Activate your premium subscription today
സ്ത്രീകൾക്കു മാത്രമല്ല ഇന്ന് പുരുഷനും സ്വർണമെന്നു പറഞ്ഞാൽ ജീവനായിരിക്കുന്നു. ദിനംപ്രതി വില കുതിച്ചു കയറുമ്പോൾ, നിക്ഷേപിക്കാൻ സ്വർണത്തെപ്പോലെ വിശ്വസിക്കാവുന്ന മറ്റൊന്നും ഇല്ലെന്നതാണ് കാരണം. എത്രയോ തലമുറകളായിരിക്കുന്നു, സ്വർണത്തിന്റെ ‘താരപദവിക്കു’ മാത്രം ഇതുവരെ ഇടിവു തട്ടിയിട്ടില്ല. നിക്ഷേപമായും ആഭരണമായും സൂക്ഷിക്കാവുന്ന ഒരേയൊരു വസ്തു. കാലമേറെ കഴിഞ്ഞിട്ടും സ്വർണാഭരണങ്ങൾ ഇപ്പോഴും സ്വീകരിക്കപ്പെടുന്നതിനു പിന്നിലെ കാരണങ്ങൾ പലതാണ്. സാധാരണയായി 22 കാരറ്റ് 916 സ്വർണാഭരണങ്ങളാണ് നിത്യജീവിതത്തിൽ നാം ഉപയോഗിച്ചു വരുന്നത്. ഇപ്പോഴത്തെ സ്വർണവില അനുസരിച്ച് 22 കാരറ്റിന്റെ ഒരു പവൻ സ്വർണം വാങ്ങാൻ ഏറ്റവും കുറഞ്ഞ പണിക്കൂലിയുൾപ്പടെ ഏകദേശം 68,000 രൂപയെങ്കിലും വേണ്ടിവരും. ആഭരണങ്ങളുടെ നിര്‍മാണ വൈദഗ്ധ്യം കൂടുന്നതിന് അനുസരിച്ചും ഹാൾമാർക്കിങ് ചാർജും ജിഎസ്ടിയും ഉൾപ്പെടെ കണക്കാക്കിയാൽ പിന്നെയും വിലകൂടും. ഈ അവസരത്തിലാണ് കുറഞ്ഞ ചെലവില്‍ ആഭരണം അണിയുന്നതിനെ കുറിച്ചുള്ള ചിന്ത ജനങ്ങൾക്കിടയിൽ വന്നത്. കാരറ്റ് പരിഗണിക്കാതെ സ്വർണാഭരണങ്ങൾ വാങ്ങുക എന്നതായി അവരുടെ ചിന്ത. ഇതുവരെ ശുദ്ധമായ സ്വർണം വാങ്ങിയിരുന്നവർ 18, 14 കാരറ്റ് ആഭരണം ചോദിച്ചു വാങ്ങാൻ തുടങ്ങി. വിവാഹത്തിനുൾപ്പെടെ ഇത്തരം ആഭരണങ്ങൾ ഉപയോഗിക്കുന്നത് പുത്തൻ ട്രെൻഡായി മാറിയത് ഇങ്ങനെയാണ്. 18, 14 കാരറ്റ് സ്വർണത്തിൽ തീർത്ത ആഭരണങ്ങൾ വാങ്ങുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? അൽപം ലാഭം കിട്ടുമെന്നു കരുതി ഇത്തരം ആഭരണങ്ങൾ വാങ്ങുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടോ? വിശദമായി അറിയാം.
കേരളത്തിൽ സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. നിലവിൽ രാജ്യാന്തര സ്വർണവില 2,560 നിലവാരത്തിലേക്ക് കൂപ്പുകുത്തിയത് കേരളത്തിലും വിലയിടിയാൻ വഴിവച്ചു. ഈമാസം ഇതുവരെ പവന് 4,000 രൂപയിലധികവും ഗ്രാമിന് 500 രൂപയിലധികവുമാണ് കുറഞ്ഞത്.
