Activate your premium subscription today
അറിയപ്പെടുന്ന ഓഹരി വിരോധിയായ സുഹൃത്ത് പത്രം എടുത്ത് മുമ്പിലേക്കിട്ടു. 'കണ്ടോ ഞാന്‍ പറഞ്ഞപ്പോള്‍ വിശ്വാസമായില്ല. ഇപ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ച് തന്നെയാ പറഞ്ഞിരിക്കുന്നേ.' ഞാനൊക്കെ ആരാ എന്ന ഭാവത്തില്‍ അവന് ഒന്ന് ഞെളിഞ്ഞിരുന്നു. ഞാന്‍ പത്രമെടുത്ത് നോക്കി. നിക്ഷേപകരെ തട്ടിപ്പില്‍ പെടാതിരിക്കാനുള്ള
സാമ്പത്തികം നന്നായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ് എന്ന് എല്ലാവർക്കുമറിയാം. സാമ്പത്തിക സാക്ഷരതയുള്ളവർ കൂടുതൽ നന്നായി പണം വളർത്തുന്നതിന്റ്റെ ഉദാഹരണങ്ങളും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ സാങ്കേതിക വിദ്യ അതിവേഗം വളരുന്ന ഈ കാലഘട്ടത്തിൽ സാമ്പത്തിക സാക്ഷരത മാത്രം മതിയോ? 'ഫിനാൻഷ്യൽ ഇൻ്റലിജൻസ് ' കൂടി നമുക്ക്
ഒറ്റക്കല്ലേ എന്തു നോക്കാന്‍? ചെലവും കുറവായിരിക്കുമല്ലോ. ഒറ്റക്ക് ജീവിതം നയിക്കുന്ന സ്ത്രീകള്‍ പലപ്പോഴും കേള്‍ക്കുന്ന ചോദ്യമാണിത്. ഒറ്റക്ക് ജീവിതം നയിക്കുന്ന വനിതകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ ചോദ്യവും കൂടുതലായി ഉയരും. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? ആരേയും ആശ്രയിക്കാതെ ഒറ്റക്കു
കെവൈസി(Know Your Customer), അല്ലെങ്കിൽ ഇടപാടുകാരനെ അറിയുക എന്നത് ഒരു പൊല്ലാപ്പായാണ് പലപ്പോഴും ഇടപാടുകാർക്ക് അനുഭവപ്പെടുന്നത്. കൊടുത്ത രേഖകൾ പോരാ, ശരിയല്ല എന്നിങ്ങനെ നൂലാമാലകൾ. അക്കൗണ്ടുകൾ ബാങ്കിൽ ചെന്നാൽ ഉടനെ തുറന്ന് കിട്ടില്ല. പഴയ രീതിയിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയവർ, മുതിർന്ന പൗരൻമാർ എന്നിവരെല്ലാം
വീട്ടില്‍ സൂക്ഷിച്ചാല്‍ കളവു പോയാലോ എന്ന പേടിയിലാണ് പലരും സ്വര്‍ണം ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്നത്. ഒരു രീതിയിലും നഷ്ടപ്പെടില്ല എന്ന ഉറപ്പും, മനഃസമാധാനവും ഉള്ളതുകൊണ്ടാണ് വര്‍ഷാവര്‍ഷം പണം കൊടുത്ത് ലോക്കര്‍ എഗ്രിമെന്റ് പുതുക്കുന്നതും. എന്നാല്‍ ഇങ്ങിനെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം കളവു പോകുമോ?
