാഴ്ച രാജ്യാന്തര വിപണികൾക്കൊപ്പം തിരിച്ചു കയറി നേട്ടത്തിൽ വ്യാപാരമവസാനിപ്പിച്ചു. നിഫ്റ്റിയുടെ അതിശക്ത പിന്തുണ മേഖലയായ 18800 പോയിന്റിന് സമീപം വരെയെത്തിയ നിഫ്റ്റി190 പോയിന്റുകളുടെ നേട്ടത്തോടെ
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സെപ്റ്റംബർ പാദത്തിലെ അറ്റാദായത്തിൽ 27% വർദ്ധനവ് പ്രഖ്യാപിച്ചു. ഫാഷൻ, ലൈഫ്സ്റ്റൈൽ, ഗ്രോസറി, ഇ-കൊമേഴ്സ് എന്നിവയിൽ നിന്നുള്ള വർദ്ധിച്ച വരുമാനത്തിനൊപ്പം എണ്ണ, വാതക മേഖലയിലെ മെച്ചപ്പെട്ട വരുമാനമാണ് ഈ വളർച്ചയ്ക്ക് കാരണമായത്. 2023-24 സാമ്പത്തിക വർഷത്തിന്റെ രണ്ടാം
സമൂഹ മാധ്യമങ്ങളിലൂടെ നിക്ഷേപകാര്യങ്ങളിൽ ഉപദേശം നൽകുന്നവരോട് സെബി നിലപാട് കടുപ്പിക്കുന്നു. തന്റെ തന്നെ ട്രേഡിങ്ങ് അക്കൗണ്ട് കാട്ടി നിക്ഷേപകരെ വിശ്വസിപ്പിച്ച് പണം തട്ടുന്ന ഫിൻഫ്ലുൻസറിന്റെ തനി നിറം സെബി തുറന്നു കാട്ടിയതു കണ്ടു ഞെട്ടി തരിച്ചിരിക്കുകയാണ് ഫോളോവെർസ്.200-300 ശതമാനം ലാഭം ഉറപ്പുനൽകിയാണ്
വിപണിയിലിത് ചാഞ്ചാട്ടത്തിന്റെ ദിവസങ്ങളാണെങ്കിലും ദീപാവലിയോടനുബന്ധിച്ച് പുതിയ പ്രകാശം പരക്കുമെന്ന് വേണം കരുതാന്‍. നവംബര്‍ മാസത്തിനുള്ളില്‍ പന്ത്രണ്ടോളം കമ്പനികളാണ് ഓഹരി വില്‍പ്പന നടത്തി നിക്ഷേപം സമാഹരിക്കാന്‍ പദ്ധതിയിടുന്നത്. നവംബറില്‍ ഏകദേശം 15,000 കോടി രൂപ ഐപിഒയിലൂടെ സമാഹരിക്കപ്പെടുമെന്നാണ്
ഇസ്രായേൽ ഹമാസ് സംഘർഷത്തെ തുടർന്ന് സ്വർണത്തിലുള്ള നിക്ഷേപം ലോകമാസകലം ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ സ്വർണത്തിന്റെ വിലയും ഉയരുകയാണ്. സ്വർണത്തിന്റെ വിലയോടൊപ്പം ഉയരാൻ ബിറ്റ് കോയിൻ ഇപ്പോൾ തയ്യാറാവുകയാണ് എന്ന സിഗ്നൽ ഇപ്പോൾ ക്രിപ്റ്റോ വിപണി നൽകുന്നുണ്ട്. കഴിഞ്ഞ ഒരു മാസം കൊണ്ട് ബിറ്റ് കോയിൻ 29 ശതമാനമാണ്
യുദ്ധസാഹചര്യങ്ങൾ നിലനിൽക്കെ അമേരിക്കൻ ബോണ്ട് യീൽഡിന്റെ മുന്നേറ്റവും, രാജ്യാന്തര വിപണിയിലെ തളർച്ചയും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിക്കും തിരുത്തൽ നൽകി. അടുത്ത ചൊവ്വാഴ്ച വിപണി അവധിയാണെന്നതിനാൽ നിക്ഷേപകർ തൽപര്യം കാട്ടാതിരുന്നതിനാൽ വെള്ളിയാഴ്ചയും തിരിച്ചു വരവ് നിഷേധിക്കപ്പെട്ട ഇന്ത്യൻ വിപണി കഴിഞ്ഞ
