Activate your premium subscription today
അറുപത്തെട്ടാം വയസ്സിൽ സമ്മിശ്ര കൃഷിയിൽ വിജയം കൈവരിച്ചിരിക്കുകയാണ് ഉടുമ്പന്നൂർ മഞ്ചിക്കല്ല് മുതലക്കുഴിയിൽ വീട്ടിൽ ജോണി തോമസ്. ജാതി, റബർ, കൊക്കോ, തെങ്ങ്, കമുക്, കുരുമുളക്, പച്ചക്കറി, വാഴ, റംബുട്ടാൻ, മീൻ, തേനീച്ച എന്നിവയാണ് ജോണിയുടെ പ്രധാന കൃഷിയിനങ്ങൾ. ആകെ 5 ഏക്കറിലാണ് കൃഷി. ഇതിൽ റബർ, കൊക്കോ എന്നിവ
കാർഷികവിളകളാണ്. വാഴ, കമുക്, തെങ്ങ്, വ്യത്യസ്ത ബീൻസുകൾ, പാഷൻ ഫ്രൂട്ട്, ചേമ്പ്, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, കാച്ചിൽ വർഗങ്ങൾ തുടങ്ങിയവയാണ് വീടിനു ചുറ്റുമായി കൃഷി ചെയ്തിരിക്കുന്നത്.ഇപ്പോൾ വള്ളിക്കാച്ചിൽ ആണ് വിളവെടുപ്പ് നടത്തുന്നത്. മണ്ണിന്റെ അടിയിൽ കാച്ചിൽ കിഴങ്ങ് ഉണ്ടാകുകയും മുകളിൽ വള്ളിയിൽ ചെറിയ കിഴങ്ങ്
വേനൽമഴ പ്രതീക്ഷിച്ചു വിതയ്ക്കുന്ന വിത്തുകളുടെ കിളിര്പ്പുശേഷി നിലനിർത്താനുള്ള മാർഗമാണ് സീഡ് പെല്ലറ്റുകൾ. ആവശ്യമായവ ബീജാമൃതം കളിമണ്ണ് (10 കിലോ വിത്തിന് 10–20 കിലോ കളിമണ്ണ്) ഘനജീവാമൃതം പൊടി (10 കിലോ വിത്തിന് 5–10 കിലോ ഘനജീവാമൃതം) ചാരം ചാക്ക് ജലം തയാറാക്കുന്ന വിധം ചാക്കിനു മീതേ ഏതെങ്കിലും ഒരിനം
‘‘രാസവളമോ കീടനാശിനിയോ ഇല്ലാതെ നല്ല വിളവ് നേടുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു ശാസ്ത്രമുണ്ട്. അല്ലാത്തപക്ഷം ആ വിള നന്നായി വളരില്ലായിരുന്നു. ശരിയല്ലേ? ഓരോ വർഷം പിന്നിടുമ്പോഴും കൃഷിക്കാർ പ്രകൃതിക്കൃഷിയിൽ ഉറച്ചു നിൽക്കുന്നെങ്കിൽ പിന്നെ ആരുടെ സാധൂകരണമാണ് ഇനി വേണ്ടത് ! ശാസ്ത്രീയമെന്നു വിളിക്കപ്പെടുന്ന
കേരളത്തിലെ ജൈവകൃഷിക്കാർക്കു മാത്രമല്ല, പൊതുസമൂഹത്തിനാകെത്തന്നെ പരിചിതമായ പേരാണ് കെ.വി.ദയാൽ. ആലപ്പുഴയിലെ ചൊരിമണൽ നിറഞ്ഞ സ്വന്തം പുരയിടത്തെ ഇടതൂർന്ന കാടാക്കി മാറ്റി അതിന്റെ സ്വച്ഛ ശീതളിമയിലിരുന്ന് മണ്ണിനെയും കൃഷിയെയും ഭക്ഷണത്തെയും ആരോഗ്യത്തെയും കുറിച്ച് സ്വന്തം ഉൾക്കാഴ്ചകൾ അദ്ദേഹം സമൂഹത്തോടു
