Activate your premium subscription today
പാരമ്പര്യമായി ജ്വല്ലറി ബിസിനസ് രംഗത്താണ് സണ്ണി മാത്യു. 60 വർഷം മുൻപ് പിതാവ് തൊടുപുഴയിൽ തുടങ്ങിവച്ച സ്വർണക്കട നന്നായിത്തന്നെ സണ്ണി നടത്തുന്നു. എന്നാൽ സണ്ണിയുടെ കണ്ണിൽ സ്വർണത്തിനൊപ്പം മൂല്യമുള്ള മറ്റൊന്നു കൂടിയുണ്ടിപ്പോൾ; പ്ലാവുകൃഷി. അതു പക്ഷേ ചക്ക വിറ്റു കിട്ടുന്ന വരുമാനത്തിന്റെ മൂല്യമല്ല.
പഴം പച്ചക്കറി കർഷകരുടെ വിളവിന്റെ 10- 25% വരെ പാഴായിപ്പോകുന്നെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ചക്കയും മാങ്ങയും പോലുള്ള പഴങ്ങൾ സീസണിൽ ധാരാളമായി ഉൽപാദിപ്പിക്കപ്പെടുന്നു. പച്ചക്കറികളാകട്ടെ വിപണി ആവശ്യം നോക്കാതെ കൃഷി ചെയ്തും കർഷകർക്കു നഷ്ടം സംഭവിക്കുന്നു. മികച്ച മൂല്യവർധന സങ്കേതങ്ങളും സാധ്യതകളുമാണു
ഇപ്പോൾ ചക്കയുടെ കാലമാണ്. പലേടത്തും വിളവെടുപ്പ് ആരംഭിച്ചു. ഇടിച്ചക്ക വാങ്ങുന്ന കച്ചവടക്കാരും സജീവം. അതുകൊണ്ടുതന്നെ അൽപം ചക്ക വിശേഷമാകാം. കേരളത്തിൽ പ്ലാവില്ലാത്ത വീടും പുരയിടവും പണ്ട് വിരളമായിരുന്നു. എന്നാൽ, നഗരവൽകരണം വന്നപ്പോൾ പ്ലാവ് പലർക്കും അന്യമായി. എന്നാൽ, വിയറ്റ്നാം സൂപ്പർ ഏർലി എന്ന
സമീപ സമയത്ത് ചക്കയിൽ കുമിൾരോഗം വ്യാപകമായി കണ്ടു വരുന്നു. നിലവിൽ ഏറ്റവുമധികം ഈ കുമിൾബാധ ഉണ്ടായിരിക്കുന്നത് വിയറ്റ്നാം ഏർലി ഇനത്തിലാണ്. ഒരു കുലയിൽ കൂടുതൽ ചക്കകൾ ഉണ്ടാകുന്നതും ഈ രോഗത്തോട് പ്രതിരോധശേഷി താരതമ്യേന കുറവായതുമാണ് ഈ ഇനത്തിൽ വ്യാപകമായി രോഗം പിടിപെടാനുള്ള കാരണം. മുൻവർഷങ്ങളിൽ മണ്ണിൽ സ്പർശിച്ചു
ഈ വർഷം ഇടിച്ചക്കയിൽ തന്നെ കായതുരപ്പൻപുഴുവിന്റെ ആക്രമണം കാണുന്നു. ഇത് വ്യാപകമാകുന്നതിനു സാധ്യതയുണ്ട്. ഇടിച്ചക്ക മാത്രമല്ല, മൂത്ത ചക്കയും ആക്രമണത്തിനിരയാകാം. ഇവയുടെ മുട്ടകളെ ട്രൈക്കോഗ്രാമ മുട്ടക്കാർഡ്കൊണ്ട് നശിപ്പിക്കുന്നതുവഴി ആക്രമണം ഏതാണ്ട് പൂർണമായി തടയാം. ട്രൈക്കോഗ്രാമ ചിലോനിസ്, മുക്കാൽ ഭാഗവും