മ്യൂച്വൽ ഫണ്ട് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾക്ക് (എസ്ഐപി) കീഴിലുള്ള തുക കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഇരട്ടിയായി. 2023 ഓഗസ്റ്റ് വരെ 15,814 കോടി രൂപയായി. സാധാരണ നിക്ഷേപകരാണ് എസ്ഐപി വഴി നിക്ഷേപിക്കാൻ താൽപര്യപ്പെടുന്നത്. എന്നാൽ 48 ശതമാനം നിക്ഷേപകരും രണ്ട് വർഷത്തിനുള്ളിൽ തന്നെ മ്യൂച്ചൽ
രാജ്യാന്തര വിപണി സമ്മർദ്ദത്തിൽ ഇന്നും നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി തിരിച്ചു കയറിയെങ്കിലും നഷ്ടം ഒഴിവാക്കാനായില്ല അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റത്തിൽ അടിപതറിയ മറ്റ് ഏഷ്യൻ വിപണികളെല്ലാം ഇന്ന് വലിയ നഷ്ടം കുറിച്ചു. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. അവസാന
ഇന്നും നേരിയ നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് ലാഭമെടുക്കലിൽ വീണ് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. മിഡിൽ ഈസ്റ്റിൽ യുദ്ധം മുറുകുന്നതും, ക്രൂഡ് ഓയിൽ മുന്നേറ്റവും ഇന്ന് വന്ന ചൈനയുടെ താരതമ്യേന മികച്ച ഇക്കണോമിക് ഡേറ്റയുടെ ആനുകൂല്യം ഏഷ്യൻ വിപണികൾക്ക് നിഷേധിച്ചു. ബ്രിട്ടീഷ് ഡേറ്റകളും,
ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. തായ്വാനൊഴികെയുള്ള ഏഷ്യൻ വിപണികളെല്ലാം ഇന്ന് ഓപ്പണിങ് നേട്ടം നിലനിർത്തി. മികച്ച തുടക്കത്തിന് ശേഷം യൂറോപ്യൻ വിപണികളും നേട്ടത്തിൽ വ്യാപാരം തുടരുമ്പോൾ അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലാണ് തുടരുന്നത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ റിസൾട്ട് വിപണി
ലഘുസമ്പാദ്യത്തെ നിക്ഷേപത്തിലൂടെ ഭാവി ജീവിതത്തിനുള്ള സമ്പത്ത് സ്വരുക്കൂട്ടാന്‍ സഹായിക്കുന്ന പെഴ്സണല്‍ ഫിനാന്‍സ് മേഖല പലവിധ കാരണങ്ങളാല്‍ കിതച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യയില്‍. ഫിനാന്‍ഷ്യല്‍ പ്രോഡക്ട്സ് വില്ക്കുന്നവരുടെ ശക്തമായ വിപണന കാമ്പയിന് ഒരുവശത്ത്. നിഷ്പക്ഷരെന്ന് വിശ്വസിപ്പിച്ച് ഇത്തരം
നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി തിരിച്ചു കയറിയെങ്കിലും നഷ്ടമൊഴിവാക്കാനായില്ല. മറ്റ് ഏഷ്യൻ വിപണികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജാപ്പനീസ് വിപണി ഇന്ന് 2% നഷ്ടമാണ് ഇന്ന് നേരിട്ടത്. യുദ്ധവ്യാപനസാഹചര്യത്തിൽ സുരക്ഷിത നിക്ഷേപത്തിനായുള്ള അന്വേഷണം അമേരിക്കൻ ബോണ്ട് യീൽഡിന്
