Activate your premium subscription today
ന്യൂഡൽഹി ∙ വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്കു പണമടയ്ക്കാതെ ഒന്നര ലക്ഷം രൂപവരെ സൗജന്യ ചികിത്സ കേരളത്തിൽ 643 ആശുപത്രികളിൽ ലഭ്യമാകും. പൊതുറോഡുകളിൽ വാഹനാപകടങ്ങൾക്ക് ഇരയാകുന്നവർക്ക് അടിയന്തര കാഷ്ലെസ് ചികിത്സ ഉറപ്പാക്കുന്ന ‘കാഷ്ലെസ് ട്രീറ്റ്മെന്റ് ഓഫ് റോഡ് ആക്സിഡന്റ് വിക്ടിംസ് സ്കീം-2025’ നിലവിൽ വന്നതോടെ ഒന്നരലക്ഷം രൂപ വരെയോ 7 ദിവസം വരെയോ ചികിത്സ സൗജന്യമായിരിക്കും. സംസ്ഥാനത്ത് ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ആരോഗ്യ പദ്ധതിയിൽ (എബിപിഎവൈ) എംപാനൽ ചെയ്ത 643 ആശുപത്രികളിലാണ് സൗജന്യ ചികിത്സ ലഭ്യമാക്കുക.
തിരുവനന്തപുരം ∙ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അംഗങ്ങളായ 70 വയസ്സ് കഴിഞ്ഞവർക്കു സംസ്ഥാനത്തിന്റെ നിർദേശം ലഭിക്കാതെ ചികിത്സാ സൗജന്യം നൽകരുതെന്ന് എംപാനൽ ചെയ്ത ആശുപത്രികൾക്കു നിർദേശം. കേന്ദ്രത്തിന്റെ മാർഗനിർദേശവും ഫണ്ടിന്റെ വിശദാംശങ്ങളും സംസ്ഥാന ആരോഗ്യ വകുപ്പിന് ഇനിയും ലഭിച്ചിട്ടില്ല. സൗജന്യ ചികിത്സാ പദ്ധതിയുടെ ഭാഗമാകാൻ 70 കഴിഞ്ഞവർക്കു കേന്ദ്രത്തിന്റെ വെബ്സൈറ്റിൽ ഇപ്പോൾ റജിസ്റ്റർ ചെയ്യാം.
കോഴിക്കോട്∙ 69 വയസ്സ് പ്രായമുള്ള വനിതാ ഡോക്ടർ. എല്ലാ തിങ്കളാഴ്ചയും മുപ്പതിലധികം രോഗികളെ സൗജന്യമായി ചികിത്സിക്കും. ഇതിനായി 13 കിലോമീറ്റർ സ്വയം കാറോടിച്ചു വരും. കഴിഞ്ഞ 2 വർഷമായി ഡോ. പി.പി.ഗീതാകുമാരി യാത്ര ചെയ്യുന്നത് നന്മയുടെ വഴിയിലാണ്. വേങ്ങേരി അരാമയിൽ ഡോ. പി.പി.ഗീതാകുമാരി ആരോഗ്യവകുപ്പിലായിരുന്നു.
