Activate your premium subscription today
അതിവേഗം വളരുകയാണ് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ. പൂച്ചട്ടി മുതൽ വീടുവരെ ഉടനടി ‘അച്ചടിച്ച്’ വാങ്ങാവുന്ന സ്ഥിതിയിലേക്കു സാങ്കേതികവിദ്യ മുന്നേറിയിരിക്കുന്നു. നമ്മുടെ നാട്ടിൽ അത്ര പരിചിതമായിട്ടില്ലെങ്കിലും, വിവിധ മേഖലകളിൽ, വിശേഷിച്ചും ഭക്ഷ്യസംസ്കരണം, ആരോഗ്യ സംരക്ഷണം എന്നിവയിൽ ത്രീഡി സാങ്കേതികവിദ്യ
കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബിസിനസ് തന്ത്രത്തിന്റെയും കഥയുണ്ട് കാറ്റിന് ഏലക്കായുടെ സുഗന്ധമുള്ള ഇടുക്കിയിലെ പട്ടണങ്ങളിലൊന്നായ രാജാക്കാട്ടെ ഈസ്റ്റ് ലാൻഡ് ഇൻഡസ്ട്രീസിനും. ഒരു സാധാരണ കർഷകനിൽനിന്ന് കരോട്ടുകിഴക്കേൽ ബേബി മാത്യു എന്ന സംരംഭകൻ ജനിച്ചത് അത്ര എളുപ്പമുള്ള വഴികളിൽകൂടി
‘‘സംശയമില്ല, മികച്ച ആശയം തന്നെ, എന്നാലത് എത്രത്തോളം മുന്നേറുമെന്നു കാത്തിരുന്നു കാണേണ്ടി വരും’’, കേരളാഗ്രോയെ സംബന്ധിച്ചുള്ള സംസ്ഥാനത്തെ മിക്ക കര്‍ഷകരുടെയും ആദ്യ പ്രതികരണം ഇങ്ങനെ. പ്രതീക്ഷയും ആശങ്കയും ഒരേ വരിയില്‍ ഒരുമിച്ചു ചേരുന്ന ഈ പ്രതികരണങ്ങളെ എത്രമാത്രം ഗൗരവമായി കാണാന്‍ കൃഷിവകുപ്പു തയാറാകും
ആറര പതിറ്റാണ്ടായി ഭക്ഷ്യോൽപ്പന്ന രംഗത്തെ അനിവാര്യ സാന്നിധ്യമായ ഡബിൾ ഹോഴ്സിന്റെ വിജയരഹസ്യം വളരെ ലളിതമാണ് നല്ല ഉൽപ്പന്നം താങ്ങാവുന്ന വിലയിൽ ഉപഭോക്താവിന്റെ മാറുന്ന താൽപ്പര്യങ്ങൾക്കനുസരിച്ച് നൽകുക മറ്റെല്ലാ മേഖലകളിലും എന്ന പോലെ കേരളീയ ഭക്ഷണത്തിന്റെ കാര്യത്തിലും അതിവേഗം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.
