ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യയുടെ ഏഴു വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞിരുന്നു. വാലറ്റക്കാരനായ ഉമേഷ് യാദവ് ക്രീസിലെത്തി. ദക്ഷിണാഫ്രിക്കയുടെ പേസ് ബോളർമാർക്ക് പിച്ചിൽനിന്ന് ആവശ്യത്തിലേറെ സഹായങ്ങൾ ലഭിച്ചിരുന്നു. അവർ രക്തം മണത്തു.
Premium
കൈവിട്ട ബാറ്റിൽ തൊട്ടുവന്ദിച്ചു; കൂട്ടുകാർ ഓടിയൊളിച്ചിട്ടും ഇന്ത്യയെ കൈവിടാതെ ‘പന്താട്ടം’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.