ജോലിയുണ്ട്, പക്ഷേ, വലിയ സമ്പാദ്യം ഉണ്ടാക്കാൻ പറ്റുന്ന ജോലിയല്ല, പെൻഷനും ഉണ്ടാകില്ല. അല്ലെങ്കിൽ പെൻഷനുണ്ടെങ്കിലും പ്രായമാകുമ്പോഴുള്ള ചെലവുകൾ താങ്ങാൻ കഴിയില്ല. എന്തു ചെയ്യും? അരിഷ്ടിച്ചു ജീവിച്ചിട്ടു കിട്ടുന്ന കാശു മുഴുവൻ സമ്പാദിച്ചാലും കാര്യമില്ല. ഈ പ്രശ്നം പരിഹരിക്കാൻ പണ്ടുമുതൽതന്നെ സാധാരണക്കാർ
ഏതൊരു പാവപ്പെട്ടവനും അതിസമ്പന്നനാകാം. അതിസമ്പന്നനായി തന്നെ മരിക്കാം. ക്ഷമ വേണമെന്ന് മാത്രം; അച്ചടക്കവും. ജീവിതത്തിൽ ഇതുരണ്ടുമില്ലെങ്കിൽ ‘പാവപ്പെട്ടവനായി’ മരിക്കാനാകും വിധി! രൂപ വെങ്കട്കൃഷ്ണന്റെ വാക്കുകൾക്ക് കടുപ്പമുണ്ടാകാം. എന്നാൽ, അതാണ് സത്യമെന്ന് കാലം തെളിയിക്കുന്നു. നമ്മൾ ഒരു തൈ നട്ട്, അതുപിന്നെ ചെടിയായി, മരമായി നമുക്ക് കായും ഫലവുമൊക്കെ തരുന്നതുപോലെ. അങ്ങനെയെങ്കിൽ ആഗ്രഹിച്ചതുപോലെ സമ്പന്നനായി ജീവിക്കാം, മരിക്കാം. പ്രമുഖ മ്യൂച്വൽഫണ്ട് ഡിസ്ട്രിബ്യൂട്ടർമാരായ സാപിയന്റ് വെൽത്തിന്റെ ഡയറക്ടറാണ് കേരളത്തിൽ വേരുകളുള്ള രൂപ വെങ്കട്കൃഷ്ണൻ. പാലക്കാട് നെന്മാറയിലാണ് കുടുംബവീട്. രൂപ വളർന്നതും പഠിച്ചതും അഹമ്മദാബാദിൽ. ഇപ്പോൾ ഭർത്താവിനൊപ്പം മുംബൈയിൽ താമസം. അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി) റജിസ്ട്രേഷനുള്ള മ്യൂച്വൽഫണ്ട് ഡിസ്ട്രിബ്യൂട്ടർമാരാണ് സാപിയന്റ് വെൽത്ത്. ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) റജിസ്ട്രേഷനുള്ള നിക്ഷേപ ഉപദേഷ്ടാക്കളുമാണ് (ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ). കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായുള്ള തന്റെ പ്രവർത്തനത്തിലൂടെ ഇതിനകം ഒട്ടേറെ മിഡിൽ-ക്ലാസ് വ്യക്തികളെ അതിസമ്പന്നരാക്കാൻ (എച്ച്എൻഐ) രൂപ വെങ്കട്കൃഷ്ണന്‍ സാധിച്ചു. ഓരോ വ്യക്തിയും ജീവിതത്തിൽ പുലർത്തേണ്ട സാമ്പത്തിക അച്ചടക്കം, നിക്ഷേപതത്വം എന്നിവയെക്കുറിച്ച് രൂപ വെങ്കട്കൃഷ്ണൻ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ മനസ്സുതുറക്കുന്നു.
സാധനം വാങ്ങി നേരിട്ട് പണം നല്കുന്ന ശീലം നമ്മള് മറന്നു തുടങ്ങി.ഇന്ന് ഓണ്‍ലൈന്‍ പേയ്മെന്റുകളുടെ കാലമാണ്. ഒരു ചായ കുടിച്ചാലും ക്യൂ ആര് കോഡ് സ്കാന്‍ ചെയ്താണ് പണം നല്‍കുന്നത്. എന്നാല്‍ വ്യാപാരികളുടെ പരാതി പണം കൃത്യമായി അക്കൗണ്ടില്‍ എത്തുന്നില്ലെന്നാണ്. പണം നല്‍കുന്നതിലും തട്ടിപ്പ് നടക്കുന്നുവെന്ന്
നിക്ഷേപകരുടെ സെക്യൂരിറ്റികൾ അവരുടെ ഡീമാറ്റ് അക്കൗണ്ടുകളിലേക്ക് നേരിട്ട് പോകണമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിർദ്ദേശിച്ചു. നിലവിൽ, ക്ലിയറിംഗ് കോർപ്പറേഷൻ ബ്രോക്കറുടെ പൂൾ അക്കൗണ്ടിലേക്ക് സെക്യൂരിറ്റികളുടെ പേഔട്ട് ക്രെഡിറ്റ് ചെയ്യുന്നു. അതിനു ശേഷമാണ് ഉപഭോക്താവിന്റെ
Results 1-10 of 28