Download Manorama Online App
ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള വര്‍ധിതമായ ഡിമാന്റ് ഓഹരി വിപണിയിലെ കമ്പനികളുടെ പ്രകടനത്തിലും പ്രതിഫലിക്കുന്നുണ്ട്. ഇലക്ട്രിക് ബസ് നിര്‍മാതാക്കളായ ജെബിഎം ഓട്ടോ, ഒലെക്ട്ര ഗ്രീന്‍ടെക് എന്നീ കമ്പനികളുടെ ഓഹരി വില കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പല മടങ്ങാണ് ഉയര്‍ന്നത്. ഇലക്ട്രിക് ഇരുചക്ര വാഹന
ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തി തന്റെ നാല് മാസം പ്രായമുള്ള ചെറുമകന് ഏകാഗ്ര രോഹന് മൂര്‍ത്തിക്ക് നല്കിയ സമ്മാനമെന്തെന്ന് അറിയാമോ? ഇന്‍ഫോസിസിന്റെ 240 കോടിയിലധികം രൂപയുടെ ഓഹരികള്‍. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനമായി മാറിയിരിക്കുകയാണ് നാരായണമൂര്‍ത്തിയുടെ കൊച്ചുമകന്. ഇതോടെ
ഇലക്റ്ററൽ ബോണ്ട് ആശയക്കുഴപ്പങ്ങളും, സെബി ചെയർപേഴ്സന്റെ പ്രസ്താവനകളും കെണിയൊരുക്കിയ കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണി രണ്ട് ശതമാനം തകർച്ച നേരിട്ട് മുൻ ആഴ്ചകളിലെ നേട്ടങ്ങൾ നഷ്ടമാക്കി. മുൻ ആഴ്ചയിൽ 22493 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി 21900 പോയിന്റിലേക്ക് വീണ ശേഷം 22023 പോയിന്റിലാണ് വെള്ളിയാഴ്ച ക്ളോസ്
ദീര്‍ഘകാലയളവില്‍ ഓഹരികള്‍ മറ്റെല്ലാ ആസ്തികളേയുമപേക്ഷിച്ച് മികച്ച നേട്ടം നടത്തുമെന്നാണ് സാമ്പത്തിക ചരിത്രം പറയുന്നത്. എന്നാല്‍ ഹ്രസ്വകാലത്ത് അവ ചഞ്ചലവും അപകടം പിടിച്ചതുമായിരിക്കും. ഇന്ത്യയില്‍ കഴിഞ്ഞ 5,10,15, 20, 30 വര്‍ഷങ്ങളിലെ പ്രകടനം നിരീക്ഷിച്ചാല്‍ ഓഹരികളാണ് ഏറ്റവും മുന്നില്‍ എന്നു കാണാം.
ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ടി+0 ട്രേഡ് സെറ്റിൽമെൻ്റ് സൈക്കിൾ ഓപ്ഷണൽ അടിസ്ഥാനത്തിൽ മാർച്ച് 28-നകം ആരംഭിക്കുമെന്ന് ചെയർപേഴ്സൺ മാധബി പുരി ബുച്ച് ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് ഉടനെ നടപ്പിലാക്കില്ലെന്ന് സെബി അറിയിച്ചു.25
പൊതുമേഖലാ കമ്പനികളുടെയും, പൊതുമേഖലാ ബാങ്കുകളുടെയും ഓഹരികൾ ഇപ്പോൾ കുതിച്ചുയരുകയാണ്.ഈ മേഖലയിലെ ഓഹരികൾ വാങ്ങി ലാഭമുണ്ടാക്കണമെന്നുണ്ടെങ്കിലും ഏതു ഓഹരി വാങ്ങണമെന്ന സംശയത്തിലാണോ നിങ്ങൾ? നേരിട്ട് പൊതുമേഖല സ്ഥാപനങ്ങളുടെയോ, ബാങ്കുകളുടെയോ ഓഹരികൾ വാങ്ങാതെ തന്നെ അവയിൽ നിന്ന് ലാഭമുണ്ടാക്കാൻ ഇ ടി എഫുകൾ
സെബി,അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (AMFI) എന്നിവയുടെ നിർദ്ദേശ പ്രകാരം രാജ്യത്തെ വിവിധ മ്യൂച്വൽ ഫണ്ട് കമ്പനികൾ സ്ട്രെസ് ടെസ്റ്റ് ഫലങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങി. മിഡ് ക്യാപ്–സ്മോൾ ക്യാപ് ഫണ്ടുകളിൽ, ഫെബ്രുവരി മാസത്തെ വിവരങ്ങളെ അടിസ്ഥാനമാക്കി വിവരങ്ങൾ നൽകാനുള്ള കാലവധി ഇന്നാണ്
ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട്, മാർച്ച് 14 മുതൽ മിഡ്, സ്മോൾ ക്യാപ് സ്കീമുകളിൽ ഒറ്റത്തവണ പണം സ്വീകരിക്കില്ലെന്ന് അറിയിച്ചു. സ്മോൾ ക്യാപ് മ്യൂച്ചൽ ഫണ്ടുകളിൽ അപകടസാധ്യതയുണ്ടെന്ന് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് ചൂണ്ടിക്കാട്ടി ഒരു ദിവസത്തിന് ശേഷമാണ് നിയന്ത്രണങ്ങൾ വരുന്നത്. ഇതോടെ നിപ്പോൺ, ടാറ്റ,
വ്യക്തമായ ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി തന്നെ അധികാരത്തിൽ വരും; വിപണി വലിയതോതിൽ കയറും എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം നിക്ഷേപകരും. അതുകൊണ്ടുതന്നെ മോദി സർക്കാർ തന്നെ അധികാരത്തിൽ വന്നാലും വിപണിയിൽ വലിയൊരു കുതിപ്പു ഉണ്ടാകണമെന്നില്ല. കാരണം ആ പ്രതീക്ഷയുടെ നേട്ടം ഇതിനകം തന്നെ ഓഹരി വിപണിയിൽ
മരുന്നുകളുടെ അധാർമ്മിക വിപണനം തടയുന്നതിനും, ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകളെ പ്രത്യേക മരുന്നുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിൽനിന്നും തടയാൻ സർക്കാർ ഒരു പുതിയ നിയമ കോഡ് വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ കോഡ് പ്രകാരം ഫാർമസ്യൂട്ടിക്കൽസ് ഡിപ്പാർട്ട്മെൻ്റ് (DoP) ഫാർമസ്യൂട്ടിക്കൽ വ്യവസായത്തെ
ഇന്ന് രാജ്യാന്തര വിപണിക്കൊപ്പം നേട്ടത്തോടെ തുടങ്ങിയെങ്കിലും അതീവവില്പനസമ്മർദ്ദത്തിൽ വീഴ്ച തുടർന്ന ഇന്ത്യൻ വിപണി വീണ്ടും നഷ്ടവ്യാപ്തി വർദ്ധിപ്പിച്ചു. ഇന്ന് 22432 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 21905 പോയിന്റ് വരെ വീണ ശേഷം ഒന്നര ശതമാനം നഷ്ടത്തിൽ 21997 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്. ഇന്ന് 906
കാലടി : ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീറിങ് ആൻഡ് ടെക്നോളജി, ജിയോജിത്ത് ഫൈനാൻഷ്യൽ സർവീസസ്, മലയാള മനോരമ സമ്പാദ്യം എന്നിവ ചേർന്ന് വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ,പൊതുജനങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചു നടത്തുന്ന 'അഡ്വാൻസ്ഡ് പോർട്ട്ഫോളിയോ മാനേജ്മെന്റിനെ' കുറിച്ചുള്ള സൗജന്യ അവബോധന സെമിനാർ ആദി
Zerodha Gold ETF നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും (NSE) BSEയിലും ലിസ്റ്റ് ചെയ്തു. സ്വർണ വിലകൾക്കനുസരിച്ചായിരിക്കും ഗോൾഡ് ഇ ടി എഫ് നീങ്ങുക .ബോംബെ സ്റ്റോക്ക് എക്സ്ചെഞ്ചിൽ 10 രൂപ 25 പൈസയിലാണ് ഇപ്പോൾ സീറോദ ഗോൾഡ് ഇ ടി എഫ് വ്യാപാരം പുരോഗമിക്കുന്നത്. സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് കൂടുന്നത് മൂലം കൂടുതൽ
