Activate your premium subscription today
വേനലെത്തും മുമ്പേ സ്വീകരിക്കേണ്ട ഒട്ടേറെ മുന്നൊരുക്കങ്ങൾ, കൃഷി അറിവുകൾ പഴയ തലമുറ നമുക്ക് പകർന്നുതന്നിട്ടുണ്ട്. ജലം ബാഷ്പീകരിച്ച് പോകുന്നത് തടയുന്നതിനും വെള്ളം കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും ഇത്തരം അറിവുകൾ നമുക്ക് വഴികാട്ടികളാണ്. ഏതാനും പുതിയ സങ്കേതങ്ങളും പ്രസ്തുത ആവശ്യത്തിലേക്കായി ഇന്ന്
പാലക്കാട് ∙ കാർഷിക ജലസേചനത്തിനു സൗരോർജം ഉപയോഗിക്കുന്നതിലൂടെ കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുന്ന പിഎം കുസും പദ്ധതിയിൽ ഒരു ലക്ഷം കണക്ഷനു കൂടി അനുമതി തേടി അനെർട്ട് കേന്ദ്രസർക്കാരിനെ സമീപിച്ചു. പമ്പുകൾ സൗരോർജത്തിലേക്കു മാറ്റുന്ന പദ്ധതിയിൽ ഭൂരിഭാഗം കർഷകരെയും പങ്കാളികളാക്കുകയാണു ലക്ഷ്യം. പിഎം
ന്യൂഡൽഹി ∙ കേന്ദ്രസഹായത്തോടെ സംസ്ഥാനങ്ങൾ നടപ്പാക്കുന്ന ഒന്നാം അമൃത് പദ്ധതിയുടെ കാലാവധി അവസാനിച്ച് ഒരു വർഷം കഴിഞ്ഞപ്പോഴും കേരളം പൂർത്തിയാക്കാനുള്ളത് 947.91 കോടി രൂപയുടെ പദ്ധതികൾ. അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ (അമൃത്) പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിലെ 9 നഗരങ്ങളിൽ 1111 പദ്ധതികളാണ് ആസൂത്രണം ചെയ്തത്.
ആലങ്ങാട് ∙ വെളിയത്തുനാട്– തടിക്കക്കടവ് മേഖലയിലെ ലിഫ്റ്റ് ഇറിഗേഷൻ കനാലുകൾ സംരക്ഷണമില്ലാതെ കാടുമൂടിയ നിലയിൽ.കൃഷിയിറക്കാൻ സാധിക്കാതെ കർഷകർ ദുരിതത്തിൽ. പെരിയാറിൽ നിന്നു വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും കനാൽ വഴിയുള്ള വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു കിടക്കുന്നതാണു കർഷകരുടെ ദുരിതത്തിനു കാരണം.വെളിയത്തുനാട്
തിരുവനന്തപുരം∙ കാവേരി ജലതര്‍ക്ക ട്രൈബ്യൂണല്‍ കേരളത്തിന് അനുവദിച്ച 30 ടിഎംസി ജലം ഫലപ്രദമായി ഉപയോഗിക്കുന്നതിന് കേരളം പദ്ധതി തയാറാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ഇതിനായി 9.88 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു. നിലവില്‍ കബനി തടത്തിലെ തൊണ്ടാറിലും കടമാന്‍ തോട്ടിലും മാത്രമാണ് കാവേരി ജലം കേരളത്തിന് ഉപയോഗിക്കാന്‍ സാധിക്കുന്നത്. ശേഷിക്കുന്നത് കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കും ഒഴുകി പോവുകയാണ്.
പുൽപള്ളി ∙ കബനിയിലെ വെള്ളമെടുത്ത് ജലസേചനം നടത്താൻ നിർമിച്ച അൻപതുവയൽ പദ്ധതി നോക്കുകുത്തിയായി. ഓഗസ്റ്റ് ആദ്യവാരം വകുപ്പുമന്ത്രി ഉദ്ഘാടന തീയതി കുറിച്ചുനൽകിയ പദ്ധതിയാണിത്. ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ഉദ്ഘാടനം നടന്നില്ല. പദ്ധതി പ്രവർത്തനക്ഷമമാക്കാൻ ഇനിയും തടസ്സങ്ങളുണ്ടെന്നും പറയുന്നു. കടുത്ത വരൾച്ച
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള വിശദ പ്രൊജക്ട് റിപ്പോർട്ട് (ഡിപിആർ) വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കേരളം. ഈ മാസം 28ന് ചേരുന്ന പരിസ്ഥിതി മന്ത്രാലയ യോഗത്തിൽ പുതിയ ഡാം എന്ന ആവശ്യം ഉന്നയിക്കാനാണ് കേരളത്തിന്റെ തീരുമാനം. പുതിയ ഡാമിന് അനുമതി നൽകരുത് എന്നാവശ്യപ്പെട്ട് തമിഴ്നാട്
കുറുപ്പംപടി ∙നാട് മുഴുവൻ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ മാതൃകയായി മുട്ടത്തുമുകൾ ലിഫ്റ്റ് ഇറിഗേഷൻ. ചിട്ടയായ പ്രവർത്തനത്തിലൂടെ അശമന്നൂർ പഞ്ചായത്തിലെ 9,12 വാർഡുകളിലെ പ്രദേശത്തേക്കാണു പെരിയാർവാലി ഹൈലെവൽ കനാലിൽ നിന്നും വെള്ളം പമ്പ് ചെയ്ത് കുടിവെള്ളത്തിനായും കാർഷിക ആവശ്യത്തിനായും
ചക്കിട്ടപാറ ∙ ജില്ലയിലെ ജലക്ഷാമം പരിഹരിക്കാനുള്ള പ്രധാന പദ്ധതിയായ കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര കനാൽ ഇന്നലെ തുറന്നു. പെരുവണ്ണാമൂഴി ഡാമിന്റെ ഷട്ടർ 15 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 2.36 മീറ്റർ ക്യുബിക് ജലമാണ് ഇന്നലെ പ്രധാന കനാലിലേക്ക് ഒഴുക്കിത്തുടങ്ങിയത്. കനാലിൽ വെള്ളത്തിന്റെ അളവിനനുസരിച്ച്
ചക്കിട്ടപാറ∙ പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതി കനാൽ 6ന് രാവിലെ 8ന് തുറക്കും. പെരുവണ്ണാമൂഴി ഡാമിലെ ഷട്ടർ തുറന്നു വടകര താലൂക്ക് മേഖലയിലേക്കു വലതുകര കനാലിൽ ജലമൊഴുക്കും. 8ന് കൊയിലാണ്ടി, കോഴിക്കോട് താലൂക്കിലേക്കുള്ള ഇടതുകര കനാലും തുറക്കും. പെരുവണ്ണാമൂഴി ഡാം മേഖലയിൽ നിന്നു 3 കിലോമീറ്റർ പ്രധാന
Results 1-10 of 52