Activate your premium subscription today
മാമ്പഴത്തിന്റെ കാര്യത്തിൽ എന്ത് സംശയവും തീർക്കാൻ കഴിയുന്ന ‘എൻസൈക്ക്ലോപീഡിയ’. ഒരു മാവിൽ വിദേശിയടക്കം എൺപതിലധികം വ്യത്യസ്ത മാങ്ങകൾ കൃഷി ചെയ്ത് ചരിത്ര വിജയം നേടിയ മാമ്പഴ കർഷകൻ. ഇതാണ് കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ് പൊയിലിൽ അബ്ദു എന്ന മാമ്പഴ കർഷകൻ! കേരളത്തിലെയും മറ്റു വിവിധ
മാങ്കോസ്റ്റിൻ മിക്കയിടങ്ങളിലും സിങ്കിന്റെ കുറവ് കാണുന്നു. ഇത് പരിഹരിക്കാന് സൂക്ഷ്മമൂലകമിശ്രിതം നല്കാം. ഇതു വാങ്ങുമ്പോൾ ഇരുമ്പിന്റെ അംശം ഒട്ടും അടങ്ങിയിട്ടില്ല എന്ന് കവറിൽ എഴുതിയിട്ടുള്ളത് വായിച്ച് ഉറപ്പാക്കുക. ഇക്കാര്യത്തിൽ വിൽപനക്കാരന്റെ വാക്കു വിശ്വസിക്കരുത്. ചൂട് കൂടുതലായതുകൊണ്ട് ഈ വർഷം
കേരളത്തിൽ വാണിജ്യ പ്ലാവുകൃഷി പ്രചാരത്തിലായിട്ട് അധികകാലം ആയിട്ടില്ല. പ്ലാവിന്റെ സാധ്യത പണ്ടേ തിരിച്ചറിഞ്ഞ കർഷകരുടെ തോട്ടങ്ങളിൽനിന്ന് ടൺ കണക്കിന് ചക്കകളാണ് മാർക്കറ്റിലേക്ക് എത്തുന്നത്. കേരളത്തിലെ മാർക്കറ്റുകൾ മാത്രമല്ല ഉത്തരേന്ത്യൻ മാർക്കറ്റുകളിലേക്കും ഗൾഫിലേക്കും കേരളത്തിലെ ചക്ക കയറ്റുമതി
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. ഇതു കൃഷിയും മനക്കരുത്തുമായി ബന്ധിപ്പിച്ച് തലമുറകൾ പറഞ്ഞ പഴഞ്ചൊല്ലാണ്. എന്നാൽ പാലാക്കാരൻ അജിത്തിന്റെ കൃഷിത്തോട്ടത്തിൽ ചെന്നാൽ ഈ പഴഞ്ചൊല്ല് ഒന്നു പരിഷ്കരിക്കാം. വേണമെങ്കിൽ തണ്ണിമത്തൻ പാലായിലും വളരും. സോഫ്റ്റ്വെയർ എൻജിനീയറിങ് വിത്തിടാനും ഉപയോഗിക്കാം. ഈ പഴഞ്ചൊല്ല്
ഒന്നാലോചിച്ചു നോക്കൂ. എന്തുകൊണ്ടാണ് ചക്ക കേരളത്തിന്റെ നിത്യഭക്ഷണക്രമത്തിലേക്ക് മടങ്ങിവരാത്തത്? ഈന്തപ്പഴമോ വാഴപ്പഴമോ വാങ്ങിക്കൊടുക്കുന്നതുപോലെ നമ്മള് ചക്കപ്പഴം കുട്ടികൾക്കു കൊടുക്കാത്തത്? കടയിൽനിന്നു വാങ്ങി കൈവശം കൊണ്ടുനടക്കാവുന്ന വിധത്തിൽ ചക്കപ്പഴം കിട്ടാത്തതുകൊണ്ടാണോ? അത് കൈകാര്യം
