ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) നാലാം കിരീടവുമായി അറേബ്യൻ മണലാരണ്യങ്ങളിൽ വീണ്ടും ക്രിക്കറ്റിലെ ചെന്തമിഴ്ക്കരുത്തിന്റെ വിസിലാരവം ഉയരുമ്പോൾ കയ്യടികൾ തേടിച്ചെല്ലുന്നത് ഒരൊറ്റ താരത്തിലേയ്ക്കാകും. ടീമിന്റെ റൺവേട്ടക്കാരനായി അവതരിച്ച ഋതുരാജ് ഗെയ്‌ക്‌വാദിനോ പ്രതിസന്ധികളുടെ കടൽ കടന്നെത്തിയ ഫാഫ്
Premium
ക്യാപ്റ്റൻ ധോണിയല്ലെങ്കിൽ ഉത്തപ്പയെ കളിപ്പിക്കുമോ? മോയിൻ അലി വൺഡൗണാകുമോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.