അന്ന് ആ യുവാവും മരണവും തമ്മിൽ ഏതാനും ശ്വാസത്തിന്റെ മാത്രം അകലം; ഒരു തിരിച്ചു‘വര’വിന്റെ കഥ!
Mail This Article
×
1999 മേയ് 2. കോയമ്പത്തൂർ കെജി ആശുപത്രിയിലെ ന്യൂറോ സർജറി തിയറ്റർ. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. എം. നടരാജൻ, തന്റെ മുന്നിലെ ഓപറേഷൻ ടേബിളിൽ ചോരപ്പാടണിഞ്ഞു ജീവച്ഛവമായി കിടക്കുന്ന യുവാവിന്റെ കണ്ണിലേക്കു ടോർച്ചടിച്ചു നോക്കി. ജീവന്റെ പ്രതികരണമുണ്ടെങ്കിൽ കൃഷ്ണമണി ചുരുങ്ങണം. യുവാവിന്റെ ഇടതു കൃഷ്ണമണി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.