ക്രിപ്റ്റോ കറൻസി വാങ്ങുന്നതിനിടയിൽ സാങ്കേതിക തടസ്സം നേരിട്ടതിനെ തുടർന്ന് ക്രിപ്റ്റോ കറൻസികൾ വോലറ്റിൽ കാണാതിരുന്നതിരുന്നതിനാല് ഉപഭോക്താവ് ട്രേഡിങ് ആപ്പിനെതിരെ കൊടുത്തിരുന്ന പരാതി കോടതി തള്ളിക്കളഞ്ഞു. ആപ്പ് കമ്പനിക്ക് ഇതിന് ഉത്തരവാദിത്തമില്ല എന്നാണ് കോടതി വിധിച്ചത്. ഇതൊരു സൈബർ അക്രമണമായതിനാൽ
അമേരിക്കൻ ഫെഡ് അംഗങ്ങളുടെ പിന്തുണയിൽ യുദ്ധ ഭീതി മറികടന്ന രാജ്യാന്തര വിപണിക്കൊപ്പം ഇന്ത്യൻ വിപണിയും കഴിഞ്ഞ ആഴ്ചയുടെ ആദ്യ ദിവസങ്ങളിലെല്ലാം മുന്നേറ്റം നേടി. എന്നാൽ ടിസിഎസ്സിന് വരുമാനലക്ഷ്യം നേടാനാകാതെ പോയതും, ഇൻഫോസിസ് വരും പാദങ്ങളിൽ വരുമാനത്തിൽ വീഴ്ച പ്രതീക്ഷിക്കുന്നതും വെള്ളിയാഴ്ച ഇന്ത്യൻ വിപണിക്ക്
സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കപ്പെടുന്ന കാലത്താണ് നാമിപ്പോൾ. ചെറിയ തുകയുടെ പണമിടപാടുകള്‍ക്കു പോലും സ്മാര്‍ട്ട്ഫോണും യുപിഐയും ഇല്ലാതെ പറ്റില്ല. നിക്ഷേപവും ഇന്‍ഷുറന്‍സുമൊക്കെ ഡിജിറ്റല്‍ രൂപത്തില്‍ നടത്തുന്നത് ശീലമായി. എന്നാല്‍ അപ്രതീക്ഷിതമായി ജീവിതത്തിന്റെ താളം തെറ്റിക്കുന്ന ഒരു
കൂടുതൽ അമേരിക്കൻ ഫെഡ് അംഗങ്ങൾ ഇന്നലെയും ഫെഡ് റിസർവ് നിരക്ക് വർദ്ധനക്കെതിരെ നിലപാടെടുത്തത് അമേരിക്കൻ ബോണ്ട് യീൽഡിൽ തിരുത്തലിന് കാരണമായതും അമേരിക്കൻ വിപണി തുടർച്ചയായ മൂന്നാമത്തെ ദിവസവും മുന്നേറിയതും ഇന്നും മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ത്യൻ വിപണിക്കും മികച്ച തുടക്കവും, തുടർ മുന്നേറ്റവും നൽകി. ഏഷ്യൻ
ക്രിപ്റ്റോകറൻസികൾ ആഗോള ആസ്തികളാണ്. ക്രിപ്റ്റോകറൻസികളെ ഏതെങ്കിലും ഒരു ഗവൺമെന്റോ സ്ഥാപനമോ നിയന്ത്രിക്കുന്നില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും പ്രത്യേക പ്രദേശത്തെ രാഷ്ട്രീയ സംഘർഷങ്ങളോട് ക്രിപ്റ്റോകറൻസികൾ പ്രതികരിക്കില്ല.പ്രാദേശിക ഭൗമരാഷ്ട്രീയത്തിന്റെ പരിധിക്കപ്പുറമുള്ള ഒരു ആഗോള തലത്തിലാണ് അവ
കഴിഞ്ഞ ആഴ്ചയുടെ ആദ്യ ദിവസങ്ങളിൽ ഡോളറിന്റെ കുതിച്ചു കയറ്റം ബുദ്ധിമുട്ടിച്ച രാജ്യാന്തര വിപണി നടത്തിയ തിരിച്ചു വരവും, ആർബിഐയുടെ അനുകൂല തീരുമാനങ്ങളും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യ വിപണിക്ക് പോസിറ്റീവ് ക്ളോസിങ് നൽകി. മുൻ ആഴ്ചയിൽ 19638 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി വീഴ്ചകൾക്ക് ശേഷം തിരിച്ചു കയറി 19653