തിരുത്തലിന്റെ സാധ്യതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ അപ്രസക്തമാണെന്ന തോന്നല്‍ സൃഷ്ടിച്ചുകൊണ്ട് പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്ന ഓഹരി വിപണി ഇനിയെങ്കിലും കടന്നുകൂടിയില്ലെങ്കില് ബസ് മിസ്സാകുമോ എന്ന ചിന്തയിലേക്കാണ് പുതിയ നിക്ഷേപകരെ നയിക്കുന്നത്. പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതിനായി തിരുത്തലിനു വേണ്ടി
ഇന്ത്യൻ ഓഹരി വിപണിയിലെ ചെറുകിട, ഇടത്തരം ഓഹരികളുടെ മൂല്യനിർണ്ണയം അപകടമുണ്ടാക്കിയേക്കാം എന്ന മുന്നറിയിപ്പ് സെബി നൽകി. ചെറുകിട ഓഹരികളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലേക്കുള്ള വലിയ ഒഴുക്ക് നിയന്ത്രിക്കാൻ സാധിക്കുന്നില്ല എന്നും അവർ പറഞ്ഞു. സ്മോൾ, മിഡ് ക്യാപ് ഫണ്ടുകളിലേക്കുള്ള ഒരുമിച്ചുള്ള (ലംപ്സം)
ബിറ്റ് കോയിൻ, ഈതർ എന്നിവയുടെ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് നോട്ടുകളുടെ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങുമെന്ന് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് അറിയിച്ചു. അങ്ങിനെ പ്രൊഫഷണൽ നിക്ഷേപകർക്ക് ഈ അസറ്റ് ക്ലാസിൽ നിക്ഷേപിക്കാൻ ഒരു വഴി തുറക്കുന്നു. 2024 രണ്ടാം പാദത്തിൽ അപേക്ഷകൾ സ്വീകരിക്കുമെന്ന് സ്റ്റോക്ക് എക്സ്
പ്രമുഖ മ്യൂച്വല്‍ ഫണ്ട് കമ്പനികളെല്ലാം അവയുടെ സ്മോള്‍ ആന്‍ഡ് മിഡ് കാപ് ഫണ്ടില്‍ കാഷ് ഹോള്‍ഡിങ് വര്‍ധിപ്പിക്കുന്നു. എസ് ബി ഐ സ്മാള്‍ ക്യാപ് ഫണ്ട് 16 ശതമാനമായും എച്ച്ഡിഎഫ്സി സ്മോള്‍ കാപ് ഫണ്ട് 10 ശതമാനമായും ആണ് കാഷ് ഹോള്‍ഡിങ് വര്‍ധിപ്പിച്ചത്. പല സ്മോള്‍ കാപ്, മിഡ് കാപ് ഓഹരികളുടെയും വില ഉയർന്ന
കൊച്ചി ആസ്ഥാനമായുള്ള പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡിന്റെ ഇന്നാരംഭിച്ച പ്രാഥമിക ഓഹരി വില്പന (ഐപിഒ) മാര്‍ച്ച് 14 വരെ നടക്കും.മാരുതി, ഭാരത് ബെൻസ് അടക്കമുള്ള കമ്പനികളുടെ വാഹനങ്ങളുടെ ദക്ഷിണേന്ത്യയിലെ മുൻനിര ഡീലർമാരായ പോപ്പുലർ വെഹിക്കിൾസ് 280-295 രൂപ നിരക്കിൽ 600 കോടി രൂപയിലേറെയാണ്
ഇന്ന് പതിഞ്ഞ തുടക്കത്തിന് ശേഷം ഐടി ഓഹരികളുടെയും, എച്ച്ഡി എഫ്സി ബാങ്കിന്റെയും പിന്തുണയിൽ കുതിപ്പ് നടത്തിയ ഇന്ത്യൻ വിപണി ചാഞ്ചാട്ടങ്ങൾക്ക് ശേഷം ഒരു ഫ്ലാറ്റ് ക്ളോസിങ് നടത്തി. ഇന്ന് 22452 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി മൂന്ന് പോയിന്റുകൾ മാത്രം നേട്ടത്തിൽ 22335 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 165
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ആസാദ് എൻജിനീയറിങ് എന്ന കമ്പനിയുടെ 4.38 ലക്ഷം ഓഹരികൾ വാങ്ങിയത് 2023 മാർച്ചിൽ. കമ്പനിയുടെ ആദ്യപബ്ലിക് ഇഷ്യുവിനു മുന്‍പായി ഓഹരി ഒന്നിന് 144.1 രൂപ വച്ച് 4.99 കോടി രൂപയാണ് സച്ചിൻ നിക്ഷേപിച്ചത്.
സമ്പദ്വ്യവസ്ഥയും വിപണിയുമായുള്ള ബന്ധം തിരിച്ചറിഞ്ഞു നിക്ഷേപിച്ചു നേട്ടമുണ്ടാക്കുന്ന രീതിയാണ് ബിസിനസ് സൈക്കിൾ ഇൻവെസ്റ്റിങ്. സമ്പദ്വ്യവസ്ഥ ചക്രത്തിന്റെ ആകൃതിയിലാണ് (സൈക്കിൾ) എപ്പോഴും നീങ്ങുക. അതിൽ ചില കാര്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. ഈ സൈക്കിളുകളിൽ ചില മേഖലകൾ ശക്തമായി മുന്നേറുമ്പോൾ മറ്റു
ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ടി+0 ട്രേഡ് സെറ്റിൽമെൻ്റ് പരീക്ഷണ അടിസ്ഥാനത്തിൽ മാർച്ച് 28-നകം ആരംഭിക്കുമെന്ന് ചെയർപേഴ്സൺ മാധബി പുരി ബുച്ച് പറഞ്ഞു.അതേ ദിവസം തന്നെ ട്രേഡുകൾ സെറ്റിൽ ചെയ്യപ്പെടും എന്നാണ് ഇതിനർത്ഥം. പണമൊഴുക്ക് തടയാൻ ഈ
2022 ലെ ഫെമിന മിസ് ഇന്ത്യ വേള്‍ഡ് ആയിരുന്നു സിനി ഷെട്ടി. രാജ്യത്തെ ഫാഷന്‍ രംഗത്ത് അതോടു കൂടി വന്മൂല്യമുള്ള സെലിബ്രിറ്റിയായി മാറി സിനി. ഇപ്പോള്‍, 28 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന 71-ാമത് ലോകസുന്ദരി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോകത്തെ അമ്പരപ്പിക്കാന്‍ ഒരുങ്ങുകയാണ്
ഇന്ത്യൻ വിപണി പിന്നീട് രാജ്യാന്തര വിപണികൾക്കൊപ്പം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൈനയും, ഹോങ്കോങ്ങും ഒഴികെ മറ്റെല്ലാ രാജ്യാന്തര വിപണികളും ഇന്ന് നഷ്ടം കുറിച്ചു. ഇന്ന് വീണ്ടും മുന്നേറി 22526 എന്ന റെക്കോർഡ് ഉയരം കുറിച്ച നിഫ്റ്റി 160 പോയിന്റ് നഷ്ടത്തിൽ 22332 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ
ഫെബ്രുവരിയില്‍ ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ മ്യൂച്ച്വല്‍ ഫണ്ട് വ്യവസായം. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനു(എസ്ഐപി)കളിലൂടെയുള്ള നിക്ഷേപം കോവിഡിന് ശേഷം ആദ്യമായി 19,000 കോടി പിന്നിട്ടു. ഇന്ത്യന്‍ നിക്ഷേപകര്‍ക്കിടയില്‍ എസ്ഐപികളുടെ ജനകീയത പ്രതിഫലിപ്പിക്കുന്നതാണ് പുതിയ
ഈ ആഴ്ച്ച ഓഹരി വിപണിയില്‍ കാര്യമായ ചാലനങ്ങളുണ്ടാക്കാന്‍ എത്തുന്നത് ശ്രദ്ധേയ കമ്പനികളുടെ ഐപിഒകള്‍. എസ്എംഇകളുടേത് ഉള്‍പ്പടെ ഏഴോളം കമ്പനികളാണ് വരുന്ന ഈ ആഴ്ച്ച വിപണിയിലേക്കെത്തുന്നത്. ഇതില്‍ കേരള കമ്പനിയായ പോപ്പുലര്‍ വെഹിക്കിള്‍സുമുണ്ട്. പ്രധാന ഐപിഒകള്‍ ഏതെല്ലാമെന്ന് നോക്കാം. പോപ്പുലര്‍