പുതിയ സർക്കാർ പൂർണ ബജറ്റ് അവതരിപ്പിച്ച ശേഷമുള്ള ആദ്യത്തെ മാസത്തിൽ ഒരുപിടി സാമ്പത്തിക മാറ്റങ്ങളാണ് ഓഹരി വ്യാപാരത്തിൽ തുടങ്ങി റിയൽ എസ്റ്റേറ്റ് നിയമങ്ങളിൽ വരെ ഉണ്ടായിരിക്കുന്നത്. ജൂലൈ 25 മുതൽ തന്നെ ഇതിലെ പല മാറ്റങ്ങളും നിലവിൽ വന്നിട്ടുണ്ട്. നികുതി, ബാങ്കിങ് ഫീസ്, നിക്ഷേപങ്ങൾ, മറ്റ് സേവനങ്ങൾ
60 വയസു കഴിഞ്ഞാല്‍ പിന്നെ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് ഒക്കെ കിട്ടാന്‍ നല്ല ബുദ്ധിമുട്ടാണ്. വയസ് കൂടുന്നതിനനുസരിച്ച് നല്ല ഇന്‍ഷുറന്‍സ് എടുത്തില്ലെങ്കില്‍ പിന്നെ ക്ലെയിം കിട്ടാന്‍ നമ്മള് ഓടേണ്ടിവരും. അതിനാല്‍ മുതിര്‍ന്ന പൗരന്മാര്ക്കുള്ള ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ ഇത് അറിഞ്ഞിരിക്കേണം പ്രായം
ബെംഗളൂരു ആസ്ഥാനമായുള്ള ഹോസ്പിറ്റൽ ശൃംഖലയായ നാരായണ ഹെൽത്തിൻ്റെ പുതിയ സംരംഭമായ നാരായണ ഹെൽത്ത് ഇൻഷുറൻസ് ലിമിറ്റഡ് (NHIL) ആദ്യത്തെ ഇൻഷുറൻസ് ഉൽപ്പന്നമായ 'അദിതി' പ്രഖ്യാപിച്ചു. ശസ്ത്രക്രിയകൾക്ക് ഒരു കോടി രൂപയും മറ്റ് ചികത്സകൾക്കായി 5 ലക്ഷം രൂപയും കവറേജ് നൽകും. നാരായണ ഹെൽത്ത് നെറ്റ്വർക്ക് ആശുപത്രികളിൽ
അസുഖങ്ങൾ വന്നാൽ പണം പോകുന്നത് അറിയില്ല എന്ന് എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമാണ്. എന്നാൽ ഇൻഷുറൻസ് ഉണ്ടായാൽ പോലും ചിലപ്പോൾ ക്യാഷ്ലെസ്സ് സൗകര്യം ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകാറുണ്ട്. ആശുപത്രിയിൽ അടച്ച തുക തിരിച്ചു ലഭിക്കാനായി ഇൻഷുറൻസ് ഓഫീസ് കയറി ഇറങ്ങേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. ഓരോ
ജനറൽ ഇൻഷുറൻസ് കൗൺസിൽ (ജിഐസി) "ക്യാഷ്ലെസ് എവരിവേർ" സംരംഭം ആരംഭിച്ചു. ഇതിൽ പോളിസി ഉടമയ്ക്ക് ചികിത്സയ്ക്കായി ഏത് ആശുപത്രിയും തിരഞ്ഞെടുക്കാം. കൂടാതെ, ഇൻഷുറൻസ് കമ്പനിയുടെ ശൃംഖലയുടെ ഭാഗമല്ലാത്ത ആശുപത്രികളിലേക്കും പണരഹിത സൗകര്യം വ്യാപിപ്പിക്കും. 'കാഷ് ലെസ്' സൗകര്യം സാധാരണക്കാരന് വലിയ
കേരളത്തില്‍ 2023 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള ആറു മാസക്കാലത്ത് സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷൂറന്‍സ് 314 കോടി രൂപയുടെ ക്ലെയിമുകള്‍ കാഷ്ലെസ് ആയി പരിഹരിച്ചു. ആകെ 349 കോടി രൂപയുടെ ക്ലെയിമുകള്‍ ആയിരുന്നു ഇക്കാലയളവില്‍ തീര്‍പ്പാക്കിയത്. ഇവയില്‍ 312 കോടി രൂപയുടെ ക്ലെയിമുകളും നെറ്റ്
ചികിൽസാ ചിലവ് റോക്കറ്റ് പോലെ കുതിക്കുന്നതിനാൽ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്ന പ്രവണത ഇപ്പോൾ കൂടുന്നുണ്ട്. എന്നാലോ എന്തെങ്കിലും അസുഖം അല്ലെങ്കിൽ അപകടം സംഭവിച്ച് കിടപ്പിലായാൽ പലപ്പോഴും ക്ലെയിമുകള്‍ കിട്ടാറുമില്ല.ഇങ്ങനെ ക്ലെയിം നിരസിക്കപ്പെടാറുള്ള ഒമ്പത് കാരണങ്ങളും അവയെ മറികടക്കാനുള്ള മാര്‍ഗങ്ങളും
Results 1-10 of 31