ഇന്ത്യൻ വിപണി ഇന്ന് രാജ്യാന്തര വിപണിക്കൊപ്പം നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. അമേരിക്കൻ വിപണിയുടെ തിരിച്ചു കയറ്റത്തിന്റെ ആവേശത്തിലും ഏഷ്യൻ വിപണികൾ മിക്സഡ് ക്ളോസിങ് നടത്തി. ഇന്ത്യൻ വിപണിക്കൊപ്പം ജാപ്പനീസ് വിപണിയും മികച്ച മുന്നേറ്റം നടത്തി. യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഇന്നലെ
ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നിന് കളമൊരുങ്ങുന്നു. വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികള്‍ ഫ്രാക്ഷനില്‍ വാങ്ങാനാവുന്ന കാര്യം സെബി കാര്യമായി പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകള്‍. ഇതു സംബന്ധിച്ച തീരുമാനം ഉടന്‍ വന്നേക്കാം. വിപണിയില്‍ വലിയ വിലയുളള ഓഹരികളില്‍
പത്രത്തിൽ ഒരു നിക്ഷേപത്തട്ടിപ്പ് എങ്കിലും ഇല്ലാത്ത ദിവസം ഉണ്ടോ എന്തുകൊണ്ടാണിത്? 40 –50–55 വയസ്സാകുമ്പോഴാണ് ഒന്നും സമ്പാദിച്ചിട്ടില്ല എന്നു തിരിച്ചറിയുന്നത്. ആ സമയത്താണ് തട്ടിപ്പിലൊക്കെ പെടുന്നത്. നേരത്തേ നിക്ഷേപിക്കാൻ തീരുമാനിച്ചാൽ ആർക്കും സാമ്പത്തിക സുരക്ഷ സുഗമമായി ഉണ്ടാക്കാം– ജി. പ്രദീപ്കുമാർ.
ഡോളറിന്റെ മുന്നേറ്റം രാജ്യാന്തര വിപണിയെയാകെ വീണ്ടും സമ്മർദ്ധത്തിലാക്കിയപ്പോൾ ഇന്ത്യൻ വിപണിയും ഇന്ന് തിരുത്തലോടെ തുടങ്ങി നഷ്ടത്തിൽ തന്നെ ക്ളോസ് ചെയ്തു. ചൈനീസ്, കൊറിയൻ വിപണികൾ അവധിയായ ഇന്ന് ജാപ്പനീസ്, ഹോങ്കോങ്ങ് വിപണികൾ യഥാക്രമം 1.80%വും, 3%വും വീതം തകർച്ച നേരിട്ടു. നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച
പുതിയതായി പുറത്തുവന്ന ചെയിൻ അനാലിസിസ് റിപ്പോർട്ട് പ്രകാരം സാധാരണക്കാരുടെ ഇടയിൽ ക്രിപ്റ്റോകറൻസികളെ സ്വീകരിക്കുന്ന കാര്യത്തിൽ ഇന്ത്യ 154 രാജ്യങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ്. ക്രിപ്റ്റോകളെ ഇന്ത്യ സർക്കാർ ഇപ്പോഴും 'തള്ളാനും, കൊള്ളാനും' സാധിക്കാത്ത അവസ്ഥയിലാണെങ്കിലും, സാധാരണക്കാർക്ക്
സെപ്റ്റംബറിന്റെ ആദ്യ രണ്ട് വാരങ്ങളിലും മുന്നേറ്റം തുടർന്ന് റെക്കോർഡ് ഉയരങ്ങൾ താണ്ടിയ ഇന്ത്യൻ വിപണി അവസാന രണ്ട് ആഴ്ചകളിലും കരടികളുടെ കൈകളിൽപ്പെട്ടുപോയി. എഫ്&ഓ ക്ളോസിങ്ങിന് മുന്നോടിയായി നടന്ന ഷോർട്ട് കവറിങ്ങും, പിന്നീട് നടന്ന ലാഭമെടുക്കലും, രാജ്യാന്തര വിപണി സമ്മർദ്ദങ്ങളും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ
തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ദേശാസാത്കൃത ബാങ്കാണ് ബാങ്ക് ഓഫ് ഇന്ത്യ (BANKINDIA). 51,00ൽ അധികം ശാഖകളാണ് മുംബൈ ആസ്ഥാനമായ ബാങ്കിനുള്ളത്. 15 വിദേശ രാജ്യങ്ങളിലും സാന്നിധ്യം. വാങ്ങാവുന്ന വില– 110 നിർദേശിക്കുന്ന തീയതി– 19/09/2023 കൈവശം വയ്ക്കാവുന്ന കാലാവധി– 12 മാസം പ്രതീക്ഷിക്കാവുന്ന
"27 വർഷം കൊണ്ട് ഡിഎസ്പി ഫ്ലെക്സി ക്യാപ് ഫണ്ട് നിക്ഷേപം 90 ഇരട്ടിയാക്കി വർധിപ്പിച്ചു. അന്ന് 10 രൂപ ഇട്ടിരുന്നത് ഇന്ന് 900 രൂപ ആയി. പക്ഷേ, വെറും 26 നിക്ഷേപകർക്കാണ് ഈ നേട്ടം കിട്ടിയത്. കാരണം, ഇത്രയും വർഷം ഫണ്ടിൽ തുടർന്നത് അത്രയും പേർ മാത്രമാണ്." -കല്പൻ പരേഖ് പലിശനിരക്കു നോക്കിയാണ്
ജൂൺ 2ന് ലിസ്റ്റ് ചെയ്ത വാസ ഡന്റിസിറ്റി ആരെയും കൊതിപ്പിക്കുന്ന വലിയ നേട്ടമാണ് നൽകിയത്. 128 രൂപ ഇഷ്യൂവില ഉണ്ടായിരുന്ന ഓഹരി ലിസ്റ്റ് ചെയ്തത് 65% നേട്ടത്തിൽ 211 രൂപയ്ക്കാണ്. വൈകാതെ ഓഹരി വില 400ന് മുകളിലെത്തി. ഐപിഒ നിക്ഷേപകർക്കു കിട്ടിയ നേട്ടം മൂന്നിരട്ടിയിലധികം. ഇത് ഏത് ഐപിഒ, അറിഞ്ഞില്ലല്ലോ എന്നാണോ
എഫ്&ഓ എക്സ്പയറി ദിനത്തിൽ തലേന്നത്തെ ഷോർട്ട് കവറിങ്ങിന്റെ ആവേശത്തുടർച്ചയെന്നോണം നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി നേട്ടങ്ങളെല്ലാം കൈവിട്ട് വീണ്ടുംതകർന്നു. ചൈനീസ് വിപണിയുടെ പിൻബലത്തിൽ ഏഷ്യൻ വിപണികൾ മിക്സഡ് ക്ളോസിങ് നടത്തിയപ്പോൾ ജാപ്പനീസ്, ഹോങ്കോങ് വിപണികളും ഇന്ന് വലിയ നഷ്ടം കുറിച്ചു.
ഇൻഡെക്സ് ഓപ്ഷനുകൾക്കും ഫ്യൂച്ചറുകൾക്കുമായി വൈകുന്നേരം 6 മുതൽ രാത്രി 9 വരെ ഒരു ട്രേഡിംഗ് സെഷൻ ചേർക്കാനുള്ള നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ പദ്ധതി ബ്രോക്കർമാരുടെ ചെലവുകൾ കുത്തനെ ഉയർത്തുമെന്ന ആശങ്ക. സാധാരണ 9:15 മുതൽ 3:30 വരെയുള്ള സെഷൻ അവസാനിച്ച് രണ്ടര മണിക്കൂർ കഴിഞ്ഞ് ആരംഭിക്കുന്ന
കുറച്ചു വർഷങ്ങൾക്ക് അപ്പുറം ടെലികോം മേഖലയിൽ ജിയോ വരുത്തിയ മാറ്റം ഓർമയുണ്ടോ? വിപ്ലവകരമായ ആ പരിഷ്കാരങ്ങൾക്ക് ഒടുവിൽ 40 ശതമാനത്തിന്റെ മാർക്കറ്റ് ഷെയറും ഒന്നാം സ്ഥാനവും ജിയോ പിടിച്ചടക്കി. രാജ്യത്തിന്റെ ഡിജിറ്റൽ കുതിപ്പിന് വേഗം വർധിപ്പിക്കാൻ ഉതകിയ മാറ്റം കൂടിയായിരുന്നു അത്. ഇനി ജിയോ ഫിനാൻഷ്യൽ
