Activate your premium subscription today
പ്രതീക്ഷിച്ച പോലെ തന്നെ ബ്രസീലിൽ കയറ്റുമതിക്കാർ അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞ രാത്രി കുരുമുളകുവില ഉയർത്തി. ആഗോള തലത്തിൽ മുഖ്യ ഉൽപാദകരാജ്യങ്ങളിൽ സ്റ്റോക്ക് ചുരുങ്ങിയ സാഹചര്യത്തിലാണ് ബ്രസീൽ വില വർധിപ്പിച്ചത്. വിയറ്റ്നാമും ഇന്തോനേഷ്യയും നിരക്ക് ഉയർത്തിയ പശ്ചാതതലത്തിൽ ബ്രസീലിലെ ബെല്ലാം തുറമുഖം
നേന്ത്രപ്പഴം ഒരു കിലോ 14 ദിർഹം, ചക്ക കിലോയ്ക്ക് 14 ദിർഹം, പയർ 15 ദിർഹം, പാവയ്ക്ക 15 ദിർഹം... ബിജേഷ് കൃഷ്ണയുടെ കൃഷിയിടത്തിലെ ഒരു കിലോ ജൈവ പച്ചക്കറിയുടെ വില കേട്ടാൽ കൗതുകം തോന്നും. 15 ദിർഹം എന്നാൽ 300–350 രൂപ വരും. കാരണം മാളയിലെ 10 ഏക്കർ കൃഷിയിടത്തിൽ വിളയുന്ന പച്ചക്കറികൾ വിമാനത്തിൽ കയറ്റി അങ്ങു
ആഗോള കൊക്കോ വിപണി വീണ്ടും ഒരു കുതിപ്പിന് തയാറെടുക്കുകയാണോ? കഴിഞ്ഞ വർഷം ലോക മാർക്കറ്റിൽ 200 ശതമാനം മുന്നേറ്റം കാഴ്ചവച്ച ഏക ഉൽപന്നമെന്ന ഖ്യതി നിലനിർത്തുകയാണ് കൊക്കോ. പിന്നിട്ട സീസണിലെ ബുൾ റാലി ഒരിക്കൽ കൂടി കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപ സമൂഹവും ഊഹക്കച്ചവടക്കാരും.
ഇന്ത്യൻ കുരുമുളക് വാരത്തിന്റെ തുടക്കത്തിൽ അൽപം പതറിയെങ്കിലും പിന്നീട് സ്ഥിരത കണ്ടെത്തി. ഇറക്കുമതി ലോബിയുടെ സമ്മർദം നിലനിന്നതിനാൽ രണ്ട് ദിവസമായി മുന്നേറാൻ നടത്തിയ ശ്രമം വിജയിച്ചില്ലെങ്കിലും ഇന്ന് മുളക് കരുത്ത് കാണിച്ചു. കാർഷിക മേഖല വിലക്കയറ്റം മുന്നിൽ കണ്ട് ചരക്ക് പിടിച്ചു. ഇതിനിടയിൽ തുടർച്ചയായ മൂന്നാം ദിവസവും വിയറ്റ്നാം മുളക് വില ഉയർന്നത് ആഗോള ഇറക്കുമതിക്കാർ ആകാംക്ഷയോടെ ഉറ്റ് നോക്കുന്നു.
ശീതകാല വിളയായ വെളുത്തുള്ളി കാലാവസ്ഥ നോക്കാതെയും കൃഷി ചെയ്യാം. ഇപ്പോൾ ശീതകാല വിളകൾ നട്ടുതുടങ്ങേണ്ട കാലമായതിനാൽ കാബേജ്, കോളിഫ്ലവർ, ക്യാരറ്റ് എന്നിവയ്ക്കൊപ്പം വെളുത്തുള്ളിയും അടുക്കളമുറ്റത്തെ പച്ചക്കറിക്കൃഷിയുടെ ഭാഗമാക്കാം.
ഒരു പപ്പായ മരം പോലുമില്ലാത്ത അടുക്കളത്തോട്ടം നമ്മുടെ നാട്ടിലുണ്ടാവില്ല. നാടൻ പപ്പായകളിൽനിന്നു മാറി ബൈബ്രിഡ് ഇനമായ റെഡ് ലേഡി പപ്പായ ഇന്ന് പല തോട്ടങ്ങളിലും സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. അതിന്റെ വലുപ്പവും ഭംഗിയും മാത്രം കണ്ടുകൊണ്ടല്ല ഇത് മറ്റിനം പപ്പായകളെ അപേക്ഷിച്ച് ദിവസങ്ങളോളം കേടുകൂടാതെയിരിക്കും
ഡോ. എം.എസ്.സ്വാമിനാഥന്റെ ജന്മശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി കുട്ടനാട്ടില്‍ ഇന്ന് (ജനുവരി 23) കര്‍ഷക കൂട്ടായ്മ. എം.എസ്.സ്വാമിനാഥന് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മലയാള മനോരമയുടെ കര്‍ഷകശ്രീ മാസികയുടെയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും സഹകരണത്തോടെയാണ് ‘നൂറുമേനി നന്ദി’ എന്ന പേരില്‍ കര്‍ഷക കൂട്ടായ്മ ഒരുക്കുന്നത്.
രാജ്യാന്തര കൊക്കോ വിപണി ശക്തമായ നിലയിലെങ്കിലും ആഭ്യന്തര മാർക്കറ്റ് അൽപ്പം തളർച്ചയിലേക്ക് നീങ്ങുകയാണോ? വിപണിയുടെ സ്പന്ദനങ്ങളും വ്യവസായികളിൽനിന്നുള്ള വാങ്ങൽ താൽപര്യം കുറഞ്ഞതും കൂട്ടിവായിച്ചാൽ ഒരു തിരുത്തൽ സാധ്യത തെളിയുന്നു. ഒരുമാസമായി കിലോ 740–760 രൂപ റേഞ്ചിൽ നീങ്ങിയ കൊക്കോയ്ക്ക് വാങ്ങലുകാർ
തൃശൂർ ജില്ലയിലെ വെളപ്പായയിൽ വിഷസസ്യം കഴിച്ച് ക്ഷീരകർഷകന്റെ അഞ്ചു പശുക്കൾ കൂട്ടമായി ചത്ത വാർത്ത പുറത്തുവന്നത് ഇന്നലെയാണ്. ബ്ലൂമിയ എന്ന ചെടിയാണ് മരണകാരണം എന്നാണു പോസ്റ്റ്മോർട്ടം പരിശോധനയിലെ കണ്ടെത്തൽ. സംസ്ഥാനത്ത് ഇത് ആദ്യമായല്ല ബ്ലൂമിയ ചെടിയിൽനിന്നുള്ള വിഷബാധ കന്നുകാലികളുടെ കൂട്ടമരണത്തിന്
ഇന്ത്യൻ കുരുമുളകുവില ഏതാനും ദിവസങ്ങളിലെ തളർച്ചയ്ക്കു ശേഷം തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. ഉത്തരേന്ത്യൻ വാങ്ങലുകാർ പല അവസരങ്ങളിലും അവരുടെ പ്രതീക്ഷയ്ക്ക് ഒത്ത് നാടൻ കുരുമുളക് സംഭരിക്കാൻ ക്ലേശിച്ചു. സീസൺ അടുത്തെങ്കിലും ഉൽപാദനം ചുരുങ്ങുമെന്ന വിലയിരുത്തലിൽ കാർഷികമേഖല കരുതൽ ശേഖരം വിൽപ്പനയ്ക്ക്
Results 1-10 of 4044