Activate your premium subscription today
ജനകീയ കാര്‍ എന്ന നിലയില്‍ ഓള്‍ട്ടോക്ക് വലിയ സ്വീകാര്യത ഇന്ത്യയില്‍ ലഭിച്ചിട്ടുണ്ടെങ്കിലും ജന്മനാ ജാപ്പനീസാണ് സുസുക്കി ആള്‍ട്ടോ. ജപ്പാനിലെ പ്രസിദ്ധമായ കെയ് കാറുകളിലെ(ചെറു കാര്‍) ഏറ്റവും വിജയിച്ച മോഡലുകളിലൊന്ന്. ആള്‍ട്ടോ 1979ല്‍ ജപ്പാനിലാണ് ആദ്യം പുറത്തിറങ്ങുന്നത്. ഇന്ന് ഒമ്പതാം തലമുറ ആള്‍ട്ടോയാണ്
ദീര്‍ഘായുസ്സും ജപ്പാന്‍കാരും അടുത്ത ബന്ധുക്കളാണ്. ജനസംഖ്യയുടെ മൂന്നിലൊന്നിലേറെ പേർക്കും 65 വയസ്സിലധികം പ്രായമുള്ള നാടാണത്. 94–ാം വയസ്സിൽ വിടപറഞ്ഞ, സുസുക്കിയെന്ന വാഹന സാമ്രാജ്യത്തിന്റെ അധിപന് ഒസാമു സുസുക്കിയും ആയുസ്സിന്റെ കാര്യത്തില്‍ അനുഗ്രഹീതന്‍. ഒസാമുവിനെ പോലെ ദീര്‍ഘകാലം മുന്‍നിര വാഹന കമ്പനിയുടെ തലപ്പത്തിരുന്നവര്‍ അധികമില്ല. സുസുക്കി മോട്ടര്‍ കോര്‍പറേഷന്റെ പ്രസിഡന്റ്, ചെയര്മാന്, സിഇഒ തുടങ്ങിയ കസേരകളിലൊന്നില്‍ നാലു പതിറ്റാണ്ടിലേറെ കാലം ഒസാമു ഉണ്ടായിരുന്നു. പ്രായം 70 കഴിഞ്ഞപ്പോഴും 80 പിന്നിട്ടപ്പോഴുമെല്ലാം ഉയര്‍ന്ന, ‘എത്രകാലം ജോലി തുടരുമെന്ന ചോദ്യങ്ങള്‍ക്ക്, ‘അനന്തകാലം, അല്ലെങ്കില്‍ ഞാന്‍ മരിക്കുന്നതു വരെ’ എന്നായിരുന്നു തമാശ കലര്‍ത്തി ഒസാമു സുസുക്കി നല്‍കിയിരുന്ന മറുപടി. തലമുറയില്‍ ആണ്‍കുട്ടികളില്ലാതെ വന്നപ്പോള്‍ സുസുക്കി കുടുംബം ‘ദത്തെടുത്തയാളായിരുന്നു’ ഒസാമു മറ്റ്സുഡ. പ്രാദേശിക ബാങ്കിലെ ജീവനക്കാരനായിരുന്ന ഒസാമുവിന്റെ ജീവിതം മാറുന്നത് സുസുക്കി മോട്ടര്‍ കോര്പറേഷന് സ്ഥാപിച്ച മിച്ചികോ സുസുക്കിയുടെ പേരക്കുട്ടിയെ വിവാഹം കഴിച്ചതോടെയാണ്. ആ തലമുറയില്‍ ആണ്‍കുട്ടികള്‍ ഇല്ലാതെ വന്നതോടെ നടത്തിയ ദത്തെടുക്കല്‍ വിവാഹമായിരുന്നു ഒസാമുവിന്റേത്. ജാപ്പനീസ് ആചാരമനുസരിച്ച് ഭാര്യയുടെ
ന്യൂഡൽഹി∙ 45 ലക്ഷം യൂണിറ്റുകൾ വിറ്റ് മാരുതി സുസുക്കിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് ആയ ആൾട്ടോ. 2000ലാണ് ആൾട്ടോ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. എട്ടു വർഷംകൊണ്ട് 10 ലക്ഷം യൂണിറ്റ് വിറ്റു. 2020ലാണ് 40 ലക്ഷം യൂണിറ്റ് തികച്ചത്.
