Activate your premium subscription today
വരണ്ടുണങ്ങിയ 150 ഏക്കറിലെ മണ്ണു വാരി കൂന കൂട്ടി 35 ചെറുകുന്നുകളുണ്ടാക്കുക! മുന്നൂറും മൂവായിരവും വർഷം പഴക്കമുള്ള നൂറുകണക്കിനു മുത്തച്ഛൻ മരങ്ങൾ പിഴുതെടുത്ത് കടൽ കടത്തി ഈ കുന്നുകളിൽ നട്ടുവളര്‍ത്തുക! അവയ്ക്കു ചുറ്റും വ്യത്യസ്ത ഉദ്യാന മാതൃകകൾ തീർക്കുക! അവിടെ നാനാദേശങ്ങളിൽനിന്നു നൂറുകണക്കിനു കലാകാരന്മാരെ
ഹ്രസ്വകാല വൃക്ഷവിളകൾക്ക് ഇനി നല്ലകാലം! ഏറെ ആവശ്യമുള്ളതും എന്നാൽ ലഭ്യത കുറവുമുള്ള പാഴ്മരങ്ങളുടെ ലഭ്യത കുറഞ്ഞത് സംസ്ഥാനത്തെ പല കമ്പനികളുടെയും പ്രവർത്തനത്തെ ബാധിച്ചിട്ടുമുണ്ട്. സംസ്ഥാനത്ത് പാഴ്മരങ്ങൾ ഉപയോഗിച്ചു നടക്കുന്ന രണ്ടു സുപ്രധാന സംരംഭങ്ങളാണ് പ്ലൈവുഡ് വ്യവസായവും തീപ്പെട്ടി വ്യവസായവും. പ്ലൈവുഡ്
തീറ്റയടക്കം ഡെയറി ഫാമിലേക്ക് ഒരു മാസം ആവശ്യമുള്ളതെല്ലാം ഒരുമിച്ചു വാങ്ങുന്നതാണ് ആനന്ദിന്റെ രീതി. അതുകൊണ്ടു നേട്ടമുണ്ടെന്നു പറയുന്നു കണ്ണൂർ പേരാവൂർ മണത്തന വിഭൂതിഭവനിൽ അനന്ത നാരായണൻ എന്ന ആനന്ദ്. ‘ബള്‍ക്ക്’ ആയി വാങ്ങുമ്പോള്‍ മൊത്തവില നിരക്കില്‍ കിട്ടും. കാലിത്തീറ്റയും പിണ്ണാക്കും തവിടുകളുമെല്ലാം
വെറും 8 മാസം കൊണ്ട് ഒരു കോടി രൂപയുടെ പച്ചക്കറി വിളയിച്ചു ശിവദാസൻ കോടീശ്വരനായ വാർത്ത വന്നപ്പോൾ പലരും നെറ്റിചുളിച്ചു. ഓൺലൈൻ വാർത്തകൾക്കു കീഴിൽ ‘നുണ’യെന്നും ‘തട്ടിപ്പെ’ന്നും ചിലർ ഉറപ്പിച്ചെഴുതി. കേരളത്തിൽ പച്ചക്കറിക്കൃഷി ഗുണംപിടിക്കില്ലെന്നും തമിഴ്നാടിനെ കണ്ടുപഠിക്കണമെന്നും നാഴികയ്ക്കു നാൽപതുവട്ടം
വൈറൽ കുരുമുളകു തോട്ടവും അതിന്റെ ഉടമ പീറ്ററിനെയും ഓർക്കുന്നില്ലേ? 25 അടി ഉയരത്തിൽ ഹൈ ഡെൻസിറ്റി രീതിയിൽ 800 സിമന്റ് കാലുകളിൽ പെപ്പർ തെക്കൻ ഇനം കുരുമുളകു കൃഷി ചെയ്ത പീറ്ററിനെ ആരും മറക്കാനിടയില്ല. അതുകൊണ്ടുതന്നെയാണ് വീണ്ടും അദ്ദേഹത്തിന്റെ ‘വൈറൽ’ കുരുമുളകു തോട്ടം വീണ്ടും സന്ദർശിച്ചത്. കർഷകശ്രീയുടെ
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് പ്രകൃതിയിലും മനുഷ്യനുൾപ്പെടുന്ന ജീവജാലങ്ങളിലും മാറ്റങ്ങൾ വരുന്നുണ്ട്. അതിനാല്‍ ആരോഗ്യം നിലനിർത്തുന്നതിനും രോഗങ്ങൾ വരാതിരിക്കുന്ന തിനും ഋതുവ്യത്യാസങ്ങൾക്കനുസരിച്ച് ആഹാരനീഹാരങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് കേരളത്തിൽ മഞ്ഞുകാലം.