രാജ്യാന്തര വിപണിയുടെ കൂടി പിന്തുണയിൽ ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിലും മുന്നേറ്റം നേടി പുതിയ റെക്കോർഡ് ഉയരം സ്വന്തമാക്കി. മുൻആഴ്ചയിൽ 22378 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വെള്ളിയാഴ്ച 22525 എന്ന പുതിയ ഉയരം കുറിച്ച ശേഷം 22493 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ. സെൻസെക്സ് 74000 പോയിന്റും കടന്ന് 74119
ഊഹ കച്ചവടത്തിന്റെ പിൻബലത്തിൽ മാത്രം നിലകൊള്ളുന്ന ബിറ്റ് കോയിനും, വർഷങ്ങളായി രാജ്യങ്ങളും, സാമ്പത്തിക സ്ഥാപനങ്ങളും, വ്യക്തികളും വിശ്വസിക്കുന്ന സ്വർണവും പുതിയ ഉയരങ്ങൾ താണ്ടുകയാണ് . ഈ വർഷം മാത്രം ബിറ്റ് കോയിൻ 234 ശതമാനത്തിലധികമാണ് ഉയർന്നിരിക്കുന്നത്. സ്വർണവും, ബിറ്റ് കോയിനും ഉയരുന്നുണ്ടെങ്കിലും ഇവ
ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ 'സെബി'യുടെ ചെയർപഴ്സനായി മാധബി പുരി ബുച്ച് എത്തിയപ്പോൾ പല കാര്യങ്ങളിലും ഒന്നാമതെത്തുകയായിരുന്നു അവർ. സെബിയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന ആദ്യ വനിത . ഏറ്റവും പ്രായം കുറഞ്ഞ സെബി മേധാവി. സ്വകാര്യ മേഖലയിൽ നിന്ന് എത്തുന്ന ആദ്യ വ്യക്തി. 2022ലാണ് സെബി ചെയർപഴ്സനായി മാധബി
ഒരു വീട് നോക്കുക,സ്വന്തമായി ഡ്രൈവ് ചെയ്തു യാത്ര പോകുക, ഒരു ഓഫീസ് മുഴുവന്‍ കണ്ട്രോള് ചെയ്യുക തുടങ്ങി കൊടിമുടിയുടെ ഉച്ചിയിൽ വരെ കയറുന്ന സ്ത്രീകളുള്ള നാട്ടിലാണ് നമ്മള് ജീവിക്കുന്നത്. മിടുക്കരായ സ്ത്രീകളുടെ വിജയത്തിന് പിന്നില്‍ ഓരോ കഠിനാധ്വാനത്തിന്റെ കഥ ഉണ്ടാകും. അതു പോലെ നിക്ഷേപ കാര്യത്തിലും
ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ക്രിപ്റ്റോ ആസ്തികൾ മരവിപ്പിക്കാനുള്ള അധികാരം യുകെയിലെ നിയമ നിർവ്വഹണ ഏജൻസികൾക്ക് ലഭിക്കുമെന്ന് സൂചിപ്പിക്കുന്ന നിയമത്തിന്റ്റെ രേഖകൾ യുകെ സർക്കാർ പുറത്തിറക്കി. ഇത് ഏപ്രിൽ അവസാനം മുതൽ പ്രാബല്യത്തിൽ വരും. സംശയാസ്പദമായ ക്രിപ്റ്റോ ആസ്തികൾ കണ്ടുകെട്ടാൻ
വി-ഗാർഡ് കൺസ്യൂമർ പ്രോഡക്ട്സ് (VCPL), കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി (WOS) 2024 മാർച്ച് 6 ന് ഗുജറാത്തിലെ വാപിയിൽ സ്ഥാപിച്ചിട്ടുള്ള നിർമ്മാണ കേന്ദ്രത്തിൽ അടുക്കള ഉപകരണങ്ങളുടെ (മിക്സർ ഗ്രൈൻഡറും ഗ്യാസ് സ്റ്റൗവും) വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിച്ചു. പ്രോജക്റ്റിനായി ചെലവഴിച്ച
ഇന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ഇന്ത്യൻ വിപണി തിരിച്ചു കയറി റെക്കോർഡ് ഉയരം കുറിച്ചു. യൂറോപ്യൻ വിപണിയുടെ നേട്ടത്തിലുള്ള ആരംഭവും ഇന്ത്യൻ വിപണിക്കും അനുകൂലമായി. ഇന്ന് ഒരു വേള 22224 പോയിന്റ് വരെ വീണ നിഫ്റ്റി പിന്നീട് തിരിച്ചുകയറി 22497 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം. 22474 പോയിന്റിലാണ് ഇന്ന്
ഇന്ത്യയിലെ മുൻനിര വാഹന ഡീലര്‍മാരായ കൊച്ചി ആസ്ഥാനമായുള്ള പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡിന്റെ ഐപിഒ മാർച്ച് 12 മുതൽ 14 വരെയാണ്. ഓഹരി വിൽപ്പനയിലൂടെ കമ്പനി 700 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 250 കോടി രൂപ പുതിയ ഓഹരികളുടെ വിൽപ്പനയിലൂടെയും ബാക്കി നിലവിലെ
നേരിയ നഷ്ടത്തിൽ വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും നേട്ടത്തിലെത്താനായില്ല. നിഫ്റ്റി ഇന്ന് 49 പോയിന്റ് നഷ്ടത്തിൽ 22356 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 73677 പോയിന്റിലും ക്ളോസ് ചെയ്തു. പ്രതീക്ഷിച്ചത് പോലെ ഇന്നും ഐടി സെക്ടർ വീണ് ഒന്നര ശതമാനം നഷ്ടം കുറിച്ചത്
മണപ്പുറം ഫിനാന്സിന്റ്റെ ഓഹരി 8 ശതമാനവും, മുത്തൂറ്റ് ഫിനാൻസിന്റ്റെ ഓഹരി 14 ശതമാനവും വരെ ഇന്ന് രാവിലെ വ്യാപാരത്തിൽ ഉയർന്നു. 2020 ജൂണിന് ശേഷം ഇൻട്രാഡേ വ്യാപാരത്തിൽ വന്ന ഏറ്റവും കൂടുതൽ നേട്ടമാണ് ഈ രണ്ടു ഓഹരികൾക്കും ഇന്നുണ്ടായത്. നിലവിലിപ്പോൾ മണപ്പുറം ഫിനാൻസ് ഓഹരിയൊന്നിന് 6.65 ശതമാനം ഉയർന്ന് 190
നവീൻ 36 വയസ്സുള്ള ഐടി പ്രഫഷനലാണ്. 50000 രൂപ ശമ്പളം ലഭിക്കുന്നു. ഭാര്യ പ്രിയ സ്വകാര്യ ആശുപത്രിയിൽ നഴ്സ്. ശമ്പളം 20,000 രൂപ. അഞ്ചു വയസ്സുള്ള മകൾ ഉണ്ട്. കുടുംബത്തിന്റെ ഭാവിയിലെ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ താഴെ പറയുംവിധമാണ്. 1. മകളുടെ ഉന്നത വിദ്യാഭ്യാസത്തിന് ഇന്നത്തെ 15 ലക്ഷം രൂപ ചെലവ്. 2. മകളുടെ
പൊതുവെ അത്യാകർഷകമായ പലിശയാണ് മൾട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ വെട്ടിപ്പുവാർത്തകൾ പുറത്തുവന്നതോടെ ഇത്തരം സ്ഥാപനങ്ങളിലെ നിക്ഷേപം സുരക്ഷിതമാണോ എന്ന ചോദ്യം കൂടുതൽ ശക്തമായി ഉയരുകയാണ്. 'നിലമറിഞ്ഞ് വിത്തു വിതയ്ക്കണം' എന്ന് കർഷകർ പറയുമ്പോലെ
കഴിഞ്ഞ ഒന്ന്-രണ്ട് വര്‍ഷമായി പൊതുമേഖലാ ഓഹരികള്‍ നടത്തിയ കുതിപ്പ് അതിശക്തമായിരുന്നു. പല പൊതുമേഖലാ ഓഹരികളുടെയും വില പല മടങ്ങ് ഉയര്‍ന്നു. ഇത്ര ശക്തമായ റാലിക്കു ശേഷം ഇപ്പോഴത്തെ നിലയില്‍ ഈ ഓഹരികള്‍ നിക്ഷേപയോഗ്യമാണോ അതോ ചെലവേറിയതാണോ എന്ന ആശയക്കുഴപ്പം നിക്ഷേപകര്‍ക്കുണ്ട്. പ്രതിരോധം, ഊര്‍ജം,
ഇന്ത്യയുടെ ആഭ്യന്തരഉല്പാദനത്തിലെ അപ്രതീക്ഷിത കുതിപ്പിനൊപ്പം അമേരിക്കൻ പിസിഇ ഡേറ്റ വിപണി അനുമാനത്തിനൊപ്പം നിന്നതും, എൻവിഡിയയുടെ റിസൾട്ട് നൽകിയ ‘’എഐ’’ കുതിപ്പും കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിനും പിന്തുണ നൽകി. വ്യാഴാഴ്ച 22000 പോയിന്റിന് താഴേക്ക് വീണ് മുടന്തി നിന്ന നിഫ്റ്റി വെള്ളിയാഴ്ചയും
