‘വിവാഹവാർഷികത്തിന് മിഠായി വാങ്ങാൻ പോലും പണമില്ല’; ലോക്ഡൗണിൽ നീറി ഗണേശന്റെ ജീവിതം
Mail This Article
×
1986 ജൂൺ ഏഴിന് രാവിലെ പാവാടയും ബ്ലൗസുമിട്ട് രജനി ജോലിക്കു പോവുകയാണ്. വഴിയിൽ ഗണേശൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇന്ന് കൂടെവന്നാൽ കല്യാണം കഴിക്കാം, അല്ലെങ്കിൽ നടക്കില്ല എന്ന് ഗണേശൻ തറപ്പിച്ചു പറഞ്ഞു. അങ്ങനെ രജനി കല്യാണം കഴിക്കാൻ സമ്മതിച്ചു...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.