ഒരു ബെഡിൽനിന്ന് തുടങ്ങി 2000 ബെഡിൽ എത്തിനിൽക്കുന്ന കൂൺകൃഷി. 15 വർഷംകൊണ്ടാണ് കണ്ണൂർ വേങ്ങാട് ചാമ്പാട് ആയില്യം വീട്ടിൽ ചിത്രലേഖയുടെ ഈ വളർച്ച. കൂൺകൃഷിക്കുവേണ്ടി ഹൈടെക് ഷെഡോ ഫാനും പാഡും പോലെയുള്ള ഈർപ്പനിയന്ത്രണ സംവിധാനങ്ങളോ ഒന്നുമില്ലാതെ കിലോ കണക്കിന് കൂൺ ഉൽപാദിപ്പിക്കുന്ന ചിത്രലേഖയിൽനിന്ന്
ഒട്ടേറെ അറിവുകളും അനുഭവങ്ങളും നൽകിക്കൊണ്ട് ഒരു വർഷംകൂടി കടന്നുപോകുന്നു. കാർഷിക മേഖലയിലും ഒട്ടേറെ നൂതന ആശയങ്ങളും അറിവുകളും കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും നൽകാൻ മനോര ഓൺലൈൻ കർഷകശ്രീക്കു കഴിഞ്ഞു. പൊടിക്കൈകളും കൃഷിയറിവുകളും വിജയഗാഥകളുമൊക്കെയായി ആയിരക്കണക്കിനു ലേഖനങ്ങളാണ് 2024ൽ പങ്കുവയ്ക്കാനായത്.
തമിഴ്നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ തഞ്ചാവൂർ കേന്ദ്രത്തിൽനിന്ന് പ്രഫസർ ആൻഡ് ഹെഡ് ചുമതലയിൽ വിരമിച്ച ഡോ. എൻ.പുണ്യമൂർത്തി പാരമ്പര്യ മൃഗചികിത്സാശാഖ(Ethno Veterinary Medicine)യുമായി ബന്ധപ്പെട്ട് ഇന്നു രാജ്യത്തും രാജ്യാന്തരതലത്തിലും ആദരിക്കപ്പെടുന്ന ഗവേഷകനും പ്രഭാഷകനുമാണ്. പഠിച്ചതും
‘‘രാസവളമോ കീടനാശിനിയോ ഇല്ലാതെ നല്ല വിളവ് നേടുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു ശാസ്ത്രമുണ്ട്. അല്ലാത്തപക്ഷം ആ വിള നന്നായി വളരില്ലായിരുന്നു. ശരിയല്ലേ? ഓരോ വർഷം പിന്നിടുമ്പോഴും കൃഷിക്കാർ പ്രകൃതിക്കൃഷിയിൽ ഉറച്ചു നിൽക്കുന്നെങ്കിൽ പിന്നെ ആരുടെ സാധൂകരണമാണ് ഇനി വേണ്ടത് ! ശാസ്ത്രീയമെന്നു വിളിക്കപ്പെടുന്ന
Results 1-10 of 1025