Activate your premium subscription today
ആഗോള കൊക്കോ വിപണി വീണ്ടും ഒരു കുതിപ്പിന് തയാറെടുക്കുകയാണോ? കഴിഞ്ഞ വർഷം ലോക മാർക്കറ്റിൽ 200 ശതമാനം മുന്നേറ്റം കാഴ്ചവച്ച ഏക ഉൽപന്നമെന്ന ഖ്യതി നിലനിർത്തുകയാണ് കൊക്കോ. പിന്നിട്ട സീസണിലെ ബുൾ റാലി ഒരിക്കൽ കൂടി കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപ സമൂഹവും ഊഹക്കച്ചവടക്കാരും.
രാജ്യാന്തര കൊക്കോ വിപണി ശക്തമായ നിലയിലെങ്കിലും ആഭ്യന്തര മാർക്കറ്റ് അൽപ്പം തളർച്ചയിലേക്ക് നീങ്ങുകയാണോ? വിപണിയുടെ സ്പന്ദനങ്ങളും വ്യവസായികളിൽനിന്നുള്ള വാങ്ങൽ താൽപര്യം കുറഞ്ഞതും കൂട്ടിവായിച്ചാൽ ഒരു തിരുത്തൽ സാധ്യത തെളിയുന്നു. ഒരുമാസമായി കിലോ 740–760 രൂപ റേഞ്ചിൽ നീങ്ങിയ കൊക്കോയ്ക്ക് വാങ്ങലുകാർ
കറുത്തപൊന്ന് വീണ്ടും കുതിപ്പിന്റെ പാതയിൽ. റബർവില കർഷകർക്ക് നിരാശ നൽകി വീണ്ടും ഇടിയുകയാണ്. പ്രതികൂല കാലാവസ്ഥ മൂലം ഉൽപാദനത്തിൽ രാജ്യാന്തരതലത്തിൽ തന്നെ റബർ വെല്ലുവിളിയും നേരിടുന്നുണ്ട്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
ഉൽപാദനം കുറഞ്ഞിട്ടും റബർവില പിന്നെയും താഴേക്കുതന്നെ. ഡിമാൻഡിൽ മങ്ങലേറ്റതാണ് ബാധിക്കുന്നത്. കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചിവിലകൾ മാറിയില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
‘‘വിത്തുഗുണം പത്തുഗുണം’’ എന്ന ചൊല്ല് അക്ഷരാർഥത്തിൽ ശരിയാണ്, കൊക്കോയുടെ കാര്യത്തിൽ. കൊക്കോവില മികച്ച നിലയിൽ നിൽക്കുന്നതുകൊണ്ടുതന്നെ കർഷകർ പുതിയ നടീലിന് ഉത്സാഹിക്കുന്നുണ്ട്. പരപരാഗണം വഴി കായ്കൾ ഉണ്ടാകുന്ന ചെടിയാണ് കൊക്കോ എന്നതിനാൽ വിത്തിനായി കായ്കൾ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ ഉദ്ഭവം ഏറെ
കിലോയ്ക്ക് 200 രൂപയും കടന്നുമുന്നേറുമെന്ന പ്രതീക്ഷകൾ തകിടംമറിച്ച് റബർവില താഴേക്ക്. കൊച്ചി വിപണിയിൽ കുരുമുളക് അൺഗാർബിൾഡ് വില 100 രൂപ കൂടി വർധിച്ചു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
കർഷകർക്ക് വീണ്ടും നിരാശയുമായി റബർ വില തുടർച്ചയായി ഇടിയുന്നു. കാലാവസ്ഥ മെച്ചപ്പെട്ടതോടെ ടാപ്പിങ്ങും ഉഷാറായിട്ടുണ്ട്. തുടർച്ചയായ ഇടിവിലാണ് കൊച്ചി വിപണിയിൽ കുരുമുളക് വില. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
ആഗോള കൊക്കോ വിപണിയിൽ വീണ്ടും തകർപ്പൻ മുന്നേറ്റം. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് അടുത്ത വർഷം ചോക്ലേറ്റ് വ്യവസായികളുടെ പ്രതീക്ഷയ്ക്കൊത്ത് കായ സംഘടിപ്പിക്കുക ദുഷ്കരമാകുമെന്ന വിലയിരുത്തൽ കഴിഞ്ഞ രാത്രി ന്യൂയോർക്കിൽ കൊക്കോയെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 12,931 ഡോളറിലേക്ക് ഉയർത്തി. ഏപ്രിലിൽ
കൊക്കോ കർഷകരെ സമ്മർദ്ദത്തിലാക്കി പല തോട്ടങ്ങളിലും കായകൾ കൊഴിഞ്ഞു വീഴുന്നു. മാസാരംഭത്തിലെ കനത്ത മഴതന്നെയാണ് കായകളെ ദോഷകരമായി ബാധിച്ചത്. ലോറേഞ്ചിലെ പല തോട്ടങ്ങളിലും മധ്യവിളവെടുപ്പിനു സജ്ജമായ കൊക്കോയാണ് കറുത്ത് ഉപയോഗശൂന്യമാവുന്നത്. കാർഷിക മേഖലയുടെ പ്രതീക്ഷയ്ക്കൊത്ത് പുതിയ കൊക്കോ ക്രിസ്മസിനു
കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകളിലും മാറ്റമില്ല. കട്ടപ്പന മാർക്കറ്റിൽ കൊക്കോ ഉണക്കയുടെ വില 700 രൂപയിലെത്തി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
Results 1-10 of 84