യുവതലമുറയുടെ ഓഹരി വിപണി നിക്ഷേപവും വ്യാപാരവും നിര്‍വചിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച സ്ഥാപനമാണ് സിറോധ. ഓണ്‍ലൈന്‍ സ്റ്റോക് ബ്രോക്കിങ്ങിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിജയം കൊയ്ത സിറോധയാണ് ഡിസ്കൗണ്ട് ബ്രോക്കിങ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതും. ഇന്ന് ഒരു കോടിയിലധികം ഉപഭോക്താക്കളുണ്ട്
രാജ്യാന്തര വിപണികൾക്കൊപ്പം നഷ്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി ഇന്ന് ‘’ഷോർട് കവറിങ്ങി’’ൽ തിരിച്ചു കയറി നേട്ടത്തിൽ ക്ളോസ് ചെയ്തു.ചൈനയുടെ വ്യാവസായികലാഭത്തിലെ വീഴ്ചയുടെ തോത് കുറഞ്ഞു വരുന്നത് ചൈനീസ് വിപണിക്ക് മുന്നേറ്റം നൽകിയതിനെത്തുടർന്ന് മറ്റ് ഏഷ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം
കൊല്‍ക്കത്തയില്‍ നിന്നുള്ള ബർമന് കുടുംബം ഈയിടെയായി കളത്തിലിറങ്ങി കളിക്കുകയാണ്. നല്ല സാധ്യതയുള്ള ബിസിനസുകള്‍ ഏതെങ്കിലും കാരണവശാല്‍ പൊളിയുകയോ പിന്നോക്കം പോവുകയോ ചെയ്യുകയാണെങ്കില്‍ അവരെത്തും. വേറാരുമല്ല, ഈ പറയുന്ന ബർമന്, അവരാണ് ഡാബറിന്റെ ഉടമസ്ഥർ. മികച്ച ക്യാഷ് ഫ്ളോയുള്ള ബർമന് ഗ്രൂപ്പ് വിവിധ
ദശകങ്ങളായി ഇന്ത്യയിൽ പ്രചാരത്തിലുണ്ടെങ്കിലും 2015നു ശേഷമാണ് മ്യൂച്വൽ ഫണ്ടുകൾ കൂടുതൽ ജനപ്രിയമായത്. വൻതോതിൽ നിക്ഷേപം ഒഴുകിയെത്താൻ തുടങ്ങിയത് 2018നു ശേഷവും. കോവിഡിൽ ഓഹരി വിപണി ഇടിഞ്ഞതോടെ ആശങ്ക മൂലം പലരും മ്യൂച്വൽ ഫണ്ട് നിക്ഷേപം പിൻവലിച്ചിരുന്നു. എന്നാൽ, ചുരുങ്ങിയ സമയംകൊണ്ടു വിപണി തിരിച്ചു കയറിയതോടെ
ഓഹരി വിപണിയിൽ കയറിക്കളിക്കുന്ന കാര്യത്തിൽ മലയാളികൾ പൊതുവെ വിമുഖരാണെങ്കിലും ഓഹരികളിൽ അധിഷ്ഠിത മ്യൂച്ചൽഫണ്ടുകളിൽ തൽപ്പരരാണെന്ന് ടാറ്റാ അസറ്റ് മാനേജ്മെന്റ് ഫണ്ട് മാനേജര്‍ മീത ഷെട്ടി പറയുന്നു. സംസ്ഥാനത്തെ ടാറ്റാ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരില്‍ 76 ശതമാനവും ഓഹരി പദ്ധതികളിലാണ് പണം
മറ്റ് ഏഷ്യൻ വിപണികളെല്ലാം നഷ്ടത്തിലേക്ക് വീണ ഇന്ന് ഫ്ലാറ്റ് ഓപ്പണിങ് നേടിയ ഇന്ത്യൻ വിപണി നേരിയ നഷ്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. തായ്വാൻ ഒഴികെ മറ്റെല്ലാ ഏഷ്യൻ വിപണികളും ഇന്ന് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഐടി,
