Activate your premium subscription today
കേവലം 250 ഗ്രാം നറുനെയ്യ് 7,500 രൂപയ്ക്കു വിൽക്കുന്ന ഫാം. അതാണ് പാലക്കാട് ഇലപ്പുള്ളി പട്ടത്തലച്ചിയിലെ അത്താച്ചി ഫാം. നാടൻപശുക്കളുടെ പാലിൽനിന്നുള്ള വെണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന നെയ്യാണ് ഇവിടെ കിട്ടുക. കിലോയ്ക്ക് 30,000 രൂപ ഈടാക്കാൻ മാത്രം എന്തു വിശേഷമാണ് ഇതിനുള്ളതെന്നല്ലേ? അത് അറിയണമെങ്കിൽ ആദ്യം
തലയോലപ്പറമ്പ് ∙ ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുത്ത് മൈത്രി കർഷക കൂട്ടായ്മ. മൊബൈൽ ഫോണിനും ലഹരിക്കും പിന്നാലെ പോകാതെ യുവ തലമുറയെ കൃഷിയിലൂടെ ആനന്ദം കണ്ടെത്താൻ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി ആരംഭിച്ചത്. പ്രദേശവാസിയായ പാറയിൽ അജികുമാറിന്റെ 50 സെന്റോളം കാടുകയറിക്കിടന്ന ഭൂമി
മഞ്ഞൾപ്പൊടിക്ക് അനുയോജ്യമായ ഇളം നിറത്തിലുള്ള മഞ്ഞൾ ഇനം പുറത്തിറക്കിയിരിക്കുകയാണ് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐസിഎആർ - ഐഐഎസ്ആർ) 'ഐഐഎസ്ആർ സൂര്യ' എന്ന പുതിയ ഇനം മഞ്ഞൾ അത്യുൽപാദനശേഷിയുള്ളതും, പ്രത്യേക സുഗന്ധമുള്ളതുമാണ്.
ഫലവർഗങ്ങൾ കേടു കൂടാതിരിക്കാൻ പുരട്ടുന്ന മെഴുക് കോട്ടിങ് ആരോഗ്യത്തിനു ഹാനികരമാകുമ്പോൾ ബദൽ മതൃകയുമായി അടൂർ സെന്റ് സിറിൽസ് കോളജിലെ ഗവേഷ വിദ്യാർഥികളും അധ്യാപകരും. കോളജിലെ കാർബൺ റിസർച് ഗ്രൂപ്പാണ് ഫലവർഗങ്ങൾ കേടു കൂടാതെ സൂക്ഷിക്കാനുള്ള ആരോഗ്യത്തിനു ഹാനികരമല്ലാത്ത പോളിമർ കോട്ടിങ് തയാറാക്കിയത്. ഫല വർഗങ്ങളിൽ
ഫലവൃക്ഷങ്ങൾ തണലിടുന്ന പുരയിടത്തിൽ വാഴയും ചേനയും ചേമ്പും പലയിനം പച്ചക്കറികളും. ഒപ്പം പശുവും ആടും കോഴിയും താറാവും. ഒരാൾപ്പൊക്കമുള്ള കൊച്ചുകൂടുകളിൽ അലങ്കാരപ്പക്ഷികൾ. മുറ്റത്തു പൂക്കളുടെ ചന്തം. പുരയിടത്തിൽ സമ്മിശ്ര കൃഷിയുടെ ഹരിതമാതൃക തീർക്കുകയാണ് കൊറ്റംകുളങ്ങര തറയിൽ സജന രവീന്ദ്രൻ. വീടിനു ചുറ്റുമുള്ള 35
സ്വർഗത്തിന്റെ ഒരറ്റത്ത് ഉട്ടോപ്യയിലാണ് ആർക്കിടെക്റ്റ് എൽദോ പച്ചിലക്കാടന്റെയും കോളജ് അധ്യാപിക ബിൻസിയുടെയും താമസം. സമുദ്രനിരപ്പിൽനിന്ന് 4000 അടി ഉയരെ മലനിരകൾക്കു മീതേ സ്വർഗം മേട്ടിൽ. നാലു ചുറ്റും പശ്ചിമഘട്ടത്തിന്റെ മനോഹര കാഴ്ചകൾ. അങ്ങകലെ ചൊക്രമുടിയും കൊളുക്കുമലയും മീശപ്പുലിമലയുമൊക്കെ കാണാം.
കാത്സ്യം ചെടികൾക്ക് ചൂടിനെ അതിജീവിക്കുന്നതിനുള്ള കഴിവു നൽകാൻ കാത്സ്യത്തിനു ശേഷിയുള്ളതായി കണ്ടിട്ടുണ്ട്. മറ്റു മൂലകങ്ങളുടെ പോഷണത്തിനു പുറമേ വൃക്ഷവിളകൾക്ക് 4–5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിലും പച്ചക്കറികൾക്ക് 2–3 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിലും കാത്സ്യം നൽകാം. കാത്സ്യത്തിന്റെ
പുളിക്കൽ കവല ∙ പത്തുവയസ്സുകാരൻ കല്ലടയിൽ ഇമ്മാനുവൽ അജീഷിന്റെ ജീവിതചര്യ മൂന്നു മാസത്തിലേറെയായി കൃഷിവിളകൾക്കൊപ്പമാണ്. കൃഷിയെ സ്നേഹിക്കുന്ന അഞ്ചാം ക്ലാസുകാരൻ ഇമ്മാനുവലിന്റെ കഥ ഇങ്ങനെ: വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലെ സൺഡേ സ്കൂൾ വിദ്യാർഥിയായ ഇമ്മാനുവലിന് വർഷാരംഭത്തിലാണ് പച്ചക്കറി തൈകളും
അടുക്കളയിലേക്ക് എന്തെങ്കിലും പച്ചക്കറി ആവശ്യമായി വന്നാൽ ആശാ തങ്കച്ചന് നേരെ മുറ്റത്തേക്കിറങ്ങിയാൽമതി. കോവലും പയറും ബീൻസും ഡബിൾ ബീൻസും ചീരയും മുളകും തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറികളും വീട്ടുമുറ്റത്തുണ്ട്. കോട്ടയം മുട്ടുചിറ കാപ്പുംതലയിലെ ചെരുവുകാലായിൽ വീടും പരിസരവും പച്ചക്കറികളാൽ
നാട്ടിൽനിന്ന് അവധി കഴിഞ്ഞ് പോകുന്ന ഒരു ശരാശരി പ്രവാസി മലയാളി എന്തായിരിക്കും കൊണ്ടു പോവുക? ഉപ്പേരികൾ, കായവറുത്തത് അങ്ങനെ പലതും. എന്നാൽ വാഴക്കന്നുകൾ കൊണ്ടുപോകുന്നവർ ആരുംതന്നെയുണ്ടാവില്ല. തൃശ്ശൂർ ചേലക്കര സ്വദേശിനി സുനി ശ്യാം കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ കൊണ്ടു പോയത് 10 കിലോ വാഴക്കന്നുകളായിരിന്നു. 17
Results 1-10 of 198