Activate your premium subscription today
കേരളം രാജ്യാന്തര റബർ വിപണിയിലെ ചലനങ്ങളെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. തെക്കുപടിഞ്ഞാറൻ കാലവർഷം പതിവിലും അൽപ്പം നേരത്തെ വിരുന്നെത്തുമെന്നതു തോട്ടം മേഖലയ്ക്ക് കുളിരു പകരും. ഏതാനും മാസങ്ങളായി കനത്ത വരൾച്ചയിൽ സ്തംഭിച്ച റബർ ടാപ്പിങ് മാസത്തിന്റെ അവസാനവാരത്തിൽ വീണ്ടും സജീവമാകും. അതേസമയം അന്താരാഷ്ട്ര
ഇന്ത്യയുടെ ആഴക്കടൽ മത്സ്യസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ പഠിക്കുന്ന സംയുക്ത ഗവേഷണ പദ്ധതിക്കു തുടക്കമായി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെയും (സിഎംഎഫ്ആർഐ) കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനത്തിന്റെയും (സിഫ്റ്റ്) പങ്കാളിത്തത്തിലാണ് പദ്ധതി. ഇന്ത്യൻ സമുദ്രാതിർത്തിയിലെ
തെരുവുനായ്ക്കളുടെ എണ്ണം കുറക്കണം, സമീപനങ്ങളിൽ മാറ്റം അനിവാര്യമെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള. തെരുവുനായ നിയന്ത്രണത്തിനുള്ള ഏക പോംവഴി നായ്ക്കളുടെ വന്ധ്യംകരണം അഥവാ അനിമൽ ബർത്ത് കൺട്രോൾ (എബിസി) പദ്ധതി മാത്രമാണെന്ന സമീപനം സംസ്ഥാനത്ത് പേവിഷബാധ കേസുകൾ വർധിപ്പിക്കുമെന്ന് വെറ്ററിനറി ഡോക്ടർമാരുടെ
മലയാള മനോരമ കർഷകശ്രീയും തിരുക്കൊച്ചി ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് ‘അടുക്കളത്തോട്ടമൊരുക്കലും പരിപാലിക്കലും’ എന്ന വിഷയത്തിൽ മേയ് 10ന് ഉച്ചയ്ക്ക് 2നു സെമിനാർ നടത്തും. മലയാള മനോരമ കോട്ടയം ഓഫിസിൽ നടക്കുന്ന സെമിനാറിൽ പ്രവേശനം സൗജന്യം. അടുക്കളത്തോട്ട നിർമാണം, വിത്തുലഭ്യത, ജൈവവളവും
മഴമേഘങ്ങളുടെ സജീവ സാന്നിധ്യം ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങൾക്ക് കുളിരു പകർന്നു. കനത്ത വരൾച്ചയിൽ നട്ടം തിരിഞ്ഞ കർഷകർക്കു വേനൽമഴ പുതിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. അടുത്ത സീസൺ വൈകാതെ കടന്നു വരുമെന്ന നിഗനമത്തിലാണ് ഉൽപാദകർ. ജൂൺ രണ്ടാം പകുതിയിൽ മൂപ്പെത്തിയ ഏലക്ക വിളവെടുപ്പിനുള്ള സാധ്യതകൾ
ഏഷ്യൻ റബർ മാർക്കറ്റുകളിൽ ഫണ്ടുകൾ വാരാന്ത്യത്തിലെ ലാഭമെടുപ്പിന് ഉത്സാഹിക്കാതെ വിപണിയുടെ ചലനങ്ങൾ അടിമുടി വീക്ഷിക്കുന്നു. പ്രമുഖ എക്സ്ചേഞ്ചുകളിൽ അവധിനിരക്കുകൾ നേരിയ റേഞ്ചിൽ നീങ്ങുമ്പോഴും ചെറിയോരു ഉണർവിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. ഈവാരം താഴ്ന്ന നിലവാരമായ 281 യെന്നിൽ നിന്നും
മത്സ്യമേഖലയിലെ സാങ്കേതികവിദ്യകളും അറിവുകളും കൂടുതൽ ജനകീയമാക്കാൻ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐസിഎആർ സിഫ്റ്റ് (Central Institute of Fisheries Technolog–ICAR CIFT) ഏപ്രിൽ 29ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. സിഫ്റ്റിന്റെ 68 -ാമത് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായാണ് ഓപ്പൺ ഹൗസ് പ്രദർശനം
കിലോഗ്രാമിന് 28.20 രൂപ നിരക്കിൽ സർക്കാർ കർഷകരിൽനിന്നു നെല്ലു സംഭരിക്കുമ്പോൾ കരപ്പുറത്തെ കർഷകർക്കു ഗ്രാമജ്യോതി ഫാർമർ പ്രൊഡ്യൂസർ കമ്പനി നൽകുന്നത് കിലോഗ്രാമിന് 45 രൂപ! കരപ്പുറത്തെ തനതു നെല്ലിനങ്ങളായ വിരിപ്പും മുണ്ടകനും സംഭരിച്ച് അരിയായും മൂല്യവർധിത ഉൽപന്നങ്ങളായും വിപണിയിലെത്തിച്ചാണു ഗ്രാമജ്യോതി
ഇന്നലെ, പത്താമുദയത്തിന് എല്ലാവരും മണ്ണിലേക്കിറങ്ങിയപ്പോൾ ഈ കർഷകൻ മാത്രം വിത്തും കൈക്കോട്ടുമായി പുരപ്പുറത്തേക്കു കയറി. അടുത്ത കൃഷിക്കുള്ള വിത്തിട്ടു മുളപ്പിക്കുകയായിരുന്നു ലക്ഷ്യം. പ്രവാസം കഴിഞ്ഞു തിരിച്ചെത്തിയിട്ടാണു തിരുവല്ല നിരണം കുന്നേൽ തോമസ് ഏബ്രഹാം കൃഷിയിലേക്കു തിരിഞ്ഞത്. വീട്ടുമുറ്റത്ത് 25 സെന്റിലായിരുന്നു തുടക്കം.
വേനൽമഴ ഏലക്കർഷകർക്ക് വൻ പ്രതീക്ഷകൾ സമ്മാനിച്ചു. വരണ്ടുണങ്ങിയ തോട്ടം മേഖലയിൽ തുടർച്ചയായി ലഭ്യമായ മഴ അടുത്ത സീസണിൽ മെച്ചപ്പെട്ട ഉൽപാദനത്തിന് അവസരം ഒരുക്കുമെന്ന് വലിയ പങ്ക് കർഷകരും വിശ്വസിക്കുന്നു. നിലവിലെ കാലാവസ്ഥ തുടർന്നാൽ ജൂലൈ ആദ്യ പകുതിയിൽ പുതിയ ഏലക്ക ലേല കേന്ദ്രങ്ങളിൽ വിൽപ്പനയ്ക്ക് ഇറങ്ങും.
Results 1-10 of 932