Activate your premium subscription today
ഒരു കുഞ്ഞുബാല്ക്കണിയില് എത്ര ചെടി വളർത്താനാകും, എത്ര പച്ചക്കറികളുണ്ടാക്കാനാകും, അതും ചൂട് 50 ഡിഗ്രി സെല്ഷ്യസിന് മുകളിലും തണുപ്പ് പൂജ്യം ഡിഗ്രി സെല്ഷ്യസിലുമെത്തുന്ന അസ്ഥിര കാലാവസ്ഥയുളള കുവൈത്ത് പോലൊരു രാജ്യത്ത്.
കാത്സ്യം ചെടികൾക്ക് ചൂടിനെ അതിജീവിക്കുന്നതിനുള്ള കഴിവു നൽകാൻ കാത്സ്യത്തിനു ശേഷിയുള്ളതായി കണ്ടിട്ടുണ്ട്. മറ്റു മൂലകങ്ങളുടെ പോഷണത്തിനു പുറമേ വൃക്ഷവിളകൾക്ക് 4–5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിലും പച്ചക്കറികൾക്ക് 2–3 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിലും കാത്സ്യം നൽകാം. കാത്സ്യത്തിന്റെ
അടുക്കളയിലേക്ക് എന്തെങ്കിലും പച്ചക്കറി ആവശ്യമായി വന്നാൽ ആശാ തങ്കച്ചന് നേരെ മുറ്റത്തേക്കിറങ്ങിയാൽമതി. കോവലും പയറും ബീൻസും ഡബിൾ ബീൻസും ചീരയും മുളകും തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറികളും വീട്ടുമുറ്റത്തുണ്ട്. കോട്ടയം മുട്ടുചിറ കാപ്പുംതലയിലെ ചെരുവുകാലായിൽ വീടും പരിസരവും പച്ചക്കറികളാൽ
സ്ഥിരവരുമാനം കൊതിച്ച 25 തൊഴിലുറപ്പ് തൊഴിലാളികൾ കൃഷി ചെയ്യാനിറങ്ങിയപ്പോൾ ആറേക്കർ തരിശു ഭൂമി പച്ചപ്പണിഞ്ഞു; ഒപ്പം ഓരോരുത്തരുടെയും ജീവിതവും. ഓരോ ദിവസവും വിളവെടുക്കുന്ന പച്ചക്കറികൾ കൃഷിയിടത്തിൽ തന്നെ വിൽപന നടത്തുന്നു. എല്ലാവർക്കും മികച്ച വരുമാനം. ആലപ്പുഴ തണ്ണീർമുക്കം പഞ്ചായത്തിലെ രണ്ടാം വാർഡിലുള്ള ഈ 25
വേനൽക്കാല പച്ചക്കറികളിൽ മണ്ഡരിശല്യം ഈ വർഷം കൂടുതലായി കാണുന്നു. മണ്ഡരികളുടെ എതിർ പ്രാണികൾ മിക്കവയും വിവേചനരഹിതമായ കീടനാശിനിപ്രയോഗത്തിൽ നശിക്കുന്നതും പകല്സമയത്തെ ഉയർന്ന ചൂടും രാത്രിയിലെ തണുപ്പും ഇവ പെറ്റുപെരുകുന്നതിനും ആക്രമണം വ്യാപകമാകുന്നതിനും വഴിയൊരുക്കുന്നു. വെള്ളീച്ചകളും വ്യാപകം. അവയെ
പതിറ്റാണ്ടുകളായി കാർഷിക മേഖലയെ താലോലിക്കുന്ന പണിക്കൻകുടി കല്ലമ്പിള്ളിൽ രാമകൃഷ്ണൻ–സിന്ധു ദമ്പതികളുടെ വീട്ടുമുറ്റം കാബേജ് കൃഷിയിലൂടെ സമ്പന്നമാണ്. 250ൽപ്പരം കാബേജാണ് വിളവെടുപ്പിന് പാകമായി വീട്ടു മുറ്റത്തുള്ളത്. വീട്ടിലേക്കുള്ള റോഡിന്റെ ഇരു സൈഡിലും മുറ്റത്തും പൂച്ചെടികൾക്കു പകരമാണ് കാബേജ് കൃഷി.
തോട്ടം മേഖലയിലെ തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങൾ നശിപ്പിക്കുന്ന ആനയും പന്നിയും കാട്ടുപോത്തും ടൗണിനു സമീപമുള്ള പച്ചക്കറിത്തോട്ടം കണ്ടാൽ കയറില്ല. കാരണം, ഇത് തങ്ങളെ കാക്കുന്ന റേഞ്ചറുടെ പച്ചക്കറിത്തോട്ടമാണെന്നതാണ് കാരണം. മൂന്നാർ റേഞ്ചർ എസ്.ബിജുവാണ് തന്റെ ക്വാർട്ടേഴ്സിനോട് ചേർന്നുള്ള ചുരുങ്ങിയ സ്ഥലത്ത്
ഒട്ടേറെ വെല്ലുവിളികൾ സഹിച്ചാണ് ഓരോ കർഷകനും മണ്ണിൽനിന്ന് പൊന്നു വിളയിക്കുന്നത്. മൃഗസംരക്ഷണ മേഖലയിലും അതുതന്നെയാണ് സ്ഥിതി. മാസങ്ങളോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയത് വിളവെടുക്കുമ്പോൾ കർഷകന്റെ മനസ് നിറയും, ഒപ്പം പോക്കറ്റും. എന്നാൽ, ഇതൊക്കെ അസൂയയോടെ നോക്കുന്ന ഒരു സമൂഹവും നമ്മുടെ ചുറ്റുമുണ്ടെന്നുള്ള കാര്യം
ആരോഗ്യകരമായി ജീവിക്കാൻ, ഒരാൾ ദിവസം ശരാശരി 200 ഗ്രാം പച്ചക്കറിയെങ്കിലും (50 ഗ്രാം ഇലക്കറികൾ, 50 ഗ്രാം കിഴങ്ങുവർഗങ്ങൾ, 100 ഗ്രാം മറ്റിനങ്ങൾ) കഴിക്കണമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് നിർദേശിക്കുന്നത്. അതുപ്രകാരം പ്രതിവർഷം നമ്മുടെ സംസ്ഥാനത്ത് 6.50 ലക്ഷം ടൺ വീതം ഇലക്കറികളും കിഴങ്ങുവർഗങ്ങളും 25
കോടിപതിയായ ഒരാൾ. 50 ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ വിറ്റുവരവുള്ള എട്ടുപേർ. ലോട്ടറിയടിച്ചവരുടെ കാര്യമല്ല. മണ്ണിൽ കഷ്ടപ്പെട്ടു പണിയെടുത്തു നേട്ടമുണ്ടാക്കിയ പാലക്കാട്ടെ പച്ചക്കറി ഗ്രാമമായ എലവഞ്ചേരിയുടെ കഥയാണിത്. കൊളുമ്പ് പുത്തൻവീട്ടിൽ ആർ.ശിവദാസ് (52) ഒരു വർഷം കൊണ്ട് ഒരു കോടിയിലേറെ രൂപയുടെ പച്ചക്കറി കൃഷി ചെയ്തതോടെയാണു കാർഷിക കേരളം എലവഞ്ചേരിയെ ശ്രദ്ധിക്കാൻ തുടങ്ങിയതെങ്കിൽ അതുപോലെതന്നെ മണ്ണിൽ കഷ്ടപ്പെടുന്ന മുന്നൂറോളം കർഷക കുടുംബങ്ങൾ കൂടിയുണ്ട് എലവഞ്ചേരിയിൽ.
Results 1-10 of 632