ADVERTISEMENT
ലണ്ടൻ ∙ സ്വിറ്റ്സർലൻഡി‍ൽ ക്രിമിനൽ അന്വേഷണം നേരിടുന്ന ജിയാനി ഇൻഫന്റീനോ ഫിഫ പ്രസിഡന്റായി തുടരും. ലോകഫുട്ബോൾ സംഘടനയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കാൻ ഇപ്പോൾ ഉദ്ദേശ്യമില്ലെന്നു ഫിഫ അധികൃതർ അറിയിച്ചു. മുൻ പ്രസിഡന്റ് സെപ് ബ്ലാറ്റർ ആരോപണവിധേയനായ അഴിമതിക്കേസ് അന്വേഷകരിൽ ഒരാളുമായി ഇൻഫന്റീനോ രഹസ്യകൂടിക്കാഴ്ച നടത്തിയതി‍ൽ ദുരൂഹതയുണ്ടോ എന്നു കണ്ടെത്താനാണ് അന്വേഷണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com