Activate your premium subscription today
തൃശൂർ ജില്ലയിലെ വെളപ്പായയിൽ വിഷസസ്യം കഴിച്ച് ക്ഷീരകർഷകന്റെ അഞ്ചു പശുക്കൾ കൂട്ടമായി ചത്ത വാർത്ത പുറത്തുവന്നത് ഇന്നലെയാണ്. ബ്ലൂമിയ എന്ന ചെടിയാണ് മരണകാരണം എന്നാണു പോസ്റ്റ്മോർട്ടം പരിശോധനയിലെ കണ്ടെത്തൽ. സംസ്ഥാനത്ത് ഇത് ആദ്യമായല്ല ബ്ലൂമിയ ചെടിയിൽനിന്നുള്ള വിഷബാധ കന്നുകാലികളുടെ കൂട്ടമരണത്തിന്
മണത്തണ∙ ഏറ്റവും അധികം പാൽ അളന്നതിനുള്ള ക്ഷീരവികസന വകുപ്പിന്റെ അവാർഡ് ഇന്നലെയാണ് 65 വയസ്സുകാരിയായ രമണിയെ തേടിയെത്തുന്നത്. സാഹിവാൾ, ഗീർ, എച്ച്എഫ്, കപില ഇനങ്ങളിൽപെട്ട 65 പശുക്കളാണ് വിഭൂതി നിലയത്തിലെ എൻ.രമണിയുടെ ഫാമിലുള്ളത്. പ്രതിദിനം 400 ലീറ്ററിൽ അധികം പാൽ ഫാമിൽ നിന്നു കിട്ടും. രമണിയുടെ ഈ അംഗീകാരം
തീറ്റയടക്കം ഡെയറി ഫാമിലേക്ക് ഒരു മാസം ആവശ്യമുള്ളതെല്ലാം ഒരുമിച്ചു വാങ്ങുന്നതാണ് ആനന്ദിന്റെ രീതി. അതുകൊണ്ടു നേട്ടമുണ്ടെന്നു പറയുന്നു കണ്ണൂർ പേരാവൂർ മണത്തന വിഭൂതിഭവനിൽ അനന്ത നാരായണൻ എന്ന ആനന്ദ്. ‘ബള്‍ക്ക്’ ആയി വാങ്ങുമ്പോള്‍ മൊത്തവില നിരക്കില്‍ കിട്ടും. കാലിത്തീറ്റയും പിണ്ണാക്കും തവിടുകളുമെല്ലാം
കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടു കൂടിയാണ് എടത്വാ പഞ്ചായത്തിലെ കണ്ണമാലിയിൽ വീട്ടിൽ കെ.കെ.തോമസിന്റെ സങ്കര ജേഴ്സി ഇനത്തിൽപ്പെട്ട പശു പ്രസവലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. പശു കിടക്കുകയും എഴുന്നേൽക്കുകയും മുക്കുകയും ചെയ്യുന്നുണ്ട്. മാസം തികഞ്ഞതുമാണ്. പക്ഷേ കുട്ടി പുറത്തേക്കു വരുന്നതുമില്ല. നാലാമത്തെ
ഒരു വെറ്ററിനറി ഡോക്ടറുടെ പ്രധാന കടമ മൃഗചികിത്സയാണ്. കഠിനമായ മത്സരപരീക്ഷയിലൂടെ കടന്നുവന്ന് 5 വർഷം നീളുന്ന പഠനത്തിന് ഒടുവിലാണ് ഓരോരുത്തരും ഒരു വെറ്ററിനറി സർജന്റെ മേലങ്കി അണിയുന്നത്. ഭക്ഷ്യോൽപാദനത്തിൽ തന്നെ സുപ്രധാന പങ്കുവഹിക്കുന്ന പശു, ആട്, കോഴി, താറാവ് തുടങ്ങിയവയ്ക്കു പുറമേ അരുമമൃഗങ്ങൾ, വന്യമൃഗങ്ങൾ
