Activate your premium subscription today
‘‘പ്രതിരോധസേനയിലെ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കു വരുന്ന കാലത്ത് ഉപജീവനമാർഗമായി കൂടുമത്സ്യക്കൃഷിതന്നെ തിരഞ്ഞെടുക്കാൻ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?’’ സംസ്ഥാന സർക്കാരിന്റെ ‘തൊഴിലാളി ശ്രേഷ്ഠ’ പുരസ്കാര നിര്‍ണയത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിൽ ഉന്നത ഉദ്യാഗസ്ഥർ ഉൾപ്പെടുന്ന പാനൽ ദിനിൽ പ്രസാദിനോടു ചോദിച്ച ചോദ്യങ്ങളിലൊന്ന് ഇതായിരുന്നു.
കുമരകം ∙ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചതോടെ കുട്ടനാടൻ മേഖലയിലെ തോടുകളിലെ ഒഴുക്ക് നിലച്ചു നിശ്ചലമായി.തോടുകളുടെ ജീവൻ നഷ്ടപ്പെട്ടതു പോലെയാണ് ഇപ്പോൾ. കഴിഞ്ഞദിവസം വരെ തെളിനീർ ഒഴുകിയിരുന്ന തോടുകൾക്കാണു ഈ അവസ്ഥ. ഇനി 3 മാസത്തിലേറെ വേമ്പനാട്ടു കായലിന്റെയും തോടുകളുടെയും സ്ഥിതി
കൊച്ചി: കടൽ ജീവികളുടെ ജനിതക പഠനവുമായി ബന്ധപ്പെട്ട ശാസ്ത്രീയരീതികൾ പരിശീലിപ്പിക്കാൻ 21 ദിവസത്തെ വിന്റർ സ്കൂളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കടൽ ജീവികളുടെ ജീനോം വിശകലനം ഉൾപ്പെടെ ജനിതകപഠന മേഖലയിൽ ഏറ്റവും പുതിയ അറിവും സാങ്കേതിക വിദ്യകളും യുവഗവേഷകരെ പരിചയപ്പെടുത്തുന്ന വിന്റർ സ്കൂൾ
സമുദ്ര അലങ്കാരമത്സ്യ മേഖലയിൽ നിർണായക നേട്ടവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഉയർന്ന വിപണിമൂല്യമുള്ള കടൽ വർണമത്സ്യങ്ങളായ ഡാംസെൽ, ഗോബി വിഭാഗങ്ങളിൽപ്പെട്ട രണ്ടിനം മത്സ്യങ്ങളുടെ കൃത്രിമ വിത്തുൽപാദനം സിഎംഎഫ്ആർഐ വിജയകരമായി പൂർത്തിയാക്കി. അക്വേറിയങ്ങളിലെ കടൽസുന്ദരികളായി അറിയപ്പെടുന്ന
‘‘നേരവും കാലവും നോക്കാതുള്ള ജോലിയാണല്ലോ പൊലീസിന്റേത്. പാതിരാത്രിയിലും വെളുപ്പാൻകാലത്തുമൊക്കെ വിളി വരും. അതുകൊണ്ട് ജോലിക്കാലത്തു വീട്ടുകാര്യങ്ങള്‍ക്കൊന്നും നേരത്തിനെത്താൻ കഴിഞ്ഞിട്ടില്ല. വിരമിച്ചശേഷം കൃഷിക്കിറങ്ങിയപ്പോള്‍ തിരക്കുണ്ടെങ്കിലും ജീവിതത്തിലെ നല്ല നിമിഷങ്ങളില്‍ പങ്കുചേരാൻ
മത്സ്യക്കൃഷിയില്‍ ബയോഫ്ലോക് രീതിയേക്കാള്‍ മികവുറ്റ ഡയാറ്റം കൃഷിരീതി പ്രചാരത്തിലേക്ക്. ബയോ ഫ്ലോക്കിനേക്കാൾ ചെലവ് കുറഞ്ഞതും എന്നാല്‍ കാര്യക്ഷമത കൂടിയതുമായ ഡയാറ്റം-ബയോഫ്ലോക് രീതിയിലൂടെ വർഷം ടൺകണക്കിന് ചെമ്മീനുകളെ ഉൽപാദിപ്പിക്കുകയാണ് ആലപ്പുഴ കായംകുളം ചന്ദ്രനിവാസിൽ വൈ.അഭിലാഷ്. 1000 ചതുരശ്ര മീറ്റർ
നെല്ലും മീനും മാറി മാറിയുള്ള കൃഷിരീതി കേരളത്തിനു സുപരിചിതം. എന്നാൽ, നെല്ലും മീനും ഒരുമിച്ചുള്ള കൃഷി കണ്ടിട്ടുണ്ടോ, വിദേശ യൂട്യൂബ് വിഡിയോകളിലല്ലാതെ? എന്നാല്‍ വയനാട്ടിലേക്കു വരൂ, കുറഞ്ഞത് അരയടി വെള്ളത്തിൽ വളരുന്ന നെൽച്ചെടികൾക്കിടയിലൂടെ നീന്തിനടക്കുന്ന വളര്‍ത്തുമത്സ്യങ്ങളെ കാണാം. നെല്ല്
കാഴ്ചയിൽ മഞ്ഞക്കൂരിയോടു സാമ്യം, വേർതിരിച്ചറിയാൻ കഴുത്തിലെ കോളർ, ചാലക്കുടി പുഴയിൽ മാത്രം കാണപ്പെടുന്ന വംശനാശ ഭീഷണിയുള്ള മത്സ്യം– അതാണ് ഹൊറബാഗ്രസ് നൈഗ്രിക്കോളാരിസ് അഥവാ കരിങ്കഴുത്തൽ കൂരി. വാണിജ്യക്കൃഷിക്ക് യോജിച്ച ഒരു നാടൻ മത്സ്യയിനം. ഈ ഇനം മത്സ്യത്തെ ഇന്ത്യയിൽത്തന്നെ സ്വകാര്യമേഖലയിൽ ആദ്യമായി
പട്ടാളയീച്ചയുടെ (ബ്ലാക് സോൾജിയർ ഫ്ളൈ) ലാർവ ഉപയോഗിച്ചുള്ള മത്സ്യത്തീറ്റയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മത്സ്യത്തീറ്റയ്ക്കായി ഫിഷ്മീലിനെ ആശ്രയിക്കുന്ന നിലവിലെ രീതി ഒഴിവാക്കി മത്സ്യക്കൃഷിയെ സുസ്ഥിരമാക്കാൻ സഹായിക്കുന്നതാണ് ഈ നേട്ടം. മീനുകളുടെ വളർച്ചയ്ക്ക് സഹായകരമാകുന്നവിധം
കൊച്ചി∙ ഇന്ത്യയിൽ ലഭ്യമായ അലങ്കാര മത്സ്യ ഇനങ്ങളിൽ വിദേശത്ത് ഏറ്റവും ഡിമാൻഡ് ഉള്ള മലബാർ ഡ്വാർഫ് പഫർ ഫിഷിന്റെ (ആറ്റുണ്ട) പ്രജനനം കൃത്രിമ ആവാസ വ്യവസ്ഥയിലും സാധിക്കുമെന്നു കണ്ടെത്തൽ. കുഫോസിലെ ഡോ. ബിനു വർഗീസിന്റെ നേതൃത്വത്തിൽ ബി. എൽ. ചന്ദന, ആഷ്ലി സനൽ, ഡോ. രാജീവ് രാഘവൻ എന്നിവരുൾപ്പെട്ട സംഘമാണു പഠനം
Results 1-10 of 363