Activate your premium subscription today
ന്യൂഡൽഹി∙ നടപ്പുസാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 6.3 ശതമാനമായിരിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണവിഭാഗത്തിന്റെ അനുമാനം. കഴിഞ്ഞ ദിവസം സർക്കാർ മുന്നോട്ടുവച്ച അനുമാനമായ 6.4 ശതമാനത്തിലും താഴെയാണിത്.നടപ്പു സാമ്പത്തിക വർഷത്തെ (2024–25) ഇന്ത്യയുടെ സാമ്പത്തിക വളർച്ചനിരക്ക് കഴിഞ്ഞ 4
ഇന്ത്യയുടെ സമ്പദ്രംഗത്ത് നിന്ന് പ്രതിസന്ധികൾ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി, നടപ്പുവർഷത്തെ ജിഡിപി വളർച്ചനിരക്ക് സംബന്ധിച്ച ആദ്യ അനുമാനക്കണക്കുകൾ കേന്ദ്രം പുറത്തുവിട്ടു. ജൂലൈ-സെപ്റ്റംബർപാദത്തിൽ 7 ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും മോശം വളർച്ചയായ 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു.
കൊച്ചി∙ സമ്പദ്വ്യവസ്ഥയ്ക്ക് ഇതു ശുഭപ്രതീക്ഷകളുടെ പുതുവർഷം. വിവിധ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള ഡിമാൻഡിൽ സാരമായ വർധനയ്ക്കു സാധ്യത സൂചിപ്പിക്കുന്ന കണക്കുകളാണു പ്രതീക്ഷകൾക്ക് അടിസ്ഥാനം.‘ഹൈ ഫ്രീക്വൻസി ഡേറ്റ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ കണക്കുകൾക്കു പുറമേ സാമ്പത്തിക വളർച്ച, പണപ്പെരുപ്പം
അടുത്ത രണ്ട് വ്യാപാര ദിനങ്ങളോടെ 2024 അവസാനിക്കുമ്പോൾ ഇന്ത്യൻ വിപണിയുടെ വാർഷികനേട്ടം പത്ത് ശതമാനത്തിനടുത്ത് മാത്രമായി ചുരുങ്ങി. ആദ്യ മൂന്ന് പാദങ്ങളിൽ പൊതുതെരഞ്ഞെടുപ്പും, തെരെഞ്ഞെടുപ്പ് ഫലങ്ങളും മികച്ച പിന്തുണ നൽകിയതിനെ തുടർന്ന് മുന്നേറിയ ഇന്ത്യൻ വിപണിക്ക് പിന്നീട് ചൈനീസ്-അമേരിക്കൻ വിപണികൾ കളം
സാമ്പത്തിക ശാസ്ത്രജ്ഞൻ, അക്കാദമിക് വിദഗ്ധൻ, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലെല്ലാം അതിപ്രശസ്തനായ ഡോ. മൻമോഹൻ സിങ് ഇന്ത്യയുടെ 13–ാമത്തെ പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹത്തെ പലതരത്തിൽ വിലയിരുത്താൻ കഴിയുമെങ്കിലും ചരിത്രത്തിൽ കൂടുതലറിയപ്പെടുക ഇന്ത്യൻ സമ്പദ്ഘടനയുടെ ദിശ മാറ്റിയ ഭരണാധികാരിയും
എണ്ണ ഇതര സാമ്പത്തിക പ്രവർത്തനങ്ങളുടെ പിൻബലത്തിൽ യുഎഇയുടെ ജിഡിപി വളർച്ചാ നിരക്ക് 2025ൽ 5 ശതമാനമായി ഉയരുമെന്ന് റിപ്പോർട്ട്.
