ADVERTISEMENT

ഓൺലൈൻ ഗെയിമിങ്ങിൽ പണം നഷ്ടമായവരുടെയും ആത്മഹത്യയിലേക്ക് നീങ്ങിയവരുടെയും കഥകൾ കേരളത്തിന് അപരിചിതമല്ല. പലരുടെയും ആത്മഹത്യയ്ക്കു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അവർ ലക്ഷക്കണക്കിനു രൂപ കടം വാങ്ങി വരെ ഓൺലൈൻ ഗെയിം കളിച്ചിട്ടുണ്ടെന്നു മനസ്സിലാകുന്നത്. ഗെയിം കളിക്കുന്നതിന് ഏതുവിധേനയും പണമുണ്ടാക്കാന്‍ ശ്രമിച്ചവരിൽ കുട്ടികളും യുവജനങ്ങളും വനിതകളുമെല്ലാമുണ്ട്. ഇത്തരത്തിൽ, പണം ഉൾപ്പെട്ട ഗെയിമുകളെ നിയന്ത്രിക്കാനുള്ള സുപ്രധാന ചട്ടഭേദഗതിയാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പൊതുജനാഭിപ്രായത്തിനായി മുന്നോട്ടുവച്ചത്. പണം ഉൾപ്പെടാത്ത ഗെയിമുകൾ ഇതിന്റെ പരിധിയിൽ വരില്ലെങ്കിലും സർക്കാരിന് ആവശ്യമെന്നു തോന്നിയാൽ ഇവയെയും ചട്ടത്തിനു കീഴിൽ കൊണ്ടുവരാൻ വ്യവസ്ഥയുണ്ട്. ചട്ടം പ്രകാരം ഏതെല്ലാം ഗെയിമുകൾക്ക്, എങ്ങനെയായിരിക്കും നിയന്ത്രണം? ഇതു പ്രകാരം ബെറ്റിങ് ഇനിയും അനുവദിക്കുമോ? ചൂതാട്ടവുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്കു വിലക്കുണ്ടാകുമോ? ഓൺലൈൻ ഗെയിമിലൂടെ ലഭിച്ച പണം ഉപയോഗിച്ച് മൂന്നാറില്‍ പോയി അടിച്ചുപൊളിച്ചെന്നു പരസ്യത്തിൽ പറഞ്ഞവർ കുടുങ്ങുമോ? കുട്ടികൾക്ക് എന്തെല്ലാം നിയന്ത്രണം വരും? ഗെയിം കമ്പനികൾ ഇനി എന്തെല്ലാം ശ്രദ്ധിക്കണം? കരട് ചട്ടത്തിൽ മറ്റെന്തൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നും വിശദമായി പരിശോധിക്കാം...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com