Activate your premium subscription today
ന്യൂഡൽഹി ∙ രാജഭരണക്കാലത്തിന്റെ 259 വർഷത്തെ ചരിത്രം പേറുന്ന 23.24 കാരറ്റ് നീല രത്നമായ ‘ഗോൽക്കോണ്ട ബ്ലു’ മേയ് 14ന് ജനീവയിൽ ക്രിസ്റ്റീസ് ലേലത്തിന് എത്തിക്കുന്നു. 430 കോടി വരെയാണ് വില പ്രതീക്ഷിക്കുന്നത്. പേർഷ്യൻ ഡിസൈനറായ ജാർ ഡിസൈൻ ചെയ്ത മോതിരത്തിലാണ് രത്നമുള്ളത്. തെലങ്കാനയിലെ ഗോൽക്കോണ്ട മൈനുകളിൽനിന്ന് ഖനനം ചെയ്തെടുത്ത രത്നം ഇൻഡോർ, ബറോഡ രാജാക്കന്മാരിലൂടെ കൈമാറിയാണ് നിലവിലെ ഉടമകളിലെത്തിയത്. ലോകത്തിലെ ഏറ്റവും അപൂർവമായ നീല രത്നങ്ങളിലൊന്നായാണ് ഇതു കണക്കാക്കപ്പെടുന്നത്.
ഒർലാൻഡോ∙ ഫ്ലോറിഡയിലും ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’! ആറു കോടി രൂപയിലധികം വില വരുന്ന കമ്മലുകൾ വിഴുങ്ങിയ കള്ളനെയും നോക്കി ഒർലാൻഡോ പൊലീസ് കാത്തിരുന്നത് രണ്ടാഴ്ചയ്ക്കു മുകളിൽ. ഫെബ്രുവരി 26നായിരുന്നു ടിഫാനി ആൻഡ് കമ്പനി എന്ന ജ്വല്ലറിയുടെ ഒർലാൻഡോയിലുള്ള കടയിൽ കയറിയ 32 വയസ്സുകാരനായ ജെയ്തൻ ഗിൽഡർ രണ്ടു ജോഡി വജ്രക്കമ്മൽ മോഷ്ടിച്ചത്
120 വർഷം പിന്നിട്ടിരിക്കുകയാണ് മനുഷ്യചരിത്രത്തിലെ ഒരു വലിയ കണ്ടെത്തൽ നടന്നിട്ട്. കള്ളിനൻ എന്ന വജ്രത്തിന്റെ കണ്ടെത്തലായിരുന്നു ഇത്. കണ്ടെത്തലിനെത്തുടർന്ന് 9 വജ്രങ്ങൾ കള്ളിനനിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു. ഇതിൽ ഏറ്റവും വലുപ്പമുള്ള കഷണം ‘ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക’ എന്ന പേരിൽ അറിയപ്പെട്ടു.106
ജോസ്കോ ജ്വല്ലേഴ്സ് ഒരാഴ്ച നീളുന്ന ഫൗണ്ടേഷൻ ഡേ സെലിബ്രേഷൻസ് ആഘോങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നു. അഞ്ച് കിലോ സ്വർണ സമ്മാനങ്ങളുമായി എല്ലാ ഷോറൂമുകളിലും ഡിസംബർ 8 മുതൽ 15 വരെയാണ് ഫൗണ്ടേഷൻ ഡേ ആഘോഷിക്കുന്നത്. ഉപയോക്താക്കൾക്കായി ഇതുവരെ ആരും നൽകാത്ത അത്രയും സ്വര്‍ണ സമ്മാനങ്ങളും ഓഫറുകളുമാണ് ഫൗണ്ടേഷൻ ഡേ
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ ആഭരണ വ്യാപാരമേളയായ കേരള ജെം ആൻഡ് ജ്വല്ലറി ഷോ (കെജിജെഎസ് 2024) അങ്കമാലി അഡ്ലക്സ് ഇൻ്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻ്ററിൽ ആരംഭിച്ചു. കല്യാണ്‍ ജ്വല്ലേഴ്സ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, ഭീമ ജ്വല്ലറി ഗ്രൂപ്പ് ചെയർമാനും മാനേജിംഗ്
കര്‍മം ചെയ്തുകൊണ്ടേയിരിക്കുക, അതിന്റെ ഉപോല്‍പ്പന്നമായി സകലതും നമ്മളിലേക്ക് വന്നുചേരും...നമ്മള് നിമിത്തമായി സമൂഹത്തിലേക്കും അത് പടരും...അടുത്തിടെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ പുള്‍മാനില്‍ നടന്ന ഒരു പരിപാടിക്കിടെ സാവ്ജി ധൊലാക്കിയ പറഞ്ഞതാണ്. ആരാണീ ധൊലാക്കിയ എന്നല്ലേ...പേര് മനസില്‍ എപ്പോഴും
ന്യൂഡൽഹി ∙ വജ്ര വ്യവസായ മേഖലയ്ക്കായി കേന്ദ്ര ഉപഭോക്തൃത സംരക്ഷണ അതോറിറ്റി ഉടൻ മാർഗരേഖ പുറത്തിറക്കും. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുള്ള വജ്ര വിൽപന തടയുകയാണ് ലക്ഷ്യം. ലേബലിങ്, സർട്ടിഫിക്കേഷൻ വ്യവസ്ഥകളും നിർദേശിക്കും. മാർഗരേഖ തയാറാക്കുന്നതിനായി ഈ മേഖലയിലെ പ്രമുഖരുമായി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം
ദുബായ് ∙ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം അബുദാബി മദീനത് സായിദിൽ പ്രവർത്തനം ആരംഭിച്ചു.
ഫ്രഞ്ച് രാജ്ഞി മാരി ആന്റോണെറ്റുമായി ബന്ധമുണ്ടെന്നു കരുതുന്ന പതിനെട്ടാം നൂറ്റാണ്ടിലെ നെക്ലസ് ലേലത്തിനെത്തുന്നു. 500 വജ്രങ്ങൾ പതിച്ച നെക്ലസ് പ്രമുഖ ഫൈൻ ആർട്ട് കമ്പനിയായ സോതെബീസ് ആണ് വിൽപനയ്ക്ക് എത്തിക്കുന്നത്. നെക്ലസിന് 24 കോടിയോളം രൂപയാണ് വിൽപനത്തുക പ്രതീക്ഷിക്കുന്നത്. ഈ നെക്ലസിനെ കുറിച്ച് ചില
Results 1-10 of 60