Activate your premium subscription today
വിൽപന സമ്മർദ്ദത്തിന്റെ പ്രതിഫലനത്തിൽ നിന്ന് രക്ഷനേടാൻ ഒട്ടുമിക്ക കേരള കമ്പനികൾക്കും കഴിഞ്ഞിട്ടില്ല. വിരലിലെണ്ണാവുന്ന മാത്രമാണ് പച്ചയിലുള്ളത്. കൊച്ചിൻ മിനറൽസ് (സിഎംആർഎൽ) 7.19%, കല്യാൺ ജ്വല്ലേഴ്സ് 6.9% എന്നിങ്ങനെ ഇടിഞ്ഞു.
അമേരിക്കൻ വിപണിയുടെ ഇന്നലത്തെ തകർച്ചക്ക് പിന്നാലെ ഇന്ന് മറ്റ് ഏഷ്യൻ വിപണികൾ തകർച്ചയോടെ തുടങ്ങിയപ്പോൾ നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വില്പന സമ്മർദ്ദത്തിൽ തകർന്നു. എന്നാൽ മികച്ച വിലകളിൽ വാങ്ങൽ വന്നതും, യൂറോപ്യൻ വിപണിയുടെ പോസിറ്റീവ് തുടക്കവും ഇന്ത്യൻ വിപണിക്കും തിരിച്ചു വരവ് നൽകി. 23746
2025ന്റെ ആദ്യ രണ്ട് ദിനങ്ങളിലും മുന്നേറ്റം നടത്തിയ ഇന്ത്യൻ വിപണി വെള്ളിയാഴ്ച ലാഭമെടുക്കലിൽ വീണ്ടും നഷ്ടം കുറിച്ചെങ്കിലും പുതുവർഷവാരം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വെള്ളിയാഴ്ച 24196 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ക്രമാനുഗതമായി വീണ് 24000 പോയിന്റിന് തൊട്ട് മുകളിൽ ക്ളോസ് ചെയ്തപ്പോൾ
2014ല്‍ പ്രധാനമന്ത്രി പദത്തിലേറിയത് മുതല്‍ പ്രശസ്തമാണ് നരേന്ദ്ര മോദിയുടെ നയതന്ത്ര നീക്കങ്ങള്‍. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഒരു പിശുക്കും കാണിച്ചിട്ടില്ല മോദി. ഒരുപോലെ അത് പൂച്ചെണ്ടുകള്‍ക്കും കല്ലേറുകള്‍ക്കും കാരണമായിട്ടുണ്ട്. പരിണമിച്ചുകൊണ്ടിരിക്കുന്ന പുതിയ ലോകക്രമത്തില്‍ തന്ത്രപരമായ
എണ്ണ ഇതര സാമ്പത്തിക പ്രവർത്തനങ്ങളുടെ പിൻബലത്തിൽ യുഎഇയുടെ ജിഡിപി വളർച്ചാ നിരക്ക് 2025ൽ 5 ശതമാനമായി ഉയരുമെന്ന് റിപ്പോർട്ട്.
ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി നവംബറിൽ നേരിട്ടത് 55% ഇടിവ്. 2022 ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന ഇറക്കുമതിയാണിത്. ഇന്ത്യയിലേക്ക് റഷ്യ കഴിഞ്ഞാൽ ഏറ്റവുമധികം എണ്ണ എത്തിക്കുന്നത് ഇറാക്ക് ആണ്.
ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഒഴുക്കിന്റെ ശക്തികൂട്ടാൻ കരാറുമായി ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ്. നിലവിൽ ഇന്ത്യയിലേക്ക് ഏറ്റവുമധികം എണ്ണവിതരണം ചെയ്യുന്ന രാജ്യമാണ് റഷ്യ.
ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളുടെ പിന്തുണയിൽ ഇന്നലെ പിടിച്ചു നിന്ന ഇന്ത്യൻ വിപണി ഇന്ന് നിഫ്റ്റി എഫ്&ഓ ക്ളോസിങ് ദിനത്തിൽ ഐടി സെക്ടറിന്റെ കുതിപ്പിന്റെ കൂടി പിന്തുണയിൽ മികച്ച ക്ളോസിങ് സ്വന്തമാക്കി. ടിസിഎസും, ഇൻഫോസിസും രണ്ട് ശതമാനത്തിൽ കൂടുതൽ മുന്നേറിയപ്പോൾ റിലയൻസ്, അദാനി, ഐസിഐസിഐ ബാങ്ക്, എൽ&ടി, അൾട്രാ
കൊച്ചി∙ ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. ഇന്നലെ 7 പൈസ കൂടി ഇടിഞ്ഞതോടെ മൂല്യം 84.75 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഡോളർ ഇൻഡക്സ് കരുത്താർജിക്കുന്നതാണു രൂപയുടെ ഇടിവിനു കാരണം. അസംസ്കൃത എണ്ണവില ഉയരുന്നതും രൂപയെ ദുർബലമാക്കുന്നുണ്ട്.ക്രൂഡ് വില ബാരലിന് 74.25 ഡോളറായാണ്
ന്യൂഡൽഹി∙ പെട്രോളിയം ഖനനവും മറ്റു ഖനനങ്ങളും വേർതിരിച്ചു കാണുന്നതടക്കമുള്ള നിർദേശങ്ങളടങ്ങിയ എണ്ണപ്പാട വികസന, നിയന്ത്രണ നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് സിങ് പുരി അവതരിപ്പിച്ച ബില്ലിനെ പ്രതിപക്ഷാംഗങ്ങൾ എതിർത്തു. കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതും ഖനനം നടത്തുന്നതും
Results 1-10 of 226