Activate your premium subscription today
ഹിന്ദുപുരാണമനുസരിച്ച് ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരാണ് ത്രിമൂർത്തികൾ. ഭൂമിയെ പ്രതിനിധീകരിക്കുന്ന ബ്രഹ്മാവ് എല്ലാ ജീവജാലങ്ങളുടെയും സ്രഷ്ടാവാണ്. വിഷ്ണു ജലത്തിന്റെ പ്രതിനിധിയും ജീവന്റെ സംരക്ഷകനുമാണ്. അഗ്നിയെ പ്രതിനിധീകരിക്കുന്ന ശിവനാകട്ടെ, തിന്മയെ നശിപ്പിക്കുന്ന ദൈവവും. സൃഷ്ടി, സ്ഥിതി, സംഹാരം
ദാരിദ്ര്യം തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ, ചെറുസംരംഭങ്ങൾക്കായി വായ്പ ലഭ്യമാക്കുന്ന മൈക്രോഫിനാൻസ് സംവിധാനം കുടുംബങ്ങളെ കടക്കെണിയിലേക്കു തള്ളിവിടുന്ന അവസ്ഥയാണ് ഇപ്പോൾ. ബംഗ്ലാദേശിലാണ് ആരംഭിച്ചതെങ്കിലും മൈക്രോ ഫിനാൻസ് മേഖല വളർച്ച പ്രാപിച്ചത് ഇന്ത്യയിലാണ്. നിലവിൽ രാജ്യത്തു നിയമസാധുതയുള്ള വായ്പാ
വിയർപ്പൊഴുക്കി സമ്പാദിക്കുന്ന പണം സുരക്ഷിതവും മികച്ചനേട്ടം നൽകുന്നതുമായ നിക്ഷേപപദ്ധതികളിലേക്ക് മാറ്റേണ്ടതിന്റെ പ്രാധാന്യം ഇന്ന് ഏവർക്കും അറിയാം. ഓഹരി, മ്യൂച്വൽഫണ്ട്, സ്വർണം, കടപ്പത്രം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ ‘പുത്തൻകാല’ നിക്ഷേപപദ്ധതികളിലേക്ക് ചിട്ടി, സ്ഥിരനിക്ഷേപം (എഫ്ഡി) തുടങ്ങിയ പരമ്പരാഗത രീതികളിൽ നിന്ന് ചുവടുമാറ്റുന്നവരും ഏറെ.
തിരുവനന്തപുരം∙ പ്രവർത്തനം തുടങ്ങി ഒന്നര വർഷമായിട്ടും കെ ഫോണിന്റെ ഇന്റർനെറ്റ് ബിൽ അടയ്ക്കാതെ സർക്കാർ. 85 സർക്കാർ വകുപ്പുകൾക്കായി 21 കോടിയുടെ ബിൽ അയച്ചിട്ടും ഇതുവരെ അടച്ചത് ഒരു കോടി മാത്രം. കെ ഫോണിന്റെ ബിൽ അടയ്ക്കേണ്ടതു സർക്കാരോ, വകുപ്പോ, സ്ഥാപനങ്ങളോ എന്നതിൽ തീരുമാനമെടുക്കാത്തതിനാലാണ് 20 കോടി രൂപയുടെ
നിക്ഷേപകരില്‍ നിന്ന് സമാഹരിക്കുന്ന പണം ഓഹരിക്കു പകരം കമ്പനി ബോണ്ടുകള്‍, ഗവണ്മെന്റ് കടപ്പത്രങ്ങള്‍, മറ്റ് സ്ഥിരനിക്ഷേപ മാര്‍ഗങ്ങള്‍ തുടങ്ങിയവയില്‍ നിക്ഷേപിക്കുകയും ഇവയില്‍ നിന്ന് ലഭിക്കുന്ന പലിശപോലുള്ള ഉറപ്പായ ലാഭം നിക്ഷേപകര്‍ക്ക് നല്‍കുകയും ചെയ്യുന്ന ഫണ്ടുകളാണ് ഡെറ്റ് ഫണ്ടുകള്‍. ഇന്‍കം ഫണ്ടുകള്‍,
കേരളത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ (2024-25) കടബാധ്യത 14,500 കോടി രൂപയായി. ഇന്നലെ (ജൂലൈ 30) റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സംവിധാനമായ ഇ-കുബേർ (E-Kuber) പോർട്ടൽ വഴി കടപ്പത്രങ്ങളിറക്കി 2,000 രൂപ കൂടി കടമെടുത്തതോടെയാണ് ഈ വർഷത്തെ ആകെ കടം 14,500 കോടി രൂപയിലെത്തിയത്. ഡിസംബറിനകം 21,253 കോടി രൂപ
നിങ്ങൾക്ക് സർക്കാരിനു പണം കടം നൽകാമെന്നും അതിൽനിന്നു വരുമാനം നേടാമെന്നും അറിയാമോ? ഇല്ലെങ്കിൽ അതു സാധ്യമാക്കുന്ന മ്യൂച്വൽഫണ്ടുകളാണ് ഗിൽറ്റ് ഫണ്ടുകൾ. അതായത്, നിങ്ങളുടെ നിക്ഷേപം സർക്കാർ ബോണ്ടുകളിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. റിസ്കെടുക്കാതെ ബാങ്ക് ഡിപ്പോസിറ്റി നെക്കാൾ അൽപം ഉയർന്ന റിട്ടേൺ നേടാനുള്ള
എജ്യു–ടെക് സ്ഥാപനമായ ബൈജൂസിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ വ്യക്തിപരമായ കടമെടുത്ത് സ്ഥാപകൻ ബൈജു രവീന്ദ്രൻ. മാർച്ചിലെ നൽകാൻ ബാക്കിയുണ്ടായിരുന്ന ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിൽ എത്തി. 25–30 കോടി രൂപയാണ് ശമ്പളച്ചെലവ്. അവകാശ ഓഹരി വിറ്റ് സമാഹരിച്ച 20 കോടി ഡോളർ നിയമവ്യവഹാരത്തെ തുടർന്ന് ബൈജൂസിന് ഉപയോഗിക്കാൻ സാധിക്കാത്തതിനാലാണ് കടം വാങ്ങി ശമ്പളം കൊടുക്കേണ്ടി വന്നത്.
ആഗോള സമ്പദ് വ്യവസ്ഥ മുൻപെങ്ങുമില്ലാത്ത തരം പ്രതിസന്ധികളെ നേരിടുകയാണ്. ഏറ്റവും ഒടുവിൽ അത് ഇസ്രായേൽ–പാലസ്തീൻ സംഘർഷത്തിൽ വരെ എത്തിനിൽക്കുന്നു. പലവിധ അസ്ഥിരതകൾക്കിടയിലും അദ്ഭുതകരമായ ചെറുത്തുനിൽപ്പ് 2023ൽ വിവിധ സമ്പദ്വ്യവസ്ഥകളിൽ പ്രകടമാണ്. മാന്ദ്യം പ്രവചിച്ചിട്ടും, പ്രതിരോധം തകരാതെ പിടിച്ചുനിൽക്കുന്ന
Results 1-9