Activate your premium subscription today
സുഗന്ധവ്യഞ്ജന വിപണിയിൽ ഈ വാരം കുരുമുളകു ശ്രദ്ധിക്കപ്പെട്ടു. കാർഷിക മേഖലകളിലെ കുരുമുളകു കൊടികളിൽ മുളകുമണികൾ മൂത്തുതുടങ്ങിയെങ്കിലും വിളവെടുപ്പിന് ഇനിയും പാകമായിട്ടില്ല. കാലാവസ്ഥ അനുകൂലമായാൽ അടുത്ത മാസം പുതിയ ചരക്ക് വിപണികളിൽ ഇടം പിടിക്കാം. എന്നാൽ ഫെബ്രുവരി തുടക്കത്തിലും വിപണിയുടെ പ്രതീക്ഷയ്ക്ക്
രണ്ടാം തട്ട് തളിർ മൂത്തതിനുശേഷമാണ് റംബുട്ടാൻ, പുലോസാൻ എന്നിവയിൽ പൂങ്കുലകൾ ഉണ്ടാകുന്നത്. രണ്ടാം തട്ട് മൂപ്പെത്തി പൂക്കൾ ഉണ്ടാകുന്നതിനായി സൾഫേറ്റ് ഓഫ് പൊട്ടാഷിന്റെ സ്പ്രേ 5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ നൽകാം. നവംബർ, ഡിസംബർ മാസങ്ങളിലെ തീവ്രമഴ മൂലം പല സ്ഥലങ്ങളിലും പുതിയ രണ്ടാം തട്ട് ഇലയ്ക്കുശേഷം വീണ്ടും തളിർത്തിട്ടുണ്ട്.
പാലിന്റെ പോഷകപെരുമ വിളിച്ചോതി വൈവിധ്യമാർന്ന ബീച്ച് റൺ സംഘടിപ്പിച്ച് കണ്ണൂർ ക്ഷീരവികസന വകുപ്പ്. കണ്ണൂർ തലശ്ശേരി ബ്ലോക്ക് തല ക്ഷീര സംഗമത്തിന്റെ ഭാഗമായി ‘നമ്മുടെ പാല് നാടിന്റെ നന്മയ്ക്ക്’ എന്ന ആശയപ്രചരണത്തിനായി നടന്ന ബീച്ച് റണ്‍ മുഴുപ്പിലങ്ങാട് ബീച്ചിൽ നടന്നു. പാലും പാലുൽപന്നങ്ങളും നിത്യജീവിതത്തിൽ
പുതുവത്സരാഘോഷങ്ങൾക്കു ശേഷം അമേരിക്കയിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽനിന്നുമുള്ള സുഗന്ധവ്യഞ്ജന ഇറക്കുമതിക്കാർ രാജ്യാന്തര മാർക്കറ്റിൽ തിരിച്ചെത്തി. കുരുമുളകിലും ഏലത്തിലും അവരുടെ ശ്രദ്ധ കൂടുതൽ പതിയാൻ സാധ്യതയെന്നാണ് സിംഗപ്പൂർ, ഹോങ്കോങ് മേഖലയിലെ റീസെല്ലർമാരുടെ വിലയിരുത്തൽ. അതേസമയം ഉൽപാദകരാജ്യങ്ങളെ
രാജ്യാന്തര മാർക്കറ്റിലെ വിലത്തകർച്ച ഏഷ്യൻ റബർ ഉൽപാദകരാജ്യങ്ങളെ ഞെട്ടിച്ചു. ജപ്പാൻ എക്സ്ചേഞ്ചായ ഒസാക്കയിൽ രാവിലെ റബർ അവധി വിലകൾ ഒരു മാസത്തെ ഏറ്റവും താഴ്ന്ന തലത്തിലേക്ക് ഇടിഞ്ഞത് ഇതര വിപണികളിലെ ഇടപാടുകാരിലും പരിഭ്രാന്തിജനിപ്പിച്ചു. ഇത് വിൽപ്പന സമ്മർദത്തിന്റെ ആക്കം വർധിപ്പിച്ചു. ചൈനയിലെ വൈറസ്
ഒന്നര വർഷം മുൻപ് റെക്കോർഡിലെത്തിയിരുന്ന ഇഞ്ചിയുടെ വില ഇപ്പോൾ പത്തിലൊന്നായി കുറഞ്ഞു. ഇഞ്ചി കൃഷി കൂടുതലുള്ള കർണാടക, ചത്തീസ്ഗഡ്, ഒഡീഷ, ഹിമാചൽപ്രദേശ്, അസം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു കൂടുതൽ മഴ ലഭിച്ചത് ഇഞ്ചിക്കൃഷിക്കു ഗുണകരമായി. ഉൽപാദനത്തിൽ ഗണ്യമായി വർധനയുണ്ടായതായി കർഷകർ പറഞ്ഞു.