ആന്ധ്രപ്രദേശിലെ പ്രകൃതിക്കൃഷി മുന്നേറ്റത്തിനു ഗവേഷണ പിന്തുണ നൽകുന്ന അക്കാദമി ഓഫ് അഗ്രി ഇക്കോളജി ഡയറക്ടറും പ്രമുഖ കാർഷിക ഗവേഷകനുമായ ഡോ. കെ.എസ്.വരപ്രസാദ് ഈ കൃഷിരീതിക്കു പിന്നിലുള്ള ശാസ്ത്രം വിശദീകരിക്കുന്നു. ആന്ധ്രപ്രദേശില് കര്ഷകശക്തീകരണ പ്രസ്ഥാനം (റൈതു സാധികാര സംസ്ഥ–ആർവൈഎസ്എസ്) നടപ്പാക്കിവരുന്ന
വേനൽക്കാലത്തു നനയ്ക്കേണ്ടതിനാല് തടമെടുത്താണ് പച്ചക്കറികൾ നടേണ്ടത്. നനയ്ക്കുമ്പോൾ വെള്ളം ചെടിയുടെ വേരുപടലഭാഗത്തുനിന്നു പുറത്തേക്ക് ഒഴുകിപ്പോകാത്തത്ര ഉയരത്തിൽ വേണം തടങ്ങൾക്കു വരമ്പ് പിടിപ്പിക്കാൻ. വെണ്ട, പയർ, മത്തൻ, വെള്ളരിപോലുള്ളവ നേരിട്ട് തടത്തിൽ വിത്തിട്ടും തക്കാളി, ചീര, മുളക്, വഴുതനപോലുള്ളവ
പുതുതായി രൂപീകരിച്ച ജൈവകൃഷി മിഷനിലൂടെ കേരളത്തിൽ പ്രകൃതിക്കൃഷി വ്യാപകമാക്കുമെന്നു കൃഷിമന്ത്രി പി.പ്രസാദ്. ആന്ധ്രപ്രദേശിലെ പ്രകൃതിക്കൃഷി മുന്നേറ്റം മുഖ്യപ്രമേയമാക്കിയ കർഷകശ്രീ വാർഷികപ്പതിപ്പ് പ്രകൃതിക്കർഷകനായ ഓമനകുമാറിനു നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ആന്ധ്രയിലെ പ്രകൃതിക്കൃഷി
ജൈവ, പ്രകൃതി കൃഷി രീതികളിൽ പ്രധാനമായും ചെടികളുടെ വളർച്ചയ്ക്ക് ഉപയോഗിക്കുന്ന പോഷക ലായനിയാണ് മത്സ്യക്കഷായം അഥവാ ഫിഷ് അമിനോ ആസിഡ്. മത്സ്യവും ശർക്കരയും ചേർത്ത് തയാറാക്കുന്ന ഈ ലായനി ചെടികൾക്ക് ഏറെ ഗുണപ്രദമാണ്. എന്നാൽ, നമ്മുടെ നാട്ടിൽ പൊതുവേ മത്തിയാണ് ഈ ലായനി തയാറാക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ, ആന്ധ്രയിൽ
ആവശ്യമായവ ചാണകം: 100 കിലോ ഗോമൂത്രം: 5–10 ലീറ്റർ ശുദ്ധമായ ശർക്കര: 2 കിലോ വെള്ളക്കടല: 2 കിലോ മണ്ണ്: ഒരു പിടി തയാറാക്കുന്ന വിധം ഒരു പ്ലാസ്റ്റിക് ഷീറ്റിലേക്ക് ഫ്രഷ് ചാണകം നിരത്തിയ ശേഷം മണ്ണ് വിതറുക. 2 കിലോ ശർക്കര പൊടിച്ചതും വെള്ളക്കടലപ്പൊടിയും (ഏതെങ്കിലും ഒരു പയർവർഗം) ആവശ്യമായ ഗോമൂത്രത്തിൽ പ്രത്യേകം
Results 1-10 of 183