Activate your premium subscription today
കേരളത്തിൽ ഇഞ്ചി വിളവെടുക്കുന്ന സമയം ജനുവരി-ഫെബ്രുവരി മാസങ്ങൾ. വിളവെടുപ്പുസീസണിൽ ഇഞ്ചിക്കു വില തീരെ കുറവായിരിക്കും. വിളവെടുപ്പിനുശേഷം 2-3 മാസമേ പച്ച ഇഞ്ചിയായി ഇത് സംഭരിക്കാൻ സാധിക്കുകയുള്ളൂ. മഴക്കാലത്തിന്റഎ ആരംഭത്തോടെ ഇഞ്ചി മുളപൊട്ടുകയും അതിന്റെ സൂക്ഷിപ്പു ഗുണം കുറയുകയും ചെയ്യും. അതിനാൽ
കൽപറ്റ ∙ ആവശ്യക്കാർ കുറയുകയും ഉൽപാദനം വർധിക്കുകയും ചെയ്തതോടെ ഇഞ്ചി വിലയിൽ വർധനയില്ല. 2023ജൂലൈയിൽ 60 കിലോ ചാക്കിന് 13,000 രൂപ എന്ന റെക്കോർഡ് വിലയിൽ എത്തിയ ഇഞ്ചിക്ക് മാസങ്ങളായി 1,500 രൂപയിൽ താഴെയാണു വില. ഒട്ടേറെ മലയാളികൾ കർണാടക ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ വർഷങ്ങളായി ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചിക്കൃഷി
പുൽപള്ളി ∙ മറുനാട്ടിലെ കൃഷിയുപേക്ഷിച്ച് സ്വന്തം നാട്ടിൽ ഇഞ്ചി വിളയിച്ച കർഷകരുടെ ഉൽപന്നം വാങ്ങാനാളില്ല. ഏറെക്കാലത്തിനു ശേഷം ജില്ലയിൽ ഏറ്റവുമധികം ഇഞ്ചിക്കൃഷിയുള്ളത് ഈ സീസണിലാണ്. കൃഷിയിൽ കൃത്യത പുലർത്തിയാൽ അയൽസംസ്ഥാനങ്ങളിൽ ലഭിക്കുന്ന വിളവ് ഇവിടെയും ലഭിക്കുമെന്ന് കർഷകർ തെളിയിക്കുന്നു. വർഷങ്ങളോളം
ഇന്ന് പോളിഹൗസുകളിൽ കൃത്യതാരീതിയിലും തുറന്ന സ്ഥലത്ത് സാധാരണ രീതിയിലും ഗ്രോബാഗിൽ ഇഞ്ചി കൃഷി ചെയ്തുവരുന്നു. ഗ്രോബാഗിൽ ഇഞ്ചി കൃഷി ചെയ്യുമ്പോൾ മണ്ണും വിത്തും വളരുന്ന സാഹചര്യവും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
80 ശതമാനം സ്ട്രോക്കിനും ഇഞ്ചി കാരണമാകുന്നു എന്ന തെറ്റായ വിവരം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ആരോഗ്യ മന്ത്രാലയം മെഡിക്കൽ പ്രാക്ടീഷണറെ വിളിച്ചുവരുത്തി.
കുരുമുളകുവില വർധന കണ്ട് ഒരു വിഭാഗം ചെറുകിട കർഷകർ വിളവെടുപ്പിനു തിടുക്കം കാണിക്കുന്നു. പിന്നിട്ട പത്തു വർഷത്തെ ചരിത്രം വിലയിരുത്തിയാൽ സീസൺ ആരംഭത്തിൽ കുരുമുളകുവില കിലോ 650 രൂപയ്ക്കു മുകളിൽ സഞ്ചരിക്കുന്നത് ആദ്യമാണ്. അതുകൊണ്ടുതന്നെ ഉയർന്ന വിലയുടെ മാധുര്യം കൈപ്പിടിയിൽ ഒരുക്കാൻ ഉൽപന്നം തിരക്കിട്ട്
ഇഞ്ചിവില കുത്തനെ കുറയുന്നതു മൂലം വിളവെടുപ്പു കാലത്തു കർഷകർ വൻ സാമ്പത്തിക പ്രതിസന്ധിയിൽ. കഴിഞ്ഞ രണ്ടു സീസണിലും നല്ല വില ലഭിച്ചിരുന്ന ഇഞ്ചിക്ക് ഇപ്പോൾ 60 കിലോഗ്രാം ചാക്കിന് 1400 രൂപ മാത്രമാണു വില. 4 മാസം മുൻപ് 7500 രൂപ വരെ വിലയുണ്ടായിരുന്നു.
കൽപറ്റ ∙ വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി മറുനാടൻ ഇഞ്ചി കർഷകർ. കഴിഞ്ഞ വർഷം കിലോ 200 രൂപ വരെ ഉയർന്നു നിന്നിരുന്ന ഇഞ്ചി വിലയാണ് വിളവെടുപ്പ് കാലമായപ്പോഴേക്കും താഴ്ന്ന് 25 വരെ എത്തിയത്.കേരളത്തിൽ ഭൂമി ലഭിക്കാത്തതിനാൽ മറ്റു സംസ്ഥാനങ്ങളിൽ പോയി ഇഞ്ചിക്കൃഷി ചെയ്യുന്ന
കൽപറ്റ ∙ ഒന്നര വർഷം മുൻപ് റെക്കോർഡിലെത്തിയിരുന്ന ഇഞ്ചിയുടെ വില ഇപ്പോൾ പത്തിലൊന്നായി കുറഞ്ഞു. ഇഞ്ചി കൃഷി കൂടുതലുള്ള കർണാടക, ചത്തീസ്ഗഡ്, ഒഡീഷ, ഹിമാചൽപ്രദേശ്, അസം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു കൂടുതൽ മഴ ലഭിച്ചത് ഇഞ്ചി കൃഷിക്കു ഗുണകരമായി. ഉൽപാദനത്തിൽ ഗണ്യമായി വർധനയുണ്ടായതായി കർഷകർ
ഒന്നര വർഷം മുൻപ് റെക്കോർഡിലെത്തിയിരുന്ന ഇഞ്ചിയുടെ വില ഇപ്പോൾ പത്തിലൊന്നായി കുറഞ്ഞു. ഇഞ്ചി കൃഷി കൂടുതലുള്ള കർണാടക, ചത്തീസ്ഗഡ്, ഒഡീഷ, ഹിമാചൽപ്രദേശ്, അസം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു കൂടുതൽ മഴ ലഭിച്ചത് ഇഞ്ചിക്കൃഷിക്കു ഗുണകരമായി. ഉൽപാദനത്തിൽ ഗണ്യമായി വർധനയുണ്ടായതായി കർഷകർ പറഞ്ഞു.
Results 1-10 of 80