ഇപ്പോൾ കൈവശം നല്ലൊരു തുകയുണ്ടോ, മൂന്നു മാസത്തിനു ശേഷം മാത്രം ആവശ്യമുള്ളത്. എങ്കിൽ നിക്ഷേപിക്കാം, നേടാം 7.5 ശതമാനം പലിശ. അതും സർക്കാർ ഗ്യരാന്റിയോടെ.കേരളാ ട്രഷറിയിൽ 91 ദിവസകാലാവധിയിൽ മാർച്ച 25 വരെ നടത്തുന്ന നിക്ഷേപങ്ങൾക്കാണ് 7.5 ശതമാനം പലിശ കേരളാ സർക്കാർ ഇപ്പോൾ വാഗ്ദനം നൽകുന്നത്. ഇതുവരെ 91
ഓഹരിവിപണിയിൽ സജീവമായി നിക്ഷേപിക്കാറില്ലെങ്കിലും ഒന്നോ രണ്ടോ കമ്പനികളുടെ ഓഹരികളിൽ പലപ്പോഴായി നിക്ഷേപിച്ചിട്ടുള്ള സാധാരണ നിക്ഷേപകർ കേരളത്തിൽ ധാരാളമായുണ്ട്. ജോലിയുള്ളവരും ബിസിനസുകാരുമൊക്കെ സ്ഥിരമായല്ലെങ്കിലും വല്ലപ്പോഴുമൊക്കെ പ്രാരംഭ ഓഹരി വിൽപനയിലൂടെയും (ഐപിഒ) മറ്റും ഓഹരികൾക്ക് അപേക്ഷിക്കാറുണ്ട്,
ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്മാരുടെ ഇടയിലേക്ക് എൻവിഡിയ എന്ന പുതിയ താരോദയം കൂടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 265 ശതമാനമാണ് ഇവരുടെ ലാഭം ഉയർന്നിരിക്കുന്നത്. ഫെബ്രുവരി 14ന് വിപണി മൂല്യത്തിൽ ആൽഫബെറ്റിനെയും, ആമസോണിനെയും മറികടന്ന എൻവീഡിയ അമേരിക്കയിലെ മൂന്നാമത്തെ വലിയ കമ്പനിയായി.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) 2024 മാർച്ച് 2-ന് ഒരു പ്രത്യേക തത്സമയ ട്രേഡിംഗ് സെഷൻ നടത്തും. പ്രൈമറി സൈറ്റിൽ നിന്ന് ഡിസാസ്റ്റർ റിക്കവറി സൈറ്റിലേക്കുള്ള മാറ്റം സുഗമമാക്കാനാണ് സെഷൻ ലക്ഷ്യമിടുന്നതെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സർക്കുലറിൽ പറഞ്ഞു. സെബി ചർച്ചകൾ
ഹെയ്ഡെൽബർഗ് സിമന്റ് ഇന്ത്യ (HEIDELBERG) വാങ്ങാവുന്ന വില–220 നിർദേശിക്കുന്ന തീയതി– 20/02/2024 കൈവശം വയ്ക്കാവുന്ന കാലാവധി–12 മാസം ലക്ഷ്യവില–275 രൂപ ഇപിഎസ്–6.82 രൂപ പിഇ–31.09 പ്രൈസ് ടു ബുക്ക് വാല്യൂ–3.29 ജർമൻ കമ്പനിയായ ഹെയ്ഡെൽബർഗ് സിമന്റ് ഗ്രൂപ്പിന്റെ ഉപസ്ഥാപനം ആണ് ഹെയ്ഡെൽബർഗ് സിമന്റ് ഇന്ത്യ. മൈസൂർ
ഇന്നലെ വില്പന സമ്മർദ്ദത്തിൽ വീണു തകർന്ന ശേഷം ഇന്ന് വലിയ നഷ്ടമില്ലാതെ വ്യാപാരം തുടങ്ങി മുന്നേറാനാകാതെ നിന്ന ഇന്ത്യൻ വിപണി ഇന്ന് വീണ്ടും നേട്ടത്തിൽ ക്ളോസ് ചെയ്തു. നിഫ്റ്റി ഇന്ന് 31 പോയിന്റ് നേട്ടത്തിൽ 21982 പോയിന്റിലാണ് ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 72500 പോയിന്റിലും ക്ളോസ് ചെയ്തു. ഇന്നലെ സമ്പൂർണ
ഒരു ബിറ്റ് കോയിന്റ്റെ വില 57000 ഡോളർ കടന്നു. അതായത് രൂപയിൽ ഒരു ബിറ്റ് കോയിനിന് 47 ലക്ഷം രൂപയായി. രണ്ടു വർഷത്തിനിടെ ആദ്യമായാണ് ഇത്രയും വില ഉയരുന്നത്. വൻ നിക്ഷേപകർ ബിറ്റ് കോയിൻ വാങ്ങുന്നതാണ് ഇത്രയും പെട്ടെന്ന് വില ഉയരുന്നതിന്റ്റെ കാരണമായി പറയുന്നത്. സോഫ്റ്റ്വെയർ സ്ഥാപനമായ മൈക്രോ സ്ട്രാറ്റജി
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഫെറി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതോടെ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൻ്റെ ഓഹരികൾ 5 ശതമാനത്തിലധികം ഉയർന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് വെർച്വൽ ആയി ആയിരുന്നു ഉദ്ഘാടനം. എക്സ്ചേഞ്ച് ഫയലിംഗ് അനുസരിച്ച്,
സർക്കാർ ഉടമസ്ഥതയിലുള്ള പവർ കമ്പനിയായ എൻടിപിസി ലിമിറ്റഡിൻ്റെ റിന്യൂവബിൾസ് സബ്സിഡിയറിയായ എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡിൻ്റെ 10,000 കോടി രൂപയുടെ ഐപിഒ ലഭിക്കാൻ പന്ത്രണ്ടിലധികം ബാങ്കുകൾ മത്സരിക്കുന്നു. നിർദ്ദിഷ്ട ഐപിഒയ്ക്കായി മർച്ചൻ്റ് ബാങ്കർമാരെ നിയമിക്കുന്നതിന് കമ്പനി ഈ മാസം ആദ്യം അപേക്ഷ
ഇന്നലത്തെ നഷ്ടത്തിലുള്ള ക്ളോസിങ്ങിന് പിന്നാലെ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്നും പതിഞ്ഞ തുടക്കം നേടിയ ഇന്ത്യൻ വിപണി ടിസിഎസ്സിന്റെ മികച്ച പിന്തുണയിൽ പോസിറ്റീവ് ക്ളോസിങ് സ്വന്തമാക്കി. ഇന്നലെ 22122 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി ഇന്ന് 76 പോയിന്റുകൾ മുന്നേറി 22198 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ തലപ്പത്തിരുന്ന സമയത്ത് സാമ്പത്തിക തട്ടിപ്പുകൾക്ക് കൂട്ടുനിന്നതിന് മുൻ സി ഇ ഓ ചിത്ര രാമകൃഷ്ണൻ 25 ലക്ഷം രൂപ പിഴയൊടുക്കാൻ സുപ്രിം കോടതി നിർദേശിച്ചു. അഞ്ചു കോടി രൂപയായിരുന്നു സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണൽ (എസ്എടി) നേരത്തെ ഇവർക്ക് പിഴ വിധിച്ചത്. അതിനെതിരെ
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (TPEML) ടാറ്റ ഗ്രൂപ്പിൻ്റെ ഐ പി ഒയുമായി വരുന്നു. പുനരുപയോഗ-ഊർജ്ജ, വൈദ്യുത-വാഹന മേഖലകളിൽ ഡിമാൻഡും, മത്സരവും കടക്കുന്നതോടെ വിപണിയിൽ നിന്ന് കൂടുതൽ പണം സ്വരൂപിച്ച് ബിസിനസ് വിപുലീകരിക്കാനാണ് ടാറ്റായുടെ
ഐപിഒയുമായി ഇന്ത്യൻ ഓഹരി വിപണിയിൽ എത്തുന്നതിനു മുന്നോടിയായി സ്വിഗ്ഗി രജിസ്റ്റർ ചെയ്ത പേര് ബണ്ട്ൽ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് സ്വിഗ്ഗി പ്രൈവറ്റ് ലിമിറ്റഡ് എന്നാക്കി മാറ്റുന്നു. കമ്പനിയുടെ പേരിലെ മാറ്റം കമ്പനിയുടെ പ്രധാന ബ്രാൻഡായ 'സ്വിഗ്ഗി'യുമായി ചേർന്ന് നിൽക്കാനാണ്. സ്വിഗി എന്ന പേര്
രാജ്യാന്തര വിപണിയുടെ കുതിപ്പിന്റെ കൂടി പിൻബലത്തിൽ ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിൽ വീണ്ടും മുന്നേറ്റം നേടി. നിഫ്റ്റി വീണ്ടും പുതിയ റെക്കോർഡ് ഉയരം കുറിച്ചപ്പോൾ സെൻസെക്സ് റെക്കോർഡ് നിരക്കിലേക്ക് വീണ്ടും അടുത്തു. വെള്ളിയാഴ്ച 22297 പോയിന്റെന്ന പുതിയ ഉയരം കുറിച്ച നിഫ്റ്റി 22212 പോയിന്റിൽ ക്ളോസ് ചെയ്തു.