? എനിക്ക് 66 വയസ്സുണ്ട്. 24 വർഷം മുൻപ് രണ്ടു പ്ലോട്ടുകൾ 80,000 രൂപയ്ക്കു വാങ്ങി പണവും കൊടുത്തു റജിസ്ട്രേഷനും നടത്തി. എന്നാൽ കരാർ പ്രകാരം ഇതേവരെ ഭൂമി വികസനം നടത്തി കൈമാറി യിട്ടില്ല. കരാർ നടപ്പായില്ലെങ്കിൽ 18% പലിശയോടെ തുക മടക്കി നൽകുമെന്ന വാഗ്ദാനം പാലിക്കാനും റിയല്‍ എസ്റ്റേറ്റ് കമ്പനി തയാറല്ല.
രാജ്യത്തെ പ്രമുഖ ലേല കേന്ദ്രങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ച്ചവച്ച് തേയില പുതു വർഷത്തെ പ്രതീക്ഷകളോടെ ഉറ്റു നോക്കുന്നു. ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും വിവിധ ലേല കേന്ദ്രങ്ങളിൽ ശക്തമായി മുന്നേറിയ ആത്മവിശ്വാസം ഇല, പൊടി തേയിലകളുടെ കുതിപ്പിന് വരും മാസങ്ങളിൽ വേഗം പകരാം. കാലാവസ്ഥ വ്യതിയാനം മൂലം
കോവൽ പ്രത്യേകതയുള്ള വെള്ളരിവർഗവിളയാണ്. മറ്റു വെള്ളരിവർഗവിളകളുടെ വിത്തുകൾ നടുമ്പോൾ കോവലിൽ തണ്ടുകളാണ് നടീല്‍വസ്തു. അതിനാൽ നന്നായി കായ്ക്കുന്ന ചെടികളുടെ തണ്ടുകൾതന്നെ നടണം. നടുന്നതിനു തണ്ട് എടുത്തത് കായ്ഫലം ഒട്ടും ഇല്ലാത്ത ചെടികളിൽനിന്നാണെങ്കിൽ പുതിയ ചെടിയിലും കായ്കൾ വിരളമാകും.
കേരളത്തിൽ കാപ്പിക്കൃഷിയിൽ വയനാടൻ മലനിരകൾ മുൻപന്തിയിലെങ്കിലും തൊട്ടു പിന്നിൽ ശക്തമായ സാന്നിധ്യം നിലനിർത്തുന്ന നെല്ലിയാംപതിയിലെ തോട്ടങ്ങളിൽ കാപ്പിക്കുരുകൾ മൂത്തു പഴുത്തു. ഒട്ടുമിക്ക വൻകിട എസ്റ്റേറ്റുകളിലും ഈ വാരം വിളവെടുപ്പ് ആരംഭിക്കും. വിദഗ്ധരായ തൊഴിലാളികളുടെ അഭാവം പാലക്കാടൻ കാപ്പിത്തോട്ടം
Results 1-10 of 829