ഇന്ത്യയിലെ രാഷ്ട്രീയപ്രവര്‍ത്തകരും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ വലിയ എംപിവി - എസ്യുവികളിൽ യാത്ര ചെയ്യുന്നത് ഇവിടെ പതിവു കാഴ്ചയാണ്. മുഖ്യമന്ത്രിമാരാണെങ്കില് സുരക്ഷ കൂടാതെ ആഡംബരത്തിന്റെ അങ്ങേയറ്റമുള്ള വാഹനങ്ങള്‍ വരെ ഉപയോഗിച്ചു വരുന്നതാണ് കണ്ടു വരുന്ന രീതി. മുഖ്യമന്ത്രിമാരുടെ സുരക്ഷ വലിയ തോതില്‍
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍നിര്‍മാണ കമ്പനിയായ മാരുതി സുസുകി 2022 ഡിസംബറില്‍ വിറ്റത് 1,12,010 കാറുകള്‍. ഒരു ലക്ഷത്തിലേറെ വിറ്റ ഇന്ത്യയിലെ ഏക കാര്‍ നിര്‍മാണ കമ്പനിയാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്പനയില് മാരുതിക്ക് ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 2021 ഡിസംബറില്‍ 1,23,016 കാറുകള്‍ വിറ്റ
ഇന്ത്യൻ നിരത്തുകളടക്കി വാഴുന്ന മാരുതി സുസുക്കിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് ഓൾട്ടോയുടെ മൂന്നാം തലമുറ ഓഗസ്റ്റിലെത്തുമെന്ന് സൂചന. ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ലെങ്കിലും ഓഗസ്റ്റ് പാതിയോടെ നിരത്തിലെത്തുമെന്നാണ് സൂചന. അടിമുടി മാറ്റങ്ങളോടെയായിരിക്കും പുതിയ ഓൾട്ടോ എത്തുക. നിലവിലുള്ള വാഹനം 800 സിസി
ചെറു ഹാച്ച്ബാക്കുകളായ ഓൾട്ടോ, എസ് പ്രെസോ, വാഗൺ ആർ തുടങ്ങിയ കാറുകൾക്ക് മികച്ച ഓഫറുമായി മാരുതി സുസുക്കി. ഏകദേശം 44000 രൂപ വരെയാണ് ഇളവുകൾ നൽകുന്നത്. മാരുതി ഓൾട്ടോയ്ക്ക് 25000 രൂപ ക്യാഷ് ഡിസ്ക്കൗണ്ട്, 15000 രൂപ എക്സ്ചേഞ്ച് ഓഫർ, 4000 രൂപ കോർപ്പറേറ്റ് ഓഫർ എന്നിവ അടക്കമാണ് 44000 രൂപ വരെ ലഭിക്കുന്നത്.
ഫെറാറിയുടെ സൂപ്പർ കാർ കൊണ്ടുവന്നാലും എത്ര മൈലേജ് കിട്ടും എന്നൊരു ചോദ്യമുയരുന്ന നാടാണിത്. അതിലെ പരിഹാസത്തെ പോസിറ്റിവ് ആയി എടുക്കേണ്ട അവസ്ഥയാണ് വരാൻ പോകുന്നത്. ഇന്ധനക്ഷമത നമ്മുടെ പോക്കറ്റിനെ ഇത്രമാത്രം ബാധിച്ച മറ്റൊരു കാലമില്ല. ഇന്ധനവില ദിനംപ്രതിയെന്നോണം കൂടിക്കൊണ്ടിരിക്കുന്നു. ഫോസിൽ ഇന്ധനങ്ങളുടെ
കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ കാർ എന്ന പെരുമ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റിന്. വാർഷിക വിൽപന കണക്കെടുപ്പിൽ 16 വർഷമായി എൻട്രി ലവൽ ഹാച്ച്ബാക്കായ ഓൾട്ടോ തുടർന്നു വന്ന ആധിപത്യത്തിനാണ് ഇതോടെ വിരാമമായത്. 2020 - 21ൽ 1,72,671 യൂണിറ്റ്
ചെറുകാറായ ഓൾട്ടോയുടെ ജൈത്രയാത്ര രണ്ടു ദശാബ്ദം പൂർത്തിയാക്കുകയാണെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. ഇതുവരെ 40 ലക്ഷത്തിലേറെ യൂണിറ്റ് വിൽപന കൈവരിക്കാനും ഓൾട്ടോയ്ക്കായി.ഒതുക്കമുള്ളതും ആകർഷകവുമായ രൂപകൽപനയും അനായാസം കൈകാര്യം ചെയ്യാമെന്നതും ഉയർന്ന ഇന്ധനക്ഷമതയും മുന്തിയ സുരക്ഷയും സുഖയാത്രയും കുറഞ്ഞ
Results 1-10 of 15