Activate your premium subscription today
വീട്ടിൽ വളർത്തേണ്ട ചെടികളിൽ ഏറ്റവും പ്രാധാനമാണ് തുളസിച്ചെടി. തുളസി എന്നാൽ മഹാലക്ഷ്മിയാണ്, തുളസിയുടെ കൂടെ ഒരു മഞ്ഞളും കൂടി നട്ടാൽ വിഷ്ണുവും ലക്ഷ്മിയും ഒരേ പോലെ വന്നു എന്നാണ് വിശ്വാസം. കസ്തൂരി മഞ്ഞളോ അല്ലെങ്കിൽ ഒരു സാധാരണ മഞ്ഞളോ നടാം.
കൃഷിയോടുള്ള താൽപര്യം ചെറുപ്പം മുതലേയുണ്ട് പാലക്കാട് കരിമ്പ ഇടക്കുറിശ്ശി സ്വദേശി ജയപ്രീതയ്ക്ക്. അതുകൊണ്ടുതന്നെ ടെയ്ലറിങ് ജോലി ചെയ്യുമ്പോഴും യുട്യൂബിൽ എപ്പോഴും കാർഷിക വീഡിയോകൾ കാണാറുണ്ടായിരുന്നു. അതുവഴി കൃഷി സംബന്ധമായ പല കാര്യങ്ങളും പഠിച്ചു. 5 വർഷം മുൻപ് മട്ടുപ്പാവു കൃഷി ചെയ്യുന്ന വീഡിയോ യുട്യൂബിൽ കണ്ടത് പ്രചോദനമായി.
തൃശൂരിൽനിന്നു കോഴിക്കോട്ടേക്കു യാത്ര ചെയ്യുന്നവരെല്ലാം ദേശീയപാതയിൽ കേച്ചേരി കഴിഞ്ഞ് ചൂണ്ടലെത്തും മുൻപ് വിസ്മയത്തോടെ വീണ്ടും വീണ്ടും തിരിഞ്ഞുനോക്കി ആസ്വദിക്കുന്ന ഒരു കാഴ്ചയുണ്ട്; പല നിറത്തിലുള്ള പൂക്കൾകൊണ്ടു നിറഞ്ഞ മൂന്നരയേക്കർ ബൊഗെയ്ന്‍വില്ല പൂപ്പാടം. ചിലർ വണ്ടി നിർത്തി കണ്ടുമതിയാകാതെ നോക്കി
ഒയ്യാരത്ത് രാധിക ഇതുവരെ നോവലോ കവിതയോ എഴുതിയിട്ടില്ല. എന്നാൽ കവിത തുളുമ്പുന്ന ഒട്ടേറെ ഉദ്യാനങ്ങളുടെ ‘രചയിതാ’വാണ്. എച്ച്ആറും കമ്പനി സെക്രട്ടറിഷിപ്പുമൊക്കെ പഠിച്ച് ലക്ഷങ്ങൾ ശമ്പളവുമായി കോർപറേറ്റ് ജോലിയിൽ പ്രവേശിച്ച രാധിക പെട്ടെന്നൊരു
കൃഷിക്കും കാർഷിക സംസ്കാരത്തിനും ഉറച്ച വേരോട്ടമുള്ള കോട്ടയം ജില്ലയിലെ അതിർത്തിഗ്രാമങ്ങളിലൊന്നാണ് കുറുമണ്ണ്. കൃഷി ചെയ്താൽ നൂറുമേനി വിളവു നൽകുന്ന കൂറുള്ള മണ്ണിനെ കുറുമണ്ണ് എന്ന് പഴമക്കാർ വിളിച്ചത് വെറുതെയല്ല. റബർ പ്രധാന വരുമാനമായ പ്രദേശത്ത് അതിനൊപ്പം പ്ലാവും റംബുട്ടാനും പൈനാപ്പിളുമൊക്കെ വരുമാനം
നാടൻപയറിലും വെള്ളരിവർഗവിളകളിലും വെണ്ടയിലും കുമിൾബാധയും മണ്ഡരിയുടെ ആക്രമണവും കണ്ടുവരുന്നു. വെള്ളരിവർഗവിളയിലെയും പയറിലെയും പൂപ്പല്‍ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ബാസില്ലസ് സബ്ടിലിസ് പ്രയോഗവും തുടർന്നുള്ള സിലിക്ക പ്രയോഗവും മതി. വെള്ളരിവർഗവിളകളിൽ 50 ദിവസം കഴിയുമ്പോൾ ഇപിഎൻ (Entamo Pathogenic Nematode)
കേരളത്തിൽ മുന്തിരി തോട്ടമടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത് അപൂർവമാണ്. പടർന്നു പന്തലിച്ചു വളരുമെങ്കിലും കായ്ഫലം കുറവായിരിക്കും എന്നതാണ് ഇതിനു കാരണം. പക്ഷേ, മിതമായ ചൂടും തണുപ്പും അനുഭവപ്പെടുന്ന നമ്മുടെ കാലാവസ്ഥയ്ക്കു പറ്റിയ ഇനങ്ങളാണ് ബാംഗ്ലൂർ, പർപ്പിൾ എന്നിവ. മുന്തിരി ഏതു കാലത്തും നടാം. നല്ല വെയിൽ
വേനൽമഴ പ്രതീക്ഷിച്ചു വിതയ്ക്കുന്ന വിത്തുകളുടെ കിളിര്‍പ്പുശേഷി നിലനിർത്താനുള്ള മാർഗമാണ് സീഡ് പെല്ലറ്റുകൾ. ആവശ്യമായവ ബീജാമൃതം കളിമണ്ണ് (10 കിലോ വിത്തിന് 10–20 കിലോ കളിമണ്ണ്) ഘനജീവാമൃതം പൊടി (10 കിലോ വിത്തിന് 5–10 കിലോ ഘനജീവാമൃതം) ചാരം ചാക്ക് ജലം തയാറാക്കുന്ന വിധം ചാക്കിനു മീതേ ഏതെങ്കിലും ഒരിനം
ജൈവകൃഷി ചെയ്ത കൃഷിയിടങ്ങളിൽനിന്നു നടീൽ വസ്തു തിരഞ്ഞെടുക്കണം. നടാനായി തയാറാക്കിയ കിഴങ്ങു കഷണങ്ങൾ (250-300 ഗ്രാം തൂക്കമുള്ളത്) ചാണകക്കുഴമ്പിൽ മുക്കി തണലത്തുണക്കി നടാനായി ഉപയോഗിക്കാം. നടുന്ന സമയത്തു തന്നെ ജൈവവളങ്ങൾ നൽകുക. ഒരു ഹെക്ടറിന് 15 ടൺ കാലിവളം അല്ലെങ്കിൽ ഒരു മൂടിന് 1.5 കിലോഗ്രാം എന്ന കണക്കിൽ
ഇപ്പോൾ ചക്കയുടെ കാലമാണ്. പലേടത്തും വിളവെടുപ്പ് ആരംഭിച്ചു. ഇടിച്ചക്ക വാങ്ങുന്ന കച്ചവടക്കാരും സജീവം. അതുകൊണ്ടുതന്നെ അൽപം ചക്ക വിശേഷമാകാം. കേരളത്തിൽ പ്ലാവില്ലാത്ത വീടും പുരയിടവും പണ്ട് വിരളമായിരുന്നു. എന്നാൽ, നഗരവൽകരണം വന്നപ്പോൾ പ്ലാവ് പലർക്കും അന്യമായി. എന്നാൽ, വിയറ്റ്നാം സൂപ്പർ ഏർലി എന്ന
Results 1-10 of 979