Activate your premium subscription today
തൃശൂർ ജില്ലയിലെ വെളപ്പായയിൽ വിഷസസ്യം കഴിച്ച് ക്ഷീരകർഷകന്റെ അഞ്ചു പശുക്കൾ കൂട്ടമായി ചത്ത വാർത്ത പുറത്തുവന്നത് ഇന്നലെയാണ്. ബ്ലൂമിയ എന്ന ചെടിയാണ് മരണകാരണം എന്നാണു പോസ്റ്റ്മോർട്ടം പരിശോധനയിലെ കണ്ടെത്തൽ. സംസ്ഥാനത്ത് ഇത് ആദ്യമായല്ല ബ്ലൂമിയ ചെടിയിൽനിന്നുള്ള വിഷബാധ കന്നുകാലികളുടെ കൂട്ടമരണത്തിന്
തീറ്റയടക്കം ഡെയറി ഫാമിലേക്ക് ഒരു മാസം ആവശ്യമുള്ളതെല്ലാം ഒരുമിച്ചു വാങ്ങുന്നതാണ് ആനന്ദിന്റെ രീതി. അതുകൊണ്ടു നേട്ടമുണ്ടെന്നു പറയുന്നു കണ്ണൂർ പേരാവൂർ മണത്തന വിഭൂതിഭവനിൽ അനന്ത നാരായണൻ എന്ന ആനന്ദ്. ‘ബള്‍ക്ക്’ ആയി വാങ്ങുമ്പോള്‍ മൊത്തവില നിരക്കില്‍ കിട്ടും. കാലിത്തീറ്റയും പിണ്ണാക്കും തവിടുകളുമെല്ലാം
കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടു കൂടിയാണ് എടത്വാ പഞ്ചായത്തിലെ കണ്ണമാലിയിൽ വീട്ടിൽ കെ.കെ.തോമസിന്റെ സങ്കര ജേഴ്സി ഇനത്തിൽപ്പെട്ട പശു പ്രസവലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. പശു കിടക്കുകയും എഴുന്നേൽക്കുകയും മുക്കുകയും ചെയ്യുന്നുണ്ട്. മാസം തികഞ്ഞതുമാണ്. പക്ഷേ കുട്ടി പുറത്തേക്കു വരുന്നതുമില്ല. നാലാമത്തെ
ഒരു വെറ്ററിനറി ഡോക്ടറുടെ പ്രധാന കടമ മൃഗചികിത്സയാണ്. കഠിനമായ മത്സരപരീക്ഷയിലൂടെ കടന്നുവന്ന് 5 വർഷം നീളുന്ന പഠനത്തിന് ഒടുവിലാണ് ഓരോരുത്തരും ഒരു വെറ്ററിനറി സർജന്റെ മേലങ്കി അണിയുന്നത്. ഭക്ഷ്യോൽപാദനത്തിൽ തന്നെ സുപ്രധാന പങ്കുവഹിക്കുന്ന പശു, ആട്, കോഴി, താറാവ് തുടങ്ങിയവയ്ക്കു പുറമേ അരുമമൃഗങ്ങൾ, വന്യമൃഗങ്ങൾ
കഴിഞ്ഞ ദിവസം ഏകദേശം 11 മണിയോടുകൂടിയാണ് രാമങ്കരി വെറ്ററിനറി സർജനായ ഡോ. വിബിൻ കൈമളിന് മുട്ടാർ പഞ്ചായത്തിലെ മിത്രക്കരി നടുവിലെ പറമ്പ് വീട്ടിൽ സൗമേഷിന്റെ ഫോൺ വിളിയെത്തുന്നത്. തന്റെ വീട്ടിൽ വളർത്തുന്ന ബാർബാറി ഇനത്തിൽപ്പെട്ട ആടു പ്രസവിക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നു എന്നായിരുന്നു അദ്ദേഹം അറിയിച്ചത്.
മൃഗസംരക്ഷണമേഖലയിൽ കാര്യമായ ചലനങ്ങൾ ഒന്നും തന്നെ ഉണ്ടാകാത്ത വർഷമാണു കടന്നു പോയത്. നവംബർ മാസത്തിൽ അളന്ന പാലിന് ലീറ്ററിന് 15 രൂപ അധികവില മിൽമ പ്രഖ്യാപിച്ചത് ആ മേഖലയിലെ കർഷകർക്ക് ചെറിയ ആശ്വാസമായി. കുട്ടിക്കർഷകർ വളർത്തിയ പശുക്കൾ സസ്യവിഷബാധ മൂലം മരണപ്പെട്ടപ്പോൾ കേരളം സഹായഹസ്തം നീട്ടിയത് നന്ദിയോടെ നമുക്ക്
തമിഴ്നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ തഞ്ചാവൂർ കേന്ദ്രത്തിൽനിന്ന് പ്രഫസർ ആൻഡ് ഹെഡ് ചുമതലയിൽ വിരമിച്ച ഡോ. എൻ.പുണ്യമൂർത്തി പാരമ്പര്യ മൃഗചികിത്സാശാഖ(Ethno Veterinary Medicine)യുമായി ബന്ധപ്പെട്ട് ഇന്നു രാജ്യത്തും രാജ്യാന്തരതലത്തിലും ആദരിക്കപ്പെടുന്ന ഗവേഷകനും പ്രഭാഷകനുമാണ്. പഠിച്ചതും
പല കർഷകരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് പശുക്കൾ മദി കാണിക്കാതിരിക്കൽ. പ്രസവിച്ച് മൂന്നു മാസത്തിനുള്ളിൽ ബീജാധാനം സാധ്യമാക്കുന്നതാണ് ലാഭകരമായ ഫാം നടത്തിപ്പിന് അനിവാര്യ ഘടകം. എന്നാൽ, കേരളത്തിലെ പല പശുക്കളും മദി കാണിക്കാൻ വൈകുന്നുവെന്ന പ്രശ്നം പല കർഷകരും ചൂണ്ടിക്കാണിക്കാറുണ്ട്. മദി കാണിക്കാത്ത
തിരുവനന്തപുരം ∙ അനധികൃതായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ 74 പേർക്കെതിരെ നടപടി സ്വീകരിക്കാൻ മൃഗസംരക്ഷണ വകുപ്പ്. ഗസറ്റഡ് ഉദ്യോഗസ്ഥയായ വെറ്ററിനറി സർജൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് വകുപ്പ് സസ്പെൻഷൻ നടപടിയിലേക്കു കടക്കുന്നത്. ഇവർ കൈപ്പറ്റിയ തുക ഉടൻ തിരികെ ഇൗടാക്കണമെന്നും വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്കു സർക്കാർ നിർദേശം നൽകി.
മിച്ചഭക്ഷണവും അറവ് അവശിഷ്ടങ്ങളും വളരെ കുറഞ്ഞ സമയംകൊണ്ട് സംസ്കരിച്ച് മികച്ച മാംസമായി മാറ്റുന്ന മാംസോൽപാദന–മാലിന്യ സംസ്കരണ യൂണിറ്റുകളാണ് പന്നിഫാമുകൾ. മാംസമായും അതുപോലെ കുഞ്ഞുങ്ങളായും കർഷകർക്ക് വരുമാനം ലഭിക്കുന്ന ഇടം. ഇറച്ചിപ്പന്നികളെ മൊത്തമായി വിൽക്കുന്നതിലൂടെ ചില കർഷകർ വരുമാനം നേടുമ്പോൾ മറ്റു ചിലർ
Results 1-10 of 608