Activate your premium subscription today
യുഎസിന്റെ പുതിയ താരിഫ് നയത്തെ ന്യായീകരിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. താരിഫ് പ്രഖ്യാപനം അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമായെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ വിമർശകർക്കു മറുപടി പറഞ്ഞത്. ‘‘പണപ്പെരുപ്പം കുറഞ്ഞു. നൽകിയ വാഗ്ദാനങ്ങൾ പാലിച്ചു. യുഎസ് താരിഫ് പ്രഖ്യാപനത്തിനു പിന്നാലെ വിപണിയിലുണ്ടായ പ്രതിസന്ധിയും ആശങ്കകളും മറികടന്നു. പുതിയ താരിഫുകൾ അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്നുണ്ട്.
2025 – 26 സാമ്പത്തിക വർഷത്തിന് ഇന്നു തുടക്കമാകുമ്പോൾ ലോകമാകെ ഉറ്റുനോക്കുന്നത് ഇന്ത്യയിലേക്ക്. വർഷാവസാനത്തോടെ ലോക സമ്പദ്വ്യവസ്ഥയിൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയരുമെന്ന അനുമാനമാണു കാരണം. ഇന്ത്യയിലേതാണ് ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥ എന്നതാണ് അനുമാനത്തിന് അടിസ്ഥാനം. നിലവിൽ യുഎസ്, ചൈന, ജർമനി, ജപ്പാൻ എന്നിവയ്ക്കു പിന്നിലാണ് ഇന്ത്യ.
നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യയുടെ 90 ശതമാനത്തിനും ഇപ്പോഴും ആവശ്യമായ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വാങ്ങുന്നതിനുള്ള ക്രയശേഷി ഇല്ലെന്നാണ് വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ ബ്ലൂം വെഞ്ച്വേഴ്സിന്റെ ഒരു പഠനത്തില്‍ പറയുന്നത്. തീര്‍ച്ചയായും ഇത് നമ്മുടെ ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ട ഒരു
ന്യൂഡൽഹി∙ രണ്ടാം പാദത്തിലെ (ജൂലൈ–സെപ്റ്റംബർ) കനത്ത ഇടിവിനു ശേഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ തിരിച്ചുവരുന്നതിന്റെ സൂചന നൽകി മൂന്നാം പാദത്തിലെ കണക്കുകൾ. ഒക്ടോബർ–ഡിസംബറിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിരക്ക് 6.2 ശതമാനമാണ്. രണ്ടാം പാദത്തിൽ ഇത് 5.6 ശതമാനമായിരുന്നു. എന്നാൽ 2023ലെ മൂന്നാം പാദവുമായി താരതമ്യം
പ്രതിസന്ധികളുടെ പാതയിൽ നിന്ന് ഇന്ത്യയുടെ സമ്പദ്രംഗം (Indian economy) മെല്ലെ കരകയറുന്നതായി കേന്ദ്രത്തിന്റെ റിപ്പോർട്ട്. നടപ്പു സാമ്പത്തിക വർഷത്തെ (2024-25) മൂന്നാംപാദമായ ഒക്ടോബർ-ഡിസംബറിൽ മൊത്ത ആഭ്യന്തര ഉൽപാദന (India GDP Growth) വളർച്ചനിരക്ക് 6.2 ശതമാനമായി മെച്ചപ്പെട്ടെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം
സമ്പദ്വ്യവസ്ഥ മുന്നേറ്റത്തിന്റെ പാതയിലേക്കു പ്രവേശിച്ചതായി സാമ്പത്തിക വിദഗ്ധരുടെയും വിവിധ ഏജൻസികളുടെയും അനുമാനം. സാമ്പത്തിക വളർച്ച സംബന്ധിച്ച കണക്ക് നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് ഇന്നു പുറത്തു വിടാനിരിക്കെ ഇക്കഴിഞ്ഞ ഒക്ടോബർ – ഡിസംബർ കാലയളവിൽ ആഭ്യന്തര മൊത്ത ഉൽപാദനം (ജിഡിപി) 6.3 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ടാകും എന്നാണു പൊതുവായ നിരീക്ഷണം
നടപ്പുസാമ്പത്തികവർഷത്തിന്റെ രണ്ടാം പകുതിയിൽ (ഒക്ടോബർ–മാർച്ച്) രാജ്യത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെടുന്നുവെന്ന് റിസർവ് ബാങ്കിന്റെ ലേഖനം. രണ്ടാംപാദത്തിൽ (ജൂലൈ–സെപ്റ്റംബർ) സാമ്പത്തികവളർച്ചാനിരക്ക് 5.4 ശതമാനമായി ഇടിഞ്ഞിരുന്നു. 12 മാസങ്ങൾക്കിടയിലുള്ള (7 പാദങ്ങൾ) ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. എന്നാൽ മൂന്നാം പാദം (ഒക്ടോബർ–ഡിസംബർ) മുതൽ സാമ്പത്തികരംഗം മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.
ന്യൂഡൽഹി ∙ ഏപ്രിലിൽ തുടങ്ങുന്ന അടുത്ത സാമ്പത്തികവർഷം 6.7 ശതമാനമായിരിക്കും രാജ്യത്തിന്റെ വളർച്ചാനിരക്കെന്ന് ആർബിഐയുടെ അനുമാനം. കഴിഞ്ഞ ആഴ്ച കേന്ദ്രം പാർലമെന്റിൽ വച്ച സാമ്പത്തികസർവേ അനുസരിച്ച് 6.3-6.8% വരെയാണ് പ്രവചിച്ചത്. അടുത്ത സാമ്പത്തികവർഷം ഭേദപ്പെട്ട വളർച്ചയുണ്ടാകുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ.
പ്രത്യക്ഷ നികുതി ഇളവുകളിലൂടെ കേന്ദ്ര സർക്കാർ ഒരു വിഭാഗം ജനങ്ങളുടെ കൈയ്യിൽ മാത്രമാണ് കൂടുതൽ പണം നൽകിയത് എങ്കിൽ, മോണിറ്ററി പോളിസി തീരുമാനത്തിലൂടെ ഇന്ന് കേന്ദ്ര ബാങ്ക് എല്ലാ വിഭാഗം ജനങ്ങളുടെ കൈയ്യിലും പണ ലഭ്യത വർധിപ്പിച്ചു. നീണ്ട നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് റീപ്പോ നിരക്ക് 25 ബേസിസ് പോയിന്റ്
ഇന്‍ഷൂറന്‍സ് രംഗത്ത് നൂറു ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കാനുള്ള ബജറ്റിലെ പ്രഖ്യാപനം ഇന്ത്യന്‍ കമ്പനികളെ കൂടുതല്‍ മല്സരാധിഷ്ഠതമായി മുന്നേറാന്‍ പ്രേരിപ്പിക്കുമെന്നതിനൊപ്പം കൂടുതല്‍ പണം വിപണിയിലെത്താനും വഴിയൊരുക്കും. നൂറു ശതമാനം എഫ്ഡിഐ അനുവദിക്കുന്ന പ്രഖ്യാപനത്തിന് ഒപ്പം ലഭിക്കുന്ന പ്രീമിയം
Results 1-10 of 118