ആഭരണങ്ങൾ വെറുമൊരു ആഡംബര വസ്തു മാത്രമല്ല, അതൊരു വികാരമാണ് എന്നാണ് ജോസ് ആലുക്കാസ് എപ്പോഴും വിശ്വസിക്കുന്നത്. ജോസ് ആലുക്കാസ് 60 വർഷമായി നിരവധി നഗരങ്ങൾ, ഭാഷകൾ, സംസ്കാരങ്ങൾ, വിശ്വാസങ്ങൾ എന്നിവയിലുടനീളമുള്ള ആളുകളുമായി ഇടപഴകുകയും സഹകരിക്കുകയും ചെയ്യുന്നു. അവർക്ക് ഓരോരുത്തർക്കും ബ്രാൻഡുമായി പ്രത്യേക
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 10 രൂപ താഴ്ന്ന് വില 6,750 രൂപയായി. 80 രൂപ കുറഞ്ഞ് 54,000 രൂപയിലാണ് പവൻ. തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ നിന്നശേഷമാണ് ഇന്ന് വില കുറഞ്ഞത്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടവും ഡോളറിന്റെ മൂല്യക്കുതിപ്പും ഇന്ത്യയിലെ വിലയെയും
സ്വർണം വാങ്ങാൻ ശ്രമിക്കുന്നവർക്കും വ്യാപാരികൾക്കും ഒരുപോലെ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് വിപണിയിൽ നിലനിൽക്കുന്ന വ്യത്യസ്ത വില. കേരളത്തിൽ പോലും ഓരോ കടയിലും ചിലപ്പോൾ ഓരോ വിലയായിരിക്കും. ഇത് വിപണിയിലെ കിടമത്സരങ്ങൾക്കും വഴിവച്ചിരുന്നു. എന്നാൽ, ഇനി ആശങ്ക വേണ്ട. വിലയിലെ ഈ 'കൺഫ്യൂഷൻ' വൈകാതെ ഇല്ലാതായേക്കും.
സ്വർണം പവന് 53,000–54,000 രൂപ നിലവാര ത്തിലെത്തിയതോടെ വിവാഹത്തിനുൾപ്പെടെ സ്വർണം വാങ്ങാൻ തയാറെടുക്കുന്നവരുടെ ചങ്കിടിപ്പ് വർധിച്ചു. പലതവണ കണക്കുകൂട്ടി ഉറപ്പിച്ചുവച്ചതിലും എത്ര തുക അധികമായി നൽകേണ്ടിവരും എന്ന ആശങ്കയാണ് ഏവർക്കും. സ്വർണവിലയിൽ കൈപൊള്ളുന്ന ഈ അവസ്ഥയിലാണ് പുതുതരംഗമായി ഉയർന്നുവരുന്ന 18
2024 തുടക്കം മുതൽ സ്വർണവിലയിൽ വൻ കുതിപ്പാണ്. ഇപ്പോഴും സ്ഥിതി ഭിന്നമല്ല. ഇതിനിടയിലാണ് അക്ഷയതൃതീയ എത്തുന്നത്. അതുകൊണ്ടുതന്നെ ആ ദിവസം സ്വർണം വാങ്ങണോ എന്ന വലിയ ചോദ്യത്തിന് ഇത്തവണ പ്രസക്തിയും പ്രാധാന്യവും കൂടുതലാണ്. അക്ഷയതൃതീയ എന്ത്? സമ്പത്തിന്റെ, ഐശ്വര്യത്തിന്റെ ഉത്സവമാണ് അക്ഷയതൃതീയ എന്നു പറയാം.
ഫാഷൻ ട്രെൻഡിങ് ലിസ്റ്റിൽ മാത്രം ഇടം പിടിച്ചിരുന്ന 18 കാരറ്റ് സ്വർണ ആഭരണങ്ങൾ ഇപ്പോൾ വിവാഹ പർച്ചേസിംഗിൽ അടക്കം താരമായി മാറുകയാണ്. അനുദിനം വർധിച്ചു വരുന്ന സ്വർണ വിലയാണ് 22 കാരറ്റ് സ്വർണത്തെക്കാൾ 18 കാരറ്റിൽ നിർമിക്കുന്ന ആഭരണങ്ങളിലേക്ക് ആളുകൾ ചുവട് മാറ്റാനുള്ള പ്രധാന കാരണം. ഇതു വരെ 916 മാത്രം
സംസ്ഥാനത്ത് ദിവസങ്ങളായി റെക്കോർഡിട്ടു കൊണ്ടിരുന്ന സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 70 രൂപയും പവന് 500 രൂപയും ശനിയാഴ്ച കുറഞ്ഞു. ഇതോടെ ഗ്രാമിന് 6,650 രൂപയിലും പവന് 53,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 800 രൂപ വർധിച്ച് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 53,760 രൂപയിലാണ്
മുട്ടയുടെ പേരിൽ ആഴ്ചകളോളം നീണ്ട സംഘർഷം. അമേരിക്കയുടെ വ്യാവസായിക ചരിത്രത്തിലെ വലിയ സംഭവങ്ങളിലൊന്നായ കലിഫോർണിയ സ്വർണവേട്ടയുടെ കാലത്താണ് ഇതു സംഭവിച്ചത്. 18 ാം നൂറ്റാണ്ടിന്റെ പകുതി വരെ മെക്സിക്കൻ സർക്കാരിനു കീഴിലുള്ള ഒരു പ്രദേശമായിരുന്നു കലിഫോർണിയ. പറയത്തക്ക ജനസംഖ്യയോ വ്യവസായങ്ങളോ ഇല്ലാത്ത ഒരിടം.
Results 1-10 of 694