മ്യൂച്വൽ ഫണ്ടുകൾ (എംഎഫ്) ജനുവരിയിൽ പൊതുമേഖലാ കമ്പനികളുടെ ഓഹരികൾ വാങ്ങി കൂട്ടൽ തുടർന്നു. ഇതുകൊണ്ടുതന്നെ പല പൊതുമേഖലാ കമ്പനികളുടെയും ഓഹരികൾ റെക്കോർഡ് വിലയിലെത്തി. പൊതുമേഖലാ സ്ഥാപനങ്ങളിലെ മ്യൂച്ചൽ ഫണ്ട് വിഹിതം ജനുവരിയിൽ മൊത്തം ആസ്തിയുടെ 7.58 ശതമാനമായി ഉയർന്നു. ഒരു വർഷം മുമ്പ് ഇത് 5.72
ഇൻഡക്സ് ഫണ്ടുകളും എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്) അവയുടെ ബെഞ്ച്മാർക്ക് സൂചികകൾ പൂർണ്ണമായി പിന്തുടർന്നുണ്ടെന്ന് ഉറപ്പാക്കാൻ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അവയ്ക്കുള്ള നിയമങ്ങളിൽ ഇളവ് വരുത്താൻ തീരുമാനിച്ചു.ഇത് പ്രകാരം ഗ്രൂപ്പ് കമ്പനികളിലോ സ്പോൺസർമാരിലോ 25
.ഇന്ന് വീണ്ടും തകർച്ചയോടെ തുടങ്ങി ബാങ്കിങ് ഓഹരികളിലെ വില്പന സമ്മർദ്ദത്തിൽ ആദ്യ പകുതിയിൽ മുടന്തി നിന്ന ഇന്ത്യൻ വിപണി യൂറോപ്യൻ വിപണികൾ വലിയ നേട്ടത്തിൽ ആരംഭിച്ചതോടെ കുതിപ്പ് നേടി കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിൽ വലിയ പങ്കും തിരിച്ചു പിടിച്ചു. നിഫ്റ്റി 162 പോയിന്റ് മുന്നേറി 22217 പോയിന്റിൽ ക്ളോസ്
ബിർള ഓപസ് ബ്രാൻഡിന് കീഴിൽ പെയിൻ്റ് ബിസിനസ് ആരംഭിക്കുമെന്നും മൂന്ന് പുതിയ പ്ലാൻ്റുകൾ ഉദ്ഘാടനം ചെയ്യുമെന്നും അറിയിച്ചതിനെ തുടർന്ന് ഗ്രാസിം ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ഓഹരികൾ ഇന്ന് ഏറ്റവും ഉയർന്ന വിലയിലെത്തി. ആദിത്യ ബിർള കമ്പനിയുടെ ചെയർമാൻ കുമാർ മംഗലം ബിർള ഹരിയാന, പഞ്ചാബ്, തമിഴ്നാട് എന്നിവിടങ്ങളിലെ
തകർന്ന അവസ്ഥയിൽ നിന്നും തിരിച്ചുകയറാൻ ബൈജൂസ് പുതിയ വഴി തേടുന്നു. കമ്പനിയുടെ ഭരണം നവീകരിക്കുമെന്നും, പ്രവർത്തങ്ങളിൽ സുതാര്യത ഉറപ്പുവരുത്തുമെന്നുമാണ് ബൈജൂസിന്റെ സ്ഥാപകനും സി ഇ ഒയുമായ ബൈജു രവീന്ദ്രൻ പുതിയ വാഗ്ദാനം നൽകുന്നത്. ഓഹരി ഉടമകൾക്കയച്ച കത്തിൽ കമ്പനിയിൽ ഉണ്ടായിരുന്ന പ്രശ്നങ്ങളെ
വിപണിയില്‍ പേയ്ടിഎം ഓഹരികള്‍ തുടര്‍ച്ചയായ നാലാം ദിവസവും അപ്പര്‍ സര്‍ക്യൂട്ടില്‍ കയറി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടികള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന പേയ്ടിഎമ്മുമായി ബന്ധപ്പെട്ട് വന്ന പുതിയ വാര്‍ത്തകളാണ് ഓഹരിയില്‍ നേട്ടമുണ്ടാക്കുന്നത്. വ്യാപാരികള്‍ക്കായുള്ള പേമെന്റുമായി ബന്ധപ്പെട്ട
ഇന്ന് രാജ്യാന്തര വിപണിക്കൊപ്പം നേരിയ തിരുത്തലിൽ തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീട് എച്ച്ഡിഎഫ്സി ബാങ്കിന്റെ മാത്രം പിന്തുണയിൽ മുന്നേറ്റം നേടി പുതിയ റെക്കോർഡ് ഉയരവും കുറിച്ചു. അവസാന മണിക്കൂറിലെ കുതിപ്പിൽ ഇന്നലെ കുറിച്ച റെക്കോർഡ് ഉയരമായ 22186 പോയിന്റും പിന്നിട്ട നിഫ്റ്റി 22215 പോയിന്റെന്ന പുതിയ
ക്വാണ്ടം എഎംസി പുതിയ മുച്വല്‍ ഫണ്ട് നിക്ഷേപ പദ്ധതിയായ (എന്‍എഫ്ഒ) ക്വാണ്ടം മള്‍ട്ടി അസറ്റ് അലോക്കേഷന് ഫണ്ട് അവതരിപ്പിച്ചു. ദീര്‍ഘകാല വരുമാനം നേടിത്തരുന്ന ഇക്വിറ്റി, ഇക്വിറ്റി അനുബന്ധ നിക്ഷേപങ്ങള്‍, ഡെറ്റ്, സ്വര്‍ണം തുടങ്ങി വൈവിധ്യ പോര്‍ട്ട്ഫോളിയോകളില്‍ നിക്ഷേപിക്കുന്ന ഫണ്ടാണിത്. മാര്‍ച്ച് 1 വരെ ഈ
ഓഹരി വിപണിയില്‍ അതിഗംഭീര അരങ്ങേറ്റം കുറിച്ച് വിഭോര്‍ സ്റ്റീല്‍ ട്യൂബ്സ്. ഇഷ്യു പ്രൈസിനെ അപേക്ഷിച്ച് 181 ശതമാനം വര്‍ധനയോടെയാണ് വിഭോര്‍ സ്റ്റീല്‍ ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചിരിക്കുന്നത്. എന്‍എസ്ഇയില്‍ 425 രൂപയ്ക്കും ബിഎസ്ഇയില്‍ 421 രൂപയ്ക്കുമാണ് കമ്പനി
ഇന്ത്യൻ വിപണി ആദ്യ മണിക്കൂറിലെ ലാഭമെടുക്കലിന് ശേഷം മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം മുന്നേറി നേട്ടത്തോടെ ആഴ്ച തുടങ്ങി. നിഫ്റ്റി വീണ്ടും പുതിയ റെക്കോർഡ് ഉയരം കുറിച്ച ശേഷം 81 പോയിന്റ് നേട്ടത്തിൽ 22122 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് 22000 പോയിന്റിന് മുകളിൽ തന്നെ നിന്ന നിഫ്റ്റി 22186 പോയിന്റെന്ന
കോടി കണക്കിന് രൂപയുടെ വൈദ്യുതിയാണ് ക്രിപ്റ്റോ ഖനനത്തിനായി വ്യക്തികളും, കമ്പനികളും ചെലവിടുന്നത്. കൂടിയ അളവിൽ വൈദ്യുതി, ക്രിപ്റ്റോ ഖനനത്തിനായി ഉപയോഗിക്കുന്നത് പരിസ്ഥിതിയെ ഏറ്റവും ദോഷകരമായി ബാധിക്കുന്നുമുണ്ട്. ചൈന പോലുള്ള പല രാജ്യങ്ങളും ഇത് മുൻകൂട്ടി മനസ്സിലാക്കി ക്രിപ്റ്റോ ഖനനത്തിന്
ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി 50, ഓട്ടോ, ഫാർമ, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകളിൽ നേട്ടമുണ്ടാക്കിയതോടെ 22,155 എന്ന നിലയിൽ പുതിയ ഉയരത്തിലെത്തി. സെൻസെക്സ് 0.45 ശതമാനം ഉയർന്ന് 72747 ലും നിഫ്റ്റി 0.51 ശതമാനം ഉയർന്ന് 22,151 ലുമാണ് വ്യാപാരം നടക്കുന്നത്. എല്ലാ സൂചികകളും ഇന്നത്തെ വ്യാപാരത്തിൽ ഉയർച്ചയിലാണ്.