കേരളാഗ്രോ ഉൽപന്നങ്ങളുടെ ആദ്യ പട്ടികയിൽത്തന്നെ ഇടം പിടിച്ച സംരംഭമാണ് കൊല്ലം കരുനാഗപ്പള്ളി കല്ലേലിഭാഗത്തുള്ള ഭാഗ്യശ്രീ ഓർഗാനിക്സ്. സസ്യശാസ്ത്രത്തിൽ ബിരുദമുള്ള ഭാഗ്യശ്രീക്ക് കോവിഡ് കാലത്തിനു മുൻപുവരെ എഴുത്തും സിനിമയുമൊക്കെയായിരുന്നു പ്രിയം. കോവിഡ് കാലത്ത് ആരോഗ്യ ഭക്ഷണത്തെക്കുറിച്ച് കൂടുതൽ
‘‘കമ്പനി രൂപീകരിക്കുന്നതിനും മുൻപുള്ള കാലങ്ങളിൽ ഞങ്ങൾ ഒരുപാട് ചൂഷണം നേരിട്ടിട്ടുണ്ട്. പണിയെടുത്തുണ്ടാക്കുന്ന കാപ്പിക്കുരുവിനും കാടുകയറി ശേഖരിക്കുന്ന കുറുന്തേനിനുമെല്ലാം പുറത്തുനിന്നെത്തുന്ന കച്ചവടക്കാരാണ് വില നിശ്ചയിച്ചിരുന്നത്. കമ്പനി വന്നപ്പോൾ മാറ്റമുണ്ടായി. കൃഷിക്കാരിൽനിന്ന് കമ്പനി
വാഴക്കൃഷിയുടെ നാടാണ് തിരുച്ചിറപ്പള്ളിക്കടുത്തുള്ള തൊട്ടിയം. വഴിനീളെയുണ്ട് വാഴപ്പഴ വിൽപന. പൂവനും കർപ്പൂരവള്ളിയും വിരൂപാക്ഷിയും എലക്കിയുമെല്ലാം കണ്ണിനിമ്പം പകർന്ന് കടകളിൽ ഞാന്നുകിടക്കുന്നു. കാവേരിനദിയുടെ തീരപ്രദേശമായ തൊട്ടിയത്തെ എക്കൽ മണ്ണിൽ ഏറ്റവും സമൃദ്ധമായി വളരുന്നതും വിളയുന്നതും വാഴ തന്നെ.
കഠിനാധ്വാനികളായ കർഷകരുടെ നാടാണ് എറണാകുളം ജില്ലയുടെ കിഴക്കൻ മലയോരം. പശ്ചിമഘട്ട മലനിരയുടെ ഈ താഴ്വാരഭൂമിയിൽ വിളയുന്ന വാഴപ്പഴത്തിനും പൈനാപ്പിളിനും സുഗന്ധവിളകൾക്കുമെല്ലാം സവിശേഷമായ രുചിയും ഗുണവുമുണ്ട്. ഈ രുചിപ്പെരുമ നാട്ടിലും മറുനാട്ടിലുമെത്തിക്കുകയാണ് തട്ടേക്കാട് കർഷക കമ്പനി. പക്ഷിസങ്കേതത്തിന്റെ പേരിൽ
തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുടയ്ക്കടുത്ത് കാറളം പൊറത്തൂർ വീട്ടിൽ ഫ്രാൻസി ജോഷിമോൻ ഭക്ഷ്യ സംരംഭകയാകാൻ തീരുമാനിച്ചത് 6 വർഷം മുൻപ്. പിതാവ് കാൻസർ ബാധിതനായപ്പോൾ അദ്ദേഹത്തിന് ആശ്വാസം നൽകുന്ന ഭക്ഷ്യവിഭവങ്ങൾക്കായി അന്വേഷണം തുടങ്ങി. ചക്കപ്പൊടി ഉൾപ്പെടെയുള്ള നാടൻ വിഭവങ്ങളുടെ ആരോഗ്യമൂല്യം മനസ്സിലാക്കുന്നത്
തിരുവനന്തപുരം വർക്കല ചെമ്മരുതി പടിഞ്ഞാറ്റതിൽ വീട്ടിലെ സഹോദരിമാരായ സുജയുടെയും സിംജയുടെയും പക്കൽ വർഷം മുഴുവൻ നല്ല തേൻകിനിയും വരിക്കച്ചുളകൾ സ്റ്റോക്കുണ്ട്! വീട്ടിലെ വരിക്കപ്ലാവിൽ വിളയുന്ന ഒരു ചക്കപോലും പാഴാക്കാതെ പഴുപ്പിച്ചു ചുളകളാക്കി ശീതീകരിച്ചാണ് ഇവർ വർഷം മുഴുവൻ ചക്കവിഭവങ്ങൾ തയാറാക്കുന്നത്. സീസണിൽ
Results 1-10 of 69