Activate your premium subscription today
രാജ്യത്തെ രണ്ടാമത്തെ വലിയ പാസഞ്ചർ കാർ നിർമാതാക്കളാണ് ഹ്യുണ്ടേയ്. 1996 ലാണ് ഹ്യുണ്ടേയ് ഇന്ത്യൻ വിപണിയിലെത്തിയത്. 1998 ൽ ആദ്യ വാഹനമായ സാൻട്രോ വിപണിയെത്തി. തുടർന്നിങ്ങോട്ട് മാരുതിയുടെ പിന്നിൽ രണ്ടാം സ്ഥാനത്തുണ്ട് ഹ്യുണ്ടേയ്
ഇലക്ട്രിക് ത്രീ വീലറിനും മൈക്രോ ഫോർ വീലറിനും വേണ്ടിയുള്ള കൺസെപ്റ്റ് മോഡലുകൾ ഭാരത് മൊബിലിറ്റി എക്സ്പോയിൽ അവതരിപ്പിച്ചു ഹ്യുണ്ടേയ്. ടിവിഎസ് മോട്ടോറുമായി സഹകരിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ലാസ്റ്റ് മൈൽ മൊബിലിറ്റി മേഖലയിലെ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനാണ് ടിവിഎസ് മോട്ടോർ കമ്പനിയുമായി കൈകോർക്കാൻ
ഒരായുസിന്റെ മുഴുവൻ അധ്വാനവും മക്കൾക്ക് വേണ്ടി ചെലവഴിക്കുന്നവരാണ് നമ്മുടെ മാതാപിതാക്കളിൽ ഭൂരിപക്ഷവും. അതുകൊണ്ടുതന്നെ മക്കൾ മുതിർന്നു തൊഴിൽ സമ്പാദിച്ചു കഴിയുമ്പോൾ അമൂല്യമായ എന്തെങ്കിലും സമ്മാനമായി നൽകിയാൽ അവർക്കതു മനസു നിറയ്ക്കുന്ന അനുഭവമായിരിക്കും. അത്തരമൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം സോഷ്യൽ
കാത്തിരിപ്പിന് വിരാമം! പ്രമുഖ ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ബ്രാൻഡായ എൽജിയും ഇന്ത്യൻ ഓഹരി വിപണിയിലേക്ക്. ഇതിനു മുന്നോടിയായി പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തുന്നതിനുള്ള അപേക്ഷ (ഡിആർഎച്ച്പി) ഇന്ത്യൻ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡിന് (സെബി) എൽജി ഇലക്ട്രോണിക്സ് സമർപ്പിച്ചു.
ഭാരത് എൻസിഎപിയിൽ അഞ്ച് സ്റ്റാർ സുരക്ഷ നേടി ഹ്യുണ്ടേയ് എസ്യുവി ട്യൂസോൺ. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയ വെര്‍നയ്ക്ക് പിന്നാലെ അഞ്ച് സ്റ്റാർ നേടുന്ന ഹ്യുണ്ടേയ് വാഹനമായി മാറി ട്യൂസോൺ. ഹ്യുണ്ടേയ് ട്യൂസോണാണ് ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയിരിക്കുന്നത്.
നോര്‍വേ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രശസ്ത കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനിയായ ഓര്‍ക് ല അടുത്ത വര്‍ഷം പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ) നടത്തിയേക്കും. ഓസ്ലോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി തങ്ങളുടെ ഇന്ത്യന്‍ യൂണിറ്റിന്റെ ലിസ്റ്റിങ്ങിലൂടെ 3,300 കോടി രൂപയോളം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ്, തങ്ങളുടെ 145,000-ലധികം ഇലക്ട്രിക് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു.
ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും വലിയ പ്രാഥമിക പൊതു വില്പന( IPO); പക്ഷെ പണം മുഴുവനായും പോകുന്നത് ദക്ഷിണ കൊറിയയിലേക്ക്. അതാണ് ഹ്യൂണ്ടായ് ഇന്ത്യ ഐപിഒ. നിക്ഷേപകൻ പണം മുടക്കുന്നത് ഹ്യൂണ്ടായ് ഇന്ത്യ ഓഹരി വാങ്ങാനാണ്; എന്നാൽ അതിൽനിന്നും ഒരു രൂപ പോലും ഹ്യുണ്ടായ് ഇന്ത്യക്ക് കിട്ടില്ല. പണമെല്ലാം ദക്ഷിണ
മുംബൈ∙ ആദ്യ രണ്ടു ദിവസങ്ങളിലും കാര്യമായി നിക്ഷേപകരെത്തിയില്ലെങ്കിലും അവസാന ദിവസത്തിൽ ‘അടിച്ചുകയറി’ രാജ്യത്തെ ഏറ്റവും വലിയ ഐപിഒ. ഹ്യുണ്ടായ് മോട്ടർ ഇന്ത്യയുടെ ഐപിഒ ഇന്നലെ വൈകിട്ട് സമാപിച്ചപ്പോൾ ലഭിച്ചത് 237% അധികം നിക്ഷേപകരെ. 27,870 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കൊറിയൻ കമ്പനിയുടെ ഇന്ത്യൻ
ആദ്യ രണ്ടുദിവസങ്ങളിലെ ആലസ്യത്തിന് ബ്രേക്കിട്ട് അവസാനദിവസം നിക്ഷേപകർ ഉഷാറായതോടെ ലക്ഷ്യം കൈവരിച്ച് ഹ്യുണ്ടായ് ഐപിഒ. 27,870 കോടി രൂപ ഉന്നമിട്ട് നടത്തിയ ഐപിഒ ഇന്ന് ഉച്ചകടന്നതോടെ 100% സബ്സ്ക്രിപ്ഷനും നേടി. ഇന്ന് ഉച്ചവരെ 50 ശതമാനം മാത്രമായിരുന്നു സബ്സ്ക്രിപ്ഷൻ അഥവാ ഓഹരിക്കുള്ള അപേക്ഷകൾ. ഇന്ത്യയുടെ
മുംബൈ∙ നിക്ഷേപകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹ്യുണ്ടായ് മോട്ടർ ഇന്ത്യയുടെ ഐപിഒയിൽ, ഓഹരി വില 1865–1960 നിലവാരത്തിലാകുമെന്നു സൂചന. നിക്ഷേപ സ്ഥാപനങ്ങൾക്ക് 14നും നിക്ഷേപകർക്ക് 15 മുതൽ 17 വരെയും അപേക്ഷിക്കാനാകുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 25,000 കോടി രൂപയുടേതാണ് കൊറിയൻ കാർ
Results 1-10 of 134