ADVERTISEMENT

കോതമംഗലം ∙ 27 വർഷത്തെ കാത്തിരിപ്പിനു വിരാമം. മഹാത്മാഗാന്ധി (എംജി) സർവകലാശാലയ്ക്കു ദക്ഷിണ മേഖലാ അന്തർ സർവകലാശാലാ ഫുട്ബോൾ കിരീടം. എംജിക്കു പുറമേ കാലിക്കറ്റ്, കേരള, ചെന്നൈ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ടീമുകൾ അഖിലേന്ത്യാ ചാംപ്യൻഷിപ്പിനും യോഗ്യത നേടി. റൗണ്ട് റോബിൻ ലീഗിൽ തോൽവി അറിയാതെയാണ് എംജി ജേതാക്കളായത്. 1995ൽ മൈസൂരുവിൽ വച്ചാണ് മുൻപ് എംജി ദക്ഷിണ മേഖലാ ചാംപ്യന്മാരായത്.

English Summary: South Zone Inter-University Football: MG Wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com