Activate your premium subscription today
മാരുതി സുസുക്കി (Maruti Suzuki) ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ജനുവരി-മാർച്ചിൽ നേടിയത് 3,911 കോടി രൂപയുടെ സംയോജിത ലാഭം (consolidated net profit). മുൻവർഷത്തെ സമാനപാദത്തിലെ 3,952 കോടി രൂപയേക്കാൾ ഒരു ശതമാനം കുറവാണിത്. അതേസമയം, നിരീക്ഷകർ പൊതുവേ പ്രതീക്ഷിച്ച 3,800 കോടി രൂപയേക്കാൾ മെച്ചപ്പെട്ട ലാഭം നേടാനായെന്നത് നേട്ടമായി.
കൊച്ചി ∙ സ്വർണ പണയ മേഖലയിലെ മുൻനിര ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ്, ഓഹരി ഉടമകൾക്ക് 26% ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 30 ദിവസത്തിനകം സെബിയുടെ നിയന്ത്രണ മാനദണ്ഡങ്ങൾക്ക് അനുസരിച്ചു ലാഭവിഹിതം നൽകും. ഓഹരികൾ ലിസ്റ്റ് ചെയ്ത 2011 മുതൽ എല്ലാ വർഷവും ലാഭവിഹിതം നൽകുന്ന കമ്പനി 10 രൂപ
വരുമാനത്തിലെ ‘സർപ്ലസ്’ (RBI surplus transfer) തുക എല്ലാക്കൊല്ലവും ‘കൈനീട്ടം’ നൽകി കേന്ദ്രസർക്കാരിന് സന്തോഷവും സാമ്പത്തികാശ്വാസവും സമ്മാനിക്കുന്ന റിസർവ് ബാങ്ക്, ഇക്കുറി കൈമാറുക എക്കാലത്തെയും റെക്കോർഡ് തുക. ചെലവുകൾ കഴിച്ചുള്ള വരുമാനത്തിലെ മിച്ചമാണ് (Revenue Surplus) കേന്ദ്രത്തിന് ലാഭവിഹിതമായി കൈമാറുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പൊതുമേഖലാ ലാഭവിഹിതത്തിൽ തുടർച്ചയായി ലക്ഷ്യം മറികടക്കാൻ കേന്ദ്രത്തിന് കഴിഞ്ഞു. സാമ്പത്തികമായി ഇതു കേന്ദ്രത്തിന് വൻ ആശ്വാസവുമാണ്. റിസർവ് ബാങ്കിൽ നിന്നും വമ്പൻ ലാഭവിഹിതം കേന്ദ്രത്തിന് ലഭിക്കാറുണ്ട്.
കേന്ദ്രസർക്കാരിന് റിസർവ് ബാങ്കിൽ (RBI Dividend) നിന്ന് ഈ വർഷവും ‘ബംപർ ലോട്ടറി’ (bumper payout) അടിച്ചേക്കും. നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ലാഭവിഹിതമായി രണ്ടുലക്ഷം രൂപയെങ്കിലും റിസർവ് ബാങ്ക് നൽകിയേക്കുമെന്ന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ വിലയിരുത്തുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ഈ വർഷവും കേന്ദ്രത്തെ കാത്തിരിക്കുന്നത് പ്രതീക്ഷകളെ മറികടക്കുന്ന ലാഭവിഹിതം. തുടർച്ചയായ രണ്ടാംവർഷവും ലാഭവിഹിതം 60,000 കോടി രൂപ ഭേദിക്കുമെന്നാണ് വിലയിരുത്തലുകൾ.
നാലു പതിറ്റാണ്ടിനപ്പുറം 1,500 രൂപ മുടക്കി നേടിയ ഏതാനും ഐടിസി ഓഹരികളിൽ നിന്ന് ആരംഭിച്ച നിക്ഷേപയാത്ര അധ്വാനമൊന്നും ഇല്ലാതെ 43 ലക്ഷത്തിന്റെ സമ്പത്തിലേക്കും ഒരു ലക്ഷത്തിന്റെ വാർഷിക വരുമാനത്തിലേക്കും എത്തിയ അനുഭവം വിവരിക്കുന്നു, സാം ചെങ്ങന്നൂർ എന്ന നിക്ഷേപകൻ സ്വന്തം വാക്കുകളിൽ. 42 വർഷങ്ങൾക്കപ്പുറം 1,500
നിർമല സീതാരാമൻ കഴിഞ്ഞമാസം അവതരിപ്പിച്ച ബജറ്റിലെ നികുതി നിർദേശമാണ് ഓഹരി ബൈബാക്ക് വീണ്ടും സജീവമാകാൻ വഴിവച്ചതെന്നാണ് വിലയിരുത്തൽ. ഈ മാസത്തെ സമാഹരണം കഴിഞ്ഞ 14 മാസത്തെ ഏറ്റവും ഉയർന്നതാണ്.
2024 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ അറ്റവരുമാനത്തിൽ 22 ശതമാനം വർധനവ് രേഖപ്പെടുത്തി. 2024 സാമ്പത്തിക വർഷത്തിൽ വായ്പാ വളർച്ച കൂടുതലാണെന്ന് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ വായ്പ ദാതാവിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 24
മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഓഹരികൾ 1.9 ശതമാനം വർധിച്ച് 284.2 കോടി രൂപയുടെ അറ്റാദായം നേടി. ഇന്ത്യൻ റെയിൽവേയുടെ ഇ-ടിക്കറ്റിംഗ്, കാറ്ററിംഗ് വിഭാഗം മാർച്ച് പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 19 ശതമാനം വർധിച്ച് 1,155 കോടി
Results 1-10 of 24