Activate your premium subscription today
പന്നിവളർത്തൽ മേഖലയെ പിടിച്ചുകുലുക്കിയ ആഫ്രിക്കൻ പന്നിപ്പനി കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് നാലു വർഷമാകുന്നു. 2022 ജൂലൈ മാസത്തിലാണ് കേരളത്തിൽ ആദ്യമായി പന്നിപ്പനി റിപ്പോർട്ട് ചെയ്തത്. ആ ഫാമിലെയും അതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ളതുമായ പന്നികളെ കൊന്നൊടുക്കി. പിന്നാലെ സംസ്ഥാനത്തിന്റെ പല
എത്ര പന്നികളെ വരെ ലൈസൻസില്ലാതെ വളർത്താം? ∙ 5 മുതിർന്ന പന്നികളെ വരെ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ വളർത്താം. 6 മാസത്തിനു മേൽ പ്രായമുള്ളതിനെയാണ് മുതിർന്നതെന്നു കണക്കാക്കുന്നത്. 5 എണ്ണത്തിൽ താഴെ വളർത്താൻ മറ്റെന്തെങ്കിലും നിബന്ധനയുണ്ടോ? ∙ ലൈസൻസ് വേണ്ടെങ്കിലും കൂട്ടില് മാലിന്യസംസ്കരണത്തിനായി മേൽക്കൂരയുള്ള
മൃഗസംരക്ഷണമേഖലയിൽ കാര്യമായ ചലനങ്ങൾ ഒന്നും തന്നെ ഉണ്ടാകാത്ത വർഷമാണു കടന്നു പോയത്. നവംബർ മാസത്തിൽ അളന്ന പാലിന് ലീറ്ററിന് 15 രൂപ അധികവില മിൽമ പ്രഖ്യാപിച്ചത് ആ മേഖലയിലെ കർഷകർക്ക് ചെറിയ ആശ്വാസമായി. കുട്ടിക്കർഷകർ വളർത്തിയ പശുക്കൾ സസ്യവിഷബാധ മൂലം മരണപ്പെട്ടപ്പോൾ കേരളം സഹായഹസ്തം നീട്ടിയത് നന്ദിയോടെ നമുക്ക്
മിച്ചഭക്ഷണവും അറവ് അവശിഷ്ടങ്ങളും വളരെ കുറഞ്ഞ സമയംകൊണ്ട് സംസ്കരിച്ച് മികച്ച മാംസമായി മാറ്റുന്ന മാംസോൽപാദന–മാലിന്യ സംസ്കരണ യൂണിറ്റുകളാണ് പന്നിഫാമുകൾ. മാംസമായും അതുപോലെ കുഞ്ഞുങ്ങളായും കർഷകർക്ക് വരുമാനം ലഭിക്കുന്ന ഇടം. ഇറച്ചിപ്പന്നികളെ മൊത്തമായി വിൽക്കുന്നതിലൂടെ ചില കർഷകർ വരുമാനം നേടുമ്പോൾ മറ്റു ചിലർ
പതിവു പോലെ ആശുപത്രിയുടെ മുൻപിൽ കാർ നിർത്തി അകത്തേക്കു പ്രവേശിക്കാൻ തുടങ്ങുമ്പോഴാണു പഞ്ചായത്ത് പ്രസിഡന്റിന്റെ കോൾ. ‘‘ഡോക്ടറെ ആളുകൾ തുരു തുരാ വിളിക്കുന്നു. ഈ ആഫ്രിക്കൻ പന്നിപ്പനി ഇത്ര പ്രശ്നം ആണോ? പഞ്ചായത്ത് ഒരു യോഗം നടത്തുന്നുണ്ട്. ഡോക്ടർ ഇവിടെ വന്ന് ഒന്ന് സംസാരിക്കാമോ” ഇതായിരുന്നു പ്രസിഡന്റിന്റെ
? മിച്ചഭക്ഷണവും ഇറച്ചിക്കോഴി അവശിഷ്ടങ്ങളും മുഖ്യത്തീറ്റയായി വളർത്തുന്ന എന്റെ ഫാമിൽ പന്നിക്കുഞ്ഞുങ്ങൾ ഉണ്ടായി രണ്ടാഴ്ചയ്ക്കുള്ളിൽ ചത്തുപോയി. എന്താണ് കാരണം. ബിജു കാപ്പിക്കര, കോട്ടയം സമീകൃത കാലിത്തീറ്റയാണ് ഏതൊരു ബ്രീഡിങ് യൂണിറ്റിലെയും നിലനിൽപിന് ആധാരം. അതായത്, ഊർജം, മാസ്യം, നാര് എന്നിവയെല്ലാം
മൃഗസംരക്ഷണ മേഖലയിലേക്കു കടന്നുവരുന്ന സംരംഭകരെ പ്രയാസത്തിലാക്കിയിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാം ലൈസൻസ് ചട്ടങ്ങൾ കുരുക്കുകൾ അഴിച്ച്, സംരംഭകസൗഹ്യദമായ രീതിയിൽ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്. സംരംഭകരും കർഷകസമൂഹവും ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരും ദീർഘകാലമായ
സംസ്ഥാനത്ത് വീണ്ടും ആഫ്രിക്കൻ പന്നിപ്പനി (എഎസ്എഫ്) റിപ്പോർട്ട് ചെയ്തു തുടങ്ങിയിരിക്കുന്നു. തൃശൂർ മാടക്കത്തറ കാടിലപ്പൂവത്ത് കഴിഞ്ഞ ദിവസം എഎസ്എഫ് സ്ഥിരീകരിച്ച ഫാമിലെ 310 പന്നികളെ കൊന്നൊടുക്കി മറവു ചെയ്തു. പിന്നാലെ ഭീതി ജനിപ്പിക്കുംവിധമുള്ള വാർത്തകൾ ‘വാട്സാപ് യൂണിവേഴ്സിറ്റി അമ്മാവന്മാർ’ പ്രചരിപ്പിച്ച്
ഇക്കഴിഞ്ഞ രണ്ട് വർഷത്തോളമായി സംസ്ഥാനത്തെ പന്നിവളർത്തൽ മേഖലയെ പിടിച്ചുലച്ച് പടരുന്ന പകർച്ചവ്യാധിയായ ആഫ്രിക്കൻ പന്നിപ്പനിയെ പ്രതിരോധിക്കാൻ വീണ്ടും കർശനനിയന്ത്രണങ്ങളുമായി സർക്കാർ. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലും സംസ്ഥാനത്തിന് പുറത്തും വീണ്ടും ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട
കാട്ടാക്കട ∙ പൂവച്ചൽ പഞ്ചായത്തിലെ അനധികൃത പന്നിഫാമുകൾ ക്കെതിരെ നടപടി തുടങ്ങി. റവന്യു, പഞ്ചായത്ത്, പൊലീസ്, ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ കരിയംകോട് വാർഡിലെ 3 ഫാമുകൾ അടച്ച് പൂട്ടി. തടയാൻ ശ്രമിച്ച 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 31 പന്നികളെ പിടിച്ച് കൂത്താട്ടുകുളം മീറ്റ് പ്രോഡക്ട്സ്
Results 1-10 of 115