കുറെ മാസങ്ങളായി ധനകാര്യമേഖലയിലെ മിഡ്ക്യാപ്, സ്മോൾക്യാപ് പിഎസ്യു ബാങ്കുകളുടെയും ചില സ്വകാര്യ ബാങ്കുകളുടെയും വിപണിമൂല്യം, വില എന്നിവ ആരെയും അമ്പരപ്പിക്കുംവിധം ഉയരുന്നു. ഈ പ്രവണത വൻകിട ബാങ്കുകളുടെ കാര്യത്തിൽ അത്ര ദൃശ്യമല്ല. ആക്സിസ് ബാങ്കും ഇൻഡസ് ഇൻഡ് ബാങ്കുമാണ് അൽപമെങ്കിലും മുന്നേറ്റം
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവെലപ്മെന്റ്റ് ഏജൻസി (IREDA ) ഐപിഒ പുറത്തിറക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ (RE) പദ്ധതികൾക്കും ഊർജ്ജ കാര്യക്ഷമത, സംരക്ഷണ (EEC) പദ്ധതികൾക്കും IREDA സാമ്പത്തിക സഹായം
ഒരാഴ്ച നീണ്ട് നിന്ന് വീഴ്ചക്ക് ശേഷം ഇന്ന് ഒരു പതിഞ്ഞ തുടക്കം നേടിയ ഇന്ത്യൻ വിപണി ആശ്വാസമുന്നേറ്റം നടത്തിയെങ്കിലും തിരികെയിറങ്ങി ഫ്ലാറ്റ് ക്ളോസിങ് നടത്തി. ജപ്പാനും, തായ്വാനും ഇന്ന് മുന്നേറ്റം കുറിച്ചപ്പോൾ എവർഗ്രാൻഡെയുടെ മേൽ ചൈനീസ് അധികാരകേന്ദ്രങ്ങൾ അന്വേഷണം നടത്തുന്നു എന്ന സൂചനയിൽ ചൈനീസ് വിപണി
പ്രമുഖ കസിനോ ഓപ്പറേറ്റിംഗ് കമ്പനിയായ ഡെല്‍റ്റ കോർപ്പറേഷന്റെ ഓഹരിക്ക് വന്‍ തിരിച്ചടി. നികുതിയിനത്തില്‍ 17000 കോടി രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ട് നികുതി വകുപ്പ് നോട്ടിസ് അയച്ചതിനെത്തുടർന്നാണിത്. 32 രൂപ 60 പൈസ കുറഞ്ഞ് രണ്ടര വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 142 രൂപ 80 പൈസയിലാണ് ഡെല്‍റ്റ ക്ളോസ്
പണത്തിന്റ്റെ പുതിയ രൂപമായി അവതരിച്ച എൻ എഫ് ടി കൾക്ക് ഇപ്പോൾ കഷ്ടകാലമാണ്. കമ്പനികൾ മുതൽ സെലിബ്രിറ്റികൾ വരെ എൻ എഫ് ടി കളിൽ നിക്ഷേപിച്ചിരുന്ന കാലത്തു നിന്ന് ഒന്നുമില്ലായ്മയിലേക്ക് താഴ്ന്നതാണ് എൻ എഫ് ടി കളുടെ ഇപ്പോഴത്തെ അവസ്ഥ. എൻ എഫ് ടി ശേഖരം കൈവശമുള്ള 95 ശതമാനം പ്പേരുടെയും പണം ആവിയായി പോയി എന്ന
ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണിയായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) ഇക്വിറ്റി ഡെറിവേറ്റീവുകളുടെ ട്രേഡിംഗ് സമയം ഘട്ടം ഘട്ടമായി നീട്ടാനുള്ള പദ്ധതികൾക്ക് അന്തിമരൂപം നൽകുന്നു. ഇത് ആഭ്യന്തര വ്യാപാരികൾക്ക് ആഗോള വിപണികൾ പ്രവർത്തിക്കുമ്പോഴും വ്യാപാരം ചെയ്യാൻ അവസരം ഒരുക്കും. ഇക്വിറ്റി
Results 1-100 of 2139