മൃഗസംരക്ഷണമേഖലയിൽ കാര്യമായ ചലനങ്ങൾ ഒന്നും തന്നെ ഉണ്ടാകാത്ത വർഷമാണു കടന്നു പോയത്. നവംബർ മാസത്തിൽ അളന്ന പാലിന് ലീറ്ററിന് 15 രൂപ അധികവില മിൽമ പ്രഖ്യാപിച്ചത് ആ മേഖലയിലെ കർഷകർക്ക് ചെറിയ ആശ്വാസമായി. കുട്ടിക്കർഷകർ വളർത്തിയ പശുക്കൾ സസ്യവിഷബാധ മൂലം മരണപ്പെട്ടപ്പോൾ കേരളം സഹായഹസ്തം നീട്ടിയത് നന്ദിയോടെ നമുക്ക്
തമിഴ്നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ തഞ്ചാവൂർ കേന്ദ്രത്തിൽനിന്ന് പ്രഫസർ ആൻഡ് ഹെഡ് ചുമതലയിൽ വിരമിച്ച ഡോ. എൻ.പുണ്യമൂർത്തി പാരമ്പര്യ മൃഗചികിത്സാശാഖ(Ethno Veterinary Medicine)യുമായി ബന്ധപ്പെട്ട് ഇന്നു രാജ്യത്തും രാജ്യാന്തരതലത്തിലും ആദരിക്കപ്പെടുന്ന ഗവേഷകനും പ്രഭാഷകനുമാണ്. പഠിച്ചതും
പല കർഷകരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് പശുക്കൾ മദി കാണിക്കാതിരിക്കൽ. പ്രസവിച്ച് മൂന്നു മാസത്തിനുള്ളിൽ ബീജാധാനം സാധ്യമാക്കുന്നതാണ് ലാഭകരമായ ഫാം നടത്തിപ്പിന് അനിവാര്യ ഘടകം. എന്നാൽ, കേരളത്തിലെ പല പശുക്കളും മദി കാണിക്കാൻ വൈകുന്നുവെന്ന പ്രശ്നം പല കർഷകരും ചൂണ്ടിക്കാണിക്കാറുണ്ട്. മദി കാണിക്കാത്ത
മൂർക്കനാട് ∙ കേരള ന്യൂനപക്ഷ വികസന ഫിനാൻസ് കോർപറേഷൻ വഴി ക്ഷീര മേഖലയിൽ പുതുസംരഭങ്ങൾ തുടങ്ങാനും കന്നുകാലികളെ വാങ്ങുന്നതിനും വായ്പകൾ അനുവദിക്കുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ. മൂർക്കനാട് ആരംഭിക്കുന്ന മിൽമ മിൽക് പൗഡർ ഫാക്ടറിയുടെയും മലപ്പുറം ഡെയറിയുടെയും ഉദ്ഘാടനത്തിന് മുന്നോടിയായി അഗ്രി -ഡെയറി ഫെസ്റ്റ്
? പത്തു പശുക്കളുടെ ഡെയറി യൂണിറ്റ് തുടങ്ങാൻ എത്ര രൂപ മുതൽമുടക്കു വേണ്ടിവരും ∙ ഉദ്ദേശം 10 ലക്ഷം രൂപ മൂലധനമായി വേണ്ടിവരും. തൊഴുത്തു നിർമാണം, ഉരുക്കൾ, ഉപകരണങ്ങൾ, ബയോഗ്യാസ് പ്ലാന്റ്, വളക്കുഴി എന്നീ ഇനങ്ങള്ക്കാണിത്. ? തീറ്റപ്പുൽകൃഷിക്ക് എത്ര സ്ഥലം വേണ്ടിവരും ∙ഒരേക്കർ സ്ഥലത്തു കൃഷി ചെയ്താൽ വർഷം മുഴുവനും
Results 1-10 of 883