കഴിഞ്ഞ വാരം തകർച്ചയോടെ തുടങ്ങിയ ഇന്ത്യൻ വിപണി രാജ്യാന്തരവിപണിയുടെയും, ആഭ്യന്തര ഘടകങ്ങളുടെയും പിന്തുണയിൽ തിരിച്ചു കയറി 1%ൽ ഏറെ നേട്ടം കുറിച്ചു. മുൻ ആഴ്ച്ചയിൽ 21782 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി 21600 പോയിന്റ് മേഖലയിൽ പിന്തുണ നേടി തിരിച്ചു കയറി 22040 പോയിന്റിലാണ് വെള്ളിയാഴ്ച അവസാനിച്ചത്. സെൻസെക്സ്
ബജാജ് ഓട്ടോ 4,000 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങുന്നു. ഇതിനായി ബോര്‍ഡ് കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു.ഫെബ്രുവരി 29 വരെയാണ് ഇതിനുള്ള അവസരം. ഷെയറൊന്നിന് 10,000 രൂപയുടെ പ്രീമിയം വിലയിട്ടാണ് 4,000 കോടി രൂപയുടെ വന്‍തോതിലുള്ള തിരിച്ചുവാങ്ങലിന് കമ്പനി പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ജനുവരി 8 ലെ
കുഞ്ഞുടുപ്പുകളുടെ ബ്രാന്‍ഡ് എന്ന നിലയിൽ നമുക്കെല്ലാം ഏറെ പരിചിതമായ പോപ്പീസ് ഓഹരിവിപണിയിലെ ലിസ്റ്റഡ് കമ്പനിയായിമാറിയത് നിങ്ങൾ അറിഞ്ഞോ? ഐപിഒ പേരുകൾക്കിടയിൽ പോപ്പിയെ അടുത്തെങ്ങും കണ്ടില്ലല്ലോ എന്ന് അമ്പരക്കേണ്ട. ‘ബേബിസ് ഡേ ഔട്ട്’ എന്ന വിഖ്യാത സിനിമയിലെ മിടുമിടുക്കനായ കുഞ്ഞിനെപ്പോലെ തികച്ചും
ജനുവരി മൂന്നാം വാരം ഓഹരി സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും പുതിയ ഉയരങ്ങളിലെത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് വരെയെങ്കിലും ഇത് റെക്കോഡ് ആയി മാറുമോ എന്ന ചോദ്യമാണ് നമ്മുടെ മുന്നില്‍ ഉയര്‍ന്നുവന്നത്. ഫെബ്രുവരി രണ്ടിന് രേഖപ്പെടുത്തിയ റെക്കോഡ് നിലവാരമായ 22,124 പോയിന്റില്‍ നിന്നും വെറും രണ്ട്
അമേരിക്കയുടെ റീറ്റെയ്ൽ,പണപ്പെരുപ്പം വിപണി പ്രതീക്ഷക്കപ്പുറം മുന്നേറിയത് അമേരിക്കൻ വിപണിക്ക് നൽകിയ തിരുത്തലിന്റെ ചുവട് പിടിച്ച് ഇന്ന് നഷ്ടത്തിൽ തുടങ്ങിയ ഇന്ത്യൻ വിപണി എസ്ബിഐയുടെ നേതൃത്വത്തിൽ തിരിച്ചു കയറി നേട്ടത്തിൽ ക്ളോസ് ചെയ്തു. ഇന്ന് 21530 പോയിന്റ് വരെ വീണ നിഫ്റ്റി 96 പോയിന്റ് നേട്ടത്തിൽ 21840
കൂടുതൽ പേർ അറിയുകയും നിക്ഷേപിക്കുകയും ചെയ്യുന്ന മ്യൂച്വൽ ഫണ്ടുകൾ ഓഹരിയിൽ നിക്ഷേപിക്കുന്ന ഇക്വിറ്റിഫണ്ടാണ്. മാസംതോറും നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിന് (SIP) ഏറ്റവും നല്ലത് ഉയർന്ന ലാഭസാധ്യതയുള്ള ഇക്വിറ്റി ഫണ്ടുകളാണ്. എന്നാൽ ബോണ്ടുകളടക്കം കടപത്രങ്ങളിലും സ്വർണത്തിലും ഒക്കെ
അടിക്കടി വില ഇടിയുന്ന വണ്‍ 97 പേയ്ടിഎം ഓഹരി കണ്ട് നിക്ഷേപകര്‍ വാങ്ങണോ വില്‍ക്കണോ കൂടുതല്‍ വാങ്ങിക്കൂട്ടണോ എന്നൊക്കെയുള്ള സംശയത്തിലാണല്ലോ. ചിലര്‍ ഓരോ ഇടിവിലും വാങ്ങിക്കൂട്ടുന്നു. ചിലര്‍ കയ്യിലുള്ള ഓഹരികള്‍ കിട്ടിയ വിലയ്ക്ക് വില്‍ക്കുന്നു. മറ്റുള്ളവര്‍ വിലക്കുറവ് കണ്ട് പുതുതായി ഓഹരി വാങ്ങി
ആഗോള ശ്രദ്ധ നേടിയ ഇന്ത്യന്‍ ബിസിനസ് ലോകത്തെ മെഗാലയനം അന്തിമഘട്ടത്തിലേക്ക്. റിലയന്‍സ് ഇന്‍ഡസ്ട്രീസും വാള്‍ട്ട് ഡിസ്നിയും തമ്മിലുള്ള വമ്പന്‍ ലയനത്തിന്റെ ചര്‍ച്ചകളാണ് അന്തിമഘട്ടത്തിലേക്ക് കടന്ന് പുരോഗമിക്കുന്നത്. ലയനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുള്ള കാലാവധി ഫെബ്രുവരി 17 ന്
ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും വീണ് തകർന്ന് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. ഇന്ന് 21831 പോയിന്റ് വരെ മുന്നേറിയ ശേഷം നിഫ്റ്റി 166 പോയിന്റുകൾ നഷ്ടമാക്കി 21616 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 71072 പോയിന്റിലേക്കും വീണു. മുൻ നിര സൂചികകളുടെ നഷ്ടത്തിലും ഭീമമായ നഷ്ടം സ്മോൾ
ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്ത ഒരു ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണത്തിനിടെ, പിടിയിലായ ആളുടെ ക്രിപ്റ്റോ വോലറ്റിൽ നിന്നും പൊലീസ് തങ്ങളുടെ വോലറ്റിലേക്ക് ക്രിപ്റ്റോ കറൻസികൾ അടിച്ചു മാറ്റി. കർണാടകം സി ഐ ഡി പോലീസിന്റ്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇത് കണ്ടെത്തിയത്. ബെംഗളൂരു ക്രൈം ബ്രാഞ്ച്
രാജ്യത്തെ ഏറ്റവും വലിയ ഐ പി ഒയുമായി വന്ന എൽ ഐ സിക്ക് നിക്ഷേപകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കുന്നില്ല. ആങ്കർ നിക്ഷേപകർക്കുള്ള മുപ്പത് ദിവസത്തെ ലോക്ക് ഇൻ പിരീഡ് ഇന്ന് അവസാനിക്കുമ്പോൾ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) ഓഹരികൾ 675 രൂപയെന്ന ഏറ്റവും താഴ്ന്ന