കർഷക മാർക്കറ്റിൽ താരമായി കടച്ചക്ക (ശീമച്ചക്ക). കഴിഞ്ഞ ദിവസം ഇലഞ്ഞി കാർഷിക ഉൽപാദക വിപണന സംഘത്തിൽ നടന്ന ലേലത്തിൽ കടച്ചക്ക കിലോയ്ക്ക് 132 രൂപയ്ക്കാണ് പോയത്. കീടനാശിനി ഉപയോഗിക്കാത്ത ഫലമാണ് എന്നതിനാൽ കടച്ചക്കകൾക്കു വലിയ ഡിമാൻഡാണ്. കഴിഞ്ഞ വർഷം കിലോയ്ക്ക് 100 രൂപ വരെ എത്തിയിരുന്നു. നല്ലയൊരു കടപ്ലാവിൽ
ഔഷധ, പോഷകഗുണങ്ങളുള്ള മൾബറിപ്പഴങ്ങൾ കുട്ടികൾക്കാണ് ഏറെ ഇഷ്ടം. വൈറ്റമിനുകൾ (സി, കെ, ഇ), പൊട്ടാസ്യം, മഗ്നീഷ്യം, നിരോക്സീകാരികൾ എന്നിവ മൾബറി പഴത്തിൽ അടങ്ങിയിരിക്കുന്നു. കൊളസ്ട്രോൾ, വിശേഷിച്ചും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായകം. കണ്ണിന്റെയും ഹൃദയത്തി ന്റെയും ആരോഗ്യം സംരക്ഷിക്കും, രക്തസമ്മർദം
വാഴക്കുളം പൈനാപ്പിൾ വിപണിയുടെ പുതിയ വേരുകൾ തേടുന്നതിനെ ആകാംക്ഷയോടെയാണു കർഷകർ കാണുന്നത്. ഇന്ത്യയിൽ ഒതുങ്ങി നിന്ന പൈനാപ്പിൾ കച്ചവടം ഗൾഫിലേക്കു ചുവടുവയ്ക്കുകയാണ്. 2 ആഴ്ചയ്ക്കുള്ളിൽ 2 ലോഡ് പൈനാപ്പിളാണു കപ്പൽ മാർഗം ഗൾഫ് രാജ്യങ്ങളിലേക്കു കയറ്റി അയച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ഒമാനിലേക്കു കപ്പൽ മാർഗം
പ്ലം മുതൽ പെയർവരെ, സ്ട്രോബെറി മുതൽ ബ്ലാക്ക് ബെറി വരെ, ആപ്പിൾ മുതൽ ഓറഞ്ച് വരെ– കാന്തല്ലൂരിൽ വിളവൈവിധ്യത്താൽ ഏറ്റവും സമ്പന്നമായ തോട്ടമായിരിക്കും കൊച്ചുമണ്ണിൽ കെ.എ.ഏബ്രഹാം എന്ന ബാബുവിന്റെ സ്നോലൈൻ ഫാം. റാന്നിയിൽനിന്ന് അര നൂറ്റാണ്ടു മുൻപ് കാന്തല്ലൂരിലെത്തി സ്ഥിരതാമസമാക്കിയ അദ്ദേഹത്തിന്റെ 3 ഏക്കർ
32 ഡിഗ്രി സെൽഷ്യസിനു മുകളിലേക്കു പകൽ താപനില കൂടുമ്പോൾ പുലാസനിൽ പരാഗണം വളരെ കുറയുന്നതായി കാണാം. ആൺ റംബുട്ടാനില്ലാത്ത തോട്ടങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ഇപ്പോൾ ഇവയുടെ പൂവ് ഉണ്ടാകുന്ന സമയത്ത് പകൽ താപനില 32 ഡിഗ്രിക്കു മുകളിലാണ്. ഫലമോ പരാഗണം നടക്കാതെ പൂവിന്റെ കതിർ കായില്ലാതെ നിൽക്കുന്നു. ഉയർന്ന
Results 1-10 of 258