Activate your premium subscription today
കൂടത്തായി∙ കോഴി മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്ന് ദുർഗന്ധം അസഹ്യമായതിനെ തുടർന്ന് നാട്ടുകാർ രാത്രി സംസ്ഥാന പാത ഉപരോധിച്ചു.അമ്പായത്തോട്ടിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നുള്ള ദുർഗന്ധം മൂലം വീട്ടിൽ ഉറങ്ങാൻ പറ്റാതായ സാഹചര്യത്തിലാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി 11 മണിയോടെ താമരശ്ശേരി
കടുത്തുരുത്തി ∙ ലോഡ് കണക്കിനു പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആഴ്ചകളായി റോഡരികിലും പറമ്പിലും കിടക്കുന്നു.കടുത്തുരുത്തി പഞ്ചായത്ത് അഞ്ചാം വാർഡിൽ അലരി – ഇടമ്പാടം– കടുത്തുരുത്തി റോഡരികിലും സമീപമുള്ള പറമ്പുകളിലുമാണു ചാക്കിൽ കെട്ടി മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. ഹരിതകർമസേന വീടുകളിൽ
അയത്തിൽ∙ കോടികൾ മുടക്കി നവീകരിച്ച ആറ്റിലേക്ക് വീണ്ടും മാലിന്യം തള്ളി തുടങ്ങിയതോടെ അയത്തിൽ ആറ് മാലിന്യ വാഹിനിയായി.ഡെങ്കിപ്പനി ഉൾപ്പെടെ പകർച്ച വ്യാധികൾ പടരാൻ ഇതു കാരണമാകുമെന്ന ആശങ്കയിൽ ജനങ്ങൾ. മാലിന്യം കെട്ടിക്കിടക്കുന്ന പ്രദേശത്തിനടുത്ത് ചിലർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ആറ്റിൽ
നെയ്യാറ്റിൻകര ∙ഇരുമ്പിലിനു സമീപം നെയ്യാറിന്റെതീരത്ത് കുഴിച്ചു മൂടാൻ എത്തിച്ചപ്പോൾ നഗരസഭ പിടിച്ചെടുത്ത മാലിന്യം ആർഡിഒയ്ക്ക് കൈമാറി. അതേസമയം, ഇന്നലെ പുലർച്ചെ 2 ലോഡ് മാലിന്യം കൂടി എത്തിച്ചതായി വിവരം.അറവ്, ആശുപത്രി മാലിന്യം കഴിഞ്ഞ ദിവസങ്ങളിലാണ് ഇവിടെ എത്തിച്ചത്. ചെറിയ കുഴികളിലായി 25 ലോഡിലധികം മാലിന്യം
കുളത്തൂപ്പുഴ∙ കല്ലടയാറിനെ മാലിന്യവാഹിനിയാക്കി തോടുകളിലെ മാലിന്യം. അഞ്ചൽ പാതയിൽ വലിയേലയിൽ നിന്നുള്ള തോട്ടിൽ വൻതോതിൽ മാലിന്യം തള്ളൽ. ഒഴുകിയെത്തി കലുങ്കുകളിലും മറ്റും അടിയുന്ന മാലിന്യങ്ങളിൽ രൂക്ഷ ദുർഗന്ധമുള്ള മാംസാവശിഷ്ടങ്ങളും. കോഴിക്കടകളിൽ നിന്നുള്ള അവശിഷ്ടങ്ങളും തോട്ടിൽ തള്ളുന്നതോടെ സമീപ
ഏനാത്ത് ∙ കല്ലടയാറ്റിലെ കുളിക്കടവിൽ ശുചിമുറി മാലിന്യം തള്ളുന്നു. മറ്റിടങ്ങളിൽ ജനം ജാഗ്രത പുലർത്തുന്നതിനാലാണ് മാലിന്യം വാഹനത്തിൽ എത്തിച്ച് ആറ്റിൽ ഒഴുക്കുന്നത്. ഇതു കാരണം കടവുകളിൽ കുളിക്കാൻ കഴിയാത്ത അവസ്ഥയാണ്. വേനൽക്കാലത്ത് ഒട്ടേറെ ആളുകൾ ആറിനെ ആശ്രയിക്കുന്നു. കല്ലടയാറ്റിൽ വിവിധയിടങ്ങളിൽ ശുദ്ധജല വിതരണ
കുമരകം ∙ ഇനി ആരോട് പറയാൻ? പറയേണ്ടവരോടെല്ലാം പറഞ്ഞു. ഒരു നടപടിയുമില്ല. സാമൂഹിക വിരുദ്ധർ അവരുടെ ജോലി ചെയ്തു കൊണ്ടേയിരിക്കുന്നു. ഫലമോ, റോഡരികിൽ കൂടി പോകുന്നവർ മൂക്കും പൊത്തി നടക്കേണ്ടി വരുന്നു. ചേർത്തല – കുമരകം റോഡിലെ ചീപ്പുങ്കൽ– കൈപ്പുഴമുട്ട് ഭാഗത്ത് ചാക്കുകണക്കിന് മാലിന്യമാണു കിടക്കുന്നത്.
പത്തനംതിട്ട∙ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിനു വലിയ കുറവില്ല. വലഞ്ചുഴിയിൽ നിന്നു റിങ് റോഡിലേക്കുള്ള വഴിയുടെ വശങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നതു കാണാം.പലയിടത്തും മാലിന്യം കൂട്ടിയിട്ടു കത്തിച്ചിരിക്കുന്നു.സ്വകാര്യ
കോഴിക്കോട്∙ കൊട്ടാരം റോഡിനു സമീപം അഴുക്കുചാൽ ബ്ലോക്കായി മലിനജലം റോഡിലേക്ക് പരന്നൊഴുകാൻ തുടങ്ങി രണ്ടാഴ്ചയായിട്ടും കോർപറേഷൻ അധികൃതർക്ക് അനക്കമില്ല. റോഡിന്റെ വലതുവശത്തായി സോളർ ഹോട്ടലിനു സമീപത്തെ അഴുക്കുചാലിൽ മാലിന്യങ്ങൾ നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്നാണു മലിനജലം സ്ലാബിനു മുകളിലൂടെ
തിരൂരങ്ങാടി ∙ ചെറുമുക്ക് പള്ളിക്കത്താഴം പാടത്ത് വർക്ഷോപ് മാലിന്യം തള്ളിയ ആൾക്കെതിരെ പിഴ ചുമത്തി. നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബി.എൽ.ബിന്ദു, ക്ലീൻ സിറ്റി മാനേജർ ടി.കെ.പ്രകാശൻ എന്നിവർ നടത്തിയ പരിശോധനയിൽ താഴെ കൊളപ്പുറത്ത് വർക്ഷോപ് നടത്തുന്ന രാജു എന്നയാളുടെ സ്ഥാപനത്തിൽ നിന്ന് ഒഴിവാക്കിയ
Results 1-10 of 1670