ആഴ്ചയുടെ ആദ്യദിനങ്ങളിൽ രാജ്യാന്തര വിപണിക്കൊപ്പം മുന്നേറ്റം തുടർന്ന ഇന്ത്യൻ വിപണി ആർബിഐയുടെ നയപ്രഖ്യാപനങ്ങൾക്കൊപ്പം നേട്ടങ്ങൾ കൈവിട്ട് വീണ് കഴിഞ്ഞ വാരം നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. മുൻ വെള്ളിയാഴ്ച 22126 എന്ന റെക്കോർഡ് ഉയരം സ്വന്തമാക്കിയ ശേഷം 21853 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി കഴിഞ്ഞ
രാവിലെ മുതൽ പ്രത്യേക ഓഹരികൾ വാങ്ങാനുള്ള 'ഉപദേശം' നാട്ടുകാർക്ക് നൽകി അതിന് നേരെ എതിരായി ഓഹരി വ്യാപാരം നടത്തി സ്വന്തം കീശ വീർപ്പിച്ച ഒരു ദേശീയ ചാനലിലെ 'അതിഥി വിദഗ്ധർക്ക്' സെബി 7 കോടി 41 ലക്ഷം രൂപ പിഴ ചുമത്തി. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരം 2022 ഫെബ്രുവരി
ഇന്ത്യന്‍ ഓഹരി വിപണി ബുള്‍ തരംഗത്തിലാണ്. നിഫ്റ്റി കോവിഡ് കാലത്തെ താഴ്ന്ന നിലയായ 7511 പോയിന്റില്‍ നിന്ന് ഉദ്ദേശം മൂന്നിരട്ടിയായി ഉയര്‍ന്ന് നിക്ഷേപകര്‍ക്ക് മികച്ച ലാഭം നല്കി. 2024ന്റെ തുടക്കത്തില്‍ പുതിയ റിക്കോര്‍ഡ് സൃഷ്ടിച്ച വിപണി ഇപ്പോള്‍ ഏറെ അസ്ഥിരമാണ്. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയും
മുൻനിര ഓഹരികളുടെ സ്ഥിരതയും ഇടത്തരം ഓഹരികളുടെ വളർച്ചാസാധ്യതയും ഒന്നുചേരുന്ന ലാർജ് & മിഡ്ക്യാപ് ഫണ്ട് കുറഞ്ഞ റിസ്കിൽ വലിയ നേട്ടം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യം.
പ്രശസ്തനായ ഇന്ത്യൻ വ്യവസായി മാത്രമല്ല വലിയൊരു മൃഗസ്നേഹി കൂടിയാണ് രത്തൻ ടാറ്റ. മൃഗങ്ങളോടുള്ള അമിത വാത്സല്യംമൂലം ഇന്ത്യയിൽ 165 കോടി രൂപയുടെ മൃഗാശുപത്രി ആരംഭിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. നായ്ക്കളോടുള്ള സ്നേഹം പലപ്പോഴും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മൃഗങ്ങളുടെ സംരക്ഷണത്തിന് അവബോധം
മ്യൂച്വൽ ഫണ്ട് എസ്ഐപികളുടെ എണ്ണത്തിൽ വൻവർധനവ്. 2024 ജനുവരിയിൽ 51.84 ലക്ഷം പുതിയ എസ്ഐപികൾ രജിസ്റ്റർ ചെയ്തു. എസ്ഐപി എയുഎം ഡിസംബറിലെ 9.95 കോടിയിൽ നിന്നും ജനുവരിയിൽ 10.26 കോടിയായി വർധിച്ചു. മ്യൂച്വൽ ഫണ്ട് ഫോളിയോകളുടെ എണ്ണം 16.95 കോടിയിലെത്തി. ജനുവരിയിൽ 20 ഓപ്പൺ എൻഡഡ്, ക്ലോസ് എൻഡ് സ്കീമുകൾ ആരംഭിച്ചു.
ഇന്ന് ആർബിഐയുടെ പണനയപ്രഖ്യാപനങ്ങൾ വരുംവരെ പിടിച്ചു നിന്ന ഇന്ത്യൻ വിപണി ആർബിഐ ഗവർണറുടെ നയപ്രഖ്യാപനപ്രസംഗശേഷം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ബാങ്കിങ് ഓഹരികളിലെ വില്പന സമ്മർദ്ദമാണ് ഇന്ന് ഇന്ത്യൻ വിപണിയിലെ വലിയ ലാഭമെടുക്കലിന് വഴിവെച്ചത്. ഇന്ന് ആദ്യ മണിക്കൂറിൽ 22000 പോയിന്റ് കടന്നെങ്കിലും 212 പോയിന്റ്
കല്യാൺ ജുവലേഴ്സ് ഓഹരികളില്‍ മുന്നേറ്റം. രാവിലെ 3.5 ശതമാനത്തോളമാണ് ഓഹരികൾ ഉയർന്നത്. ഇന്നലെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 338.85 രൂപയ്ക്ക് ക്ലോസ് ചെയ്ത ഓഹരികൾ ഇന്ന് 347 രൂപയിലാണ് വ്യാപാരം തുടങ്ങിയത്. 354.35 രൂപവരെ ഉയർന്ന ഓഹരികൽ നിലവിൽ 351 രൂപയിലാണ് (10.30 AM)വ്യാപാരം. ബ്ലോക്ക് ഡീലിലൂടെ 4.63%
മാക്സ് ലൈഫിലേക്ക് ആക്സിസ് ബാങ്ക് കൂടുതൽ മൂലധനം നിക്ഷേപിക്കുന്നതിന് ഇൻഷുറൻസ് റെഗുലേറ്ററായ ഐആർഡിഎഐഅംഗീകാരം നൽകി.ഇതോടെ മാക്സ് ലൈഫിലെ ഓഹരി 9.99 ശതമാനത്തിൽ നിന്ന് 16.2 ശതമാനമായി ഉയർത്തുമെന്ന് ആക്സിസ് ബാങ്ക് അറിയിച്ചു.മാക്സ് ലൈഫിൻ്റെ 14,25,79,161 ഇക്വിറ്റി ഷെയറുകൾ ആക്സിസ് ബാങ്ക് 1,612 കോടി
പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ സംസ്ഥാനത്തിന് ഒന്നും കിട്ടിയില്ലെന്നായിരുന്നു കേരളത്തിന്റെ വിമര്‍ശനം. അതിന് ശേഷം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ കണ്ണ് നട്ടിരിക്കുകയായിരുന്നു ഏവരും. സംസ്ഥാന ബജറ്റിലെ പ്രധാന
ആദ്യമായി ആരാണ് ക്രിപ്റ്റോ കറൻസി ഇറക്കിയത് എന്ന് ഇപ്പോഴും ലോകത്തിന് അജ്ഞാതമായി തുടരുന്ന ഒരു സമസ്യയാണ്. എന്നാൽ ഇപ്പോൾ ആസ്ട്രേലിയയിൽ നിന്നുള്ള ഒരു എൻജിനീയർ താനാണ് സതോഷി നകമോട്ടോ എന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ്.ക്രെയ്ഗ് റൈറ്റ് എന്നാണ് ഈ സോഫ്ട്വെയർ ശാസ്ത്രഞ്ജൻറ്റെ പേര്. വെറുതെ അങ്ങിനെ
ചൈനയിൽവികസനത്തിന് നല്ലൊരു പങ്കുവഹിച്ച സ്പെഷ്യൽ ഇക്കണോമിക് സോൺ (SEZ) കൾ പോലെ കേരളത്തിലും നടപ്പിലാക്കാൻ സർക്കാർ തീരുമാനിക്കുന്നു. ഇന്നത്തെ ബജറ്റിലാണ് ഈ ഒരു ആശയം അവതരിപ്പിച്ചത്.ചൈനയിൽ SEZ-കൾ ജിഡിപിയുടെ 22 ശതമാനം, മൊത്തം ദേശീയ വിദേശ നേരിട്ടുള്ള നിക്ഷേപത്തിൻ്റെ 45 ശതമാനം , കയറ്റുമതിയുടെ 60 ശതമാനം