തേൻവരിക്കയെ വെല്ലുന്ന മധുരം, മഞ്ഞനിറത്തിൽ വലുപ്പമേറിയ ചുളകൾ, ജലാംശം കുറഞ്ഞ് ഹൃദ്യമായ വാസനയും രുചിയും. കേരളത്തിൽ ഏറെ പ്രചാരം നേടുന്ന മലേഷ്യൻ പ്ലാവിനം ജെ 33ന്റെ പ്രധാന ഗുണങ്ങൾ ഇവയാണ്. വിയറ്റ്നാം സൂപ്പർ ഏർലിയെ കടത്തിവെട്ടുംവിധം വാണിജ്യ പ്ലാവു കൃഷിക്ക് ഉത്തമ ഇനമെന്ന് ഇവയെ വിശേഷിപ്പിക്കാം. ഹോം ഗ്രോൺ
കഴിഞ്ഞ ദിവസം കർഷകശ്രീയുടെ ഒരു വായനക്കാരൻ പങ്കുവച്ച ചിത്രങ്ങളാണ് മുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിളവെടുത്ത ചക്കയ്ക്കുള്ളിൽ പൂർണമായും കറുത്ത നിറത്തിൽ കേട് നിറഞ്ഞിരിക്കുന്നു. ഇതിന്റെ കാരണവും പ്രതിവിധിയും പങ്കുവയ്ക്കാം. മികച്ച ഉൽപാദനമുള്ളതും അതുപോലെ തായ്വേര് ഇല്ലാത്തതുമായ പ്ലാവുകളിലാണ് ഈ പ്രശ്നം
തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുടയ്ക്കടുത്ത് കാറളം പൊറത്തൂർ വീട്ടിൽ ഫ്രാൻസി ജോഷിമോൻ ഭക്ഷ്യ സംരംഭകയാകാൻ തീരുമാനിച്ചത് 6 വർഷം മുൻപ്. പിതാവ് കാൻസർ ബാധിതനായപ്പോൾ അദ്ദേഹത്തിന് ആശ്വാസം നൽകുന്ന ഭക്ഷ്യവിഭവങ്ങൾക്കായി അന്വേഷണം തുടങ്ങി. ചക്കപ്പൊടി ഉൾപ്പെടെയുള്ള നാടൻ വിഭവങ്ങളുടെ ആരോഗ്യമൂല്യം മനസ്സിലാക്കുന്നത്
ചക്കയുടെ ജന്മദേശം കേരളം ഉൾക്കൊള്ളുന്ന സഹ്യസാനുക്കളാണ്. ഉഷ്ണമേഖലാ കാലാവസ്ഥ നിലനിൽക്കുന്ന ലോകത്തിന്റെ ഏതു ഭാഗത്തും പ്ലാവുണ്ട്. എന്തുകൊണ്ടും കൽപവൃക്ഷമെന്നു പ്ലാവിനെ വിശേഷിപ്പിക്കാം. ഭക്ഷ്യസുരക്ഷ – സുരക്ഷിത ഭക്ഷണം എന്ന അതിവിശാല കാഴ്ചപ്പാടിൽ ചക്കയ്ക്കു പ്രാധാന്യമേറിവരുന്നു. ഒരു കുടുംബത്തിലെ
ബോർണിയോ വനാന്തരങ്ങളിൽ ജന്മംകൊണ്ട ചെമ്പടാക്ക് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി കൃഷി ചെയ്തുവരുന്നു. ചക്കയുടെ കുടുംബത്തിലെ മറ്റൊരു അംഗമായ ചെമ്പടാക്കിന്റെ ശാസ്ത്രനാമം ‘ആർട്ടോ കാർപ്പസ് ഇന്റിഗർ’ എന്നാണ്. കടും പച്ച നിറത്തിലുള്ള ഇലകളും തണ്ടുകളും രോമാവൃതമാണെന്നത് ചെമ്പടാക്കിനെ ചക്കയിൽനിന്നു
Results 1-10 of 106