രാജ്യാന്തര ഘടകങ്ങൾക്കൊപ്പം ആർബിഐ നയപ്രതീക്ഷകളും, വിദേശഫണ്ടുകളുടെ പിന്തുണയും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിക്ക് മികച്ച മുന്നേറ്റം നൽകി. രണ്ട് മാസങ്ങൾ നീണ്ട വിൽപന സമ്മർദ്ധത്തിന് ശേഷം കഴിഞ്ഞ ആഴ്ചയിലെ മൂന്ന് ദിവസവും വിദേശ ഫണ്ടുകളുടെ തിരിച്ചു വരവ് വിപണിയുടെ തിരിച്ചുവരവിന് പിന്തുണ നൽകി. മുൻ ആഴ്ചയിൽ 24131
ന്യൂഡൽഹി∙ തുടർച്ചയായി പതിനൊന്നാം തവണയും പലിശനിരക്ക് കുറയ്ക്കാതെ റിസർവ് ബാങ്ക്. 6.5% എന്ന റീപ്പോ നിരക്ക് ഇക്കുറിയും മാറ്റാത്തതിനാൽ 2 മാസത്തേക്കു കൂടി ഭവന,വാഹന,വ്യക്തിഗത വായ്പകളുടെ പലിശ നിലവിലെ നിരക്കിൽ തുടരും. കനത്ത സാമ്പത്തിക വളർച്ചാ ഇടിവിനെത്തുടർന്ന് റിസർവ് ബാങ്ക് പലിശ കുറയ്ക്കണമെന്ന് കേന്ദ്ര
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ തുടരുകയാണ് ഇന്ത്യ. അതില്‍ സംശയമില്ല. അതേസമയം മൊത്തം ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചയില്‍ വന്‍പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായ ഇന്ത്യ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഏഴ്
ജിഡിപി കൂപ്പുകുത്തിയാൽ അത് സാധാരണക്കാരെ എങ്ങനെയാണ് ബാധിക്കുക? ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) നടപ്പു സാമ്പത്തിക വർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ ഏതാണ്ട് രണ്ടുവർഷത്തെ താഴ്ചയായ 5.4 ശതമാനത്തിലേക്ക് ഇടിഞ്ഞതിൽ സാധാരണക്കാർ ആശങ്കപ്പെടേണ്ടതുണ്ടോ? ഉൽപാദനവും സേവനവുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തിക പ്രവർത്തനങ്ങളുടെ മൂല്യമാണ് ജിഡിപി. ഇതിന്റെ വളർച്ചയെ ജിഡിപി വളർച്ചാനിരക്കെന്നും വിശേഷിപ്പിക്കുന്നു! കോവിഡിന് മുമ്പുള്ള വർഷങ്ങളിൽ ശരാശരി 7-8 ശതമാനം വളർന്നിരുന്നു ഇന്ത്യ. കോവിഡിന് തൊട്ടുമുമ്പ് പക്ഷേ മാന്ദ്യത്തിലേക്ക് വീണു. അങ്ങനെയിരിക്കേ ഇരുട്ടടിയായായിരുന്നു മഹാമാരിയുടെ രംഗപ്രവേശം. വെറും 2.9% ആയിരുന്നു കോവിഡ് വരുംമുമ്പ് 2019-20 ജനുവരി-മാർച്ചിലെ വളർച്ച. കോവിഡും ലോക്ക്ഡൗണും നിറഞ്ഞ 2020-21 ഏപ്രിൽ-ജൂണിൽ നെഗറ്റീവ് 23.4 ശതമാനത്തിലേക്ക് വളർച്ച നിലംപൊത്തി. പ്രതിസന്ധിക്ക് അയവുവന്നപ്പോൾ പിന്നീട് മെല്ലെ കരയറ്റം കണ്ടു. 2021-22 ഏപ്രിൽ-ജൂണിൽ ഇന്ത്യ 22.6 ശതമാനം വളർന്നു. ആ ‘വലിയ’ വളർച്ച പക്ഷേ, ആരെയും അമ്പരപ്പിച്ചില്ല. കാരണം, മഹാമാരിയുടെ കാലവുമായി താരതമ്യം ചെയ്തപ്പോൾ വളർച്ചാ ‘സംഖ്യ’ വലുതായി തോന്നിയെന്നേയുള്ളൂ.
Results 1-10 of 162