ഓഹരിവിപണിയിലെ ഓപ്ഷന്‍സ് ട്രേഡിംഗിനെക്കുറിച്ചുളള ഏകദിന പരിശീലനപരിപാടി ഫെബ്രുവരി പത്തിന് (ശനി) തിരുവനന്തപുരത്ത് നടക്കും. ഹോട്ടല്‍ അപ്പോളോ ഡിമൊറയില് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരിശീലനം. മലയാള മനോരമ സമ്പാദ്യവും ബ്രോക്കിംഗ് സ്ഥാപനമായ കോട്ടക് ഷെയർവെല്‍ത്തും ചേർന്നാണ് പരിപാടി
ഓഹരി വിപണി കുതിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു സമയത്ത് ഫിന്‍ടെക് ബിസിനസിന്റെ പര്യായം തന്നെയായിരുന്ന പേടിഎമ്മിന്റെ ഓഹരി വില രണ്ട് ദിവസം കൊണ്ട് 40 ശതമാനത്തിലേറെ ഇടിഞ്ഞ് വില്‍പ്പന നടത്താന്‍ പോലും കഴിയാതെ നിക്ഷേപകര്‍ വിഷണ്ണരായി നില്ക്കുന്ന നാടകീയമായ കാഴ്ച നാം കാണുന്നത്. ഓഹരി നിക്ഷേപത്തിന്റെ
ജപ്പാനിലെ റീട്ടെയിൽ നിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്ക് ഇതുവരെ ഇല്ലാത്ത രീതിയിൽ പണമൊഴുക്കുന്നു. ഇന്ത്യയാണ് അടുത്ത ചൈന എന്ന റിപ്പോർട്ടിന്റെ വിശ്വാസത്തിലാണ് ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ജപ്പാൻക്കാർ പണമൊഴുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ . മറ്റ് വികസ്വര രാജ്യങ്ങളുടെ ഓഹരി വിപണികളിലും ജപ്പാൻ നിക്ഷേപം
ലാർജ് ക്യാപ്, മിഡ് ക്യാപ് ഓഹരികളിൽ നിക്ഷേപിക്കുന്ന ഓപ്പൺ എൻഡ് ഇക്വിറ്റി സ്കീം ആയ PGIM ഇന്ത്യ ലാർജ് ആൻഡ് മിഡ് ക്യാപ് ഫണ്ടിന്റെ എൻഎഫ് ഒയിൽ ഫെബ്രുവരി 7 വരെ അപേക്ഷിക്കാം. ഓഹരി അനുബന്ധ നിക്ഷേപത്തിലൂടെ ദീർഘകാല മൂലധന വളർച്ചയ്ക്കായി പദ്ധതി ലക്ഷ്യമിടുന്നു. അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ തുക 5,000/-
രാജ്യാന്തര വിപണി പിന്തുണയിൽ മുന്നേറിയ ഐടി സെക്ടറിനൊപ്പം ബാങ്കുകളും, റിലയൻസും മുന്നേറിയപ്പോൾ ഇന്ന് വീണ്ടും റെക്കോർഡ് തകർത്ത ഇന്ത്യൻ വിപണി പിന്നീട് ലാഭമെടുക്കലിൽ തിരിച്ചിറങ്ങിയെങ്കിലും നേട്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് 22126 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച നിഫ്റ്റി 21853
പഞ്ചാബ് നാഷണൽ ബാങ്ക് ലിമിറ്റഡ് (PUNJAB NATIONAL BANK LTD) രാജ്യത്തെ ആദ്യ സ്വദേശി ബാങ്കായി 1895 ഏപ്രിൽ 12 ന് ലാഹോറിൽനിന്നു പ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ മൂലധനം ഉപയോഗിച്ച് ഇന്ത്യക്കാർ പൂർണമായും കൈകാര്യം ചെയ്യാൻ തുടങ്ങിയ ആദ്യത്തെ ബാങ്ക്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും
ബജറ്റ് പ്രതീക്ഷയിൽ മുന്നേറ്റത്തോടെ തുടങ്ങിയ ഇന്ത്യൻ വിപണി ബജറ്റ് അവതരണം അറിഞ്ഞില്ല എന്ന മട്ടിലാണ് ഇന്ന് പെരുമാറിയത്. ഇന്ന് 21780 പോയിന്റിൽ ആരംഭിച്ച ശേഷം 21832 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി ബജറ്റ് വതരണത്തിന് ശേഷം നഷ്ടത്തിൽ 0.13% നഷ്ടത്തിൽ 21697 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് ഇന്നലത്തെ
ഇന്നും രാജ്യാന്തര വിപണികൾക്കൊപ്പം പതിഞ്ഞ തുടക്കം നേടിയ ഇന്ത്യൻ വിപണി ബാങ്കിങ് ഓഹരികളുടെ മികച്ച പിന്തുണയിൽ തിരിച്ചു കയറി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നാളത്തെ ബജറ്റ് പ്രഖ്യാപനപ്രതീക്ഷകളും ഇന്ന് വിപണിയെ സ്വാധീനിച്ചപ്പോൾ നിഫ്റ്റി 203 പോയിന്റ് മുന്നേറി 21725 പോയിന്റിലും, സെൻസെക്സ് 612 പോയിന്റ്
കഴിഞ്ഞ രണ്ടു വർഷമായി മ്യൂച്ചൽ ഫണ്ടുകളിലേക്ക് പണത്തിന്റ്റെ കുത്തൊഴുക്ക് ഉണ്ടാകുന്നുണ്ട്. 30 മുതൽ 45 ശതമാനം വരെ വാർഷിക വരുമാനം നൽകിയ പല മ്യൂച്ചൽ ഫണ്ടുകളുമുണ്ട്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഓഫ് ഇന്ത്യ (AMFI) 2023 ഡിസംബറിലെ കണക്കുകൾ പ്രകാരം 2023 ഡിസംബറിൽ, മാനേജ്മെൻ്റിന് കീഴിലുള്ള ആഭ്യന്തര
രാജ്യാന്തര വിപണി പിന്തുണയിൽ ഇന്നലത്തെ കുതിപ്പിന്റെ ബാക്കിയെന്നോണം ഇന്നും നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് ലാഭമെടുക്കലിൽ വീണ് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. ഇന്ന് തുടക്കത്തിൽ 21800 പോയിന്റ് കടന്ന നിഫ്റ്റി 21500 പോയിന്റിലേക്ക് വീണപ്പോൾ സെൻസെക്സ് 800 പോയിന്റുകൾ നഷ്ടമാക്കി 71139
കൊച്ചി: രാജ്യത്തെ മുന്‍നിര ബാങ്ക് ഇതര മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസം വാര്‍ഷികാടിസ്ഥാനത്തില്‍ 119.06 ശതമാനം വര്‍ധനവോടെ 124.57 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ അറ്റാദായം 56.86 കോടി രൂപയായിരുന്നു.
Results 1-100 of 2321