Activate your premium subscription today
സംസ്ഥാനത്ത് സ്വർണവില വർധന തുടരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 വർധിച്ച് ഗ്രാമിന് 7,300 രൂപയിലും പവന് 58,400 രൂപയിലുമെത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 7,285 പവന് 58,280 രൂപയിലുമാണ് ഇന്നലെ വ്യാപാരം
ദുബായ് ∙ ഒരിടവേളയ്ക്കു ശേഷം സ്വർണവില വീണ്ടും മുകളിലേക്ക്. 22 കാരറ്റ് സ്വർണം ഗ്രാമിന്റെ വില വീണ്ടും 300 ദിർഹം കടന്നു. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഗ്രാമിന് 300.5 ദിർഹമാണ് വില.
വീണ്ടും വർധിച്ച് സംസ്ഥാനത്തെ സ്വർണ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വെള്ളിയാഴ്ചയും വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 7,285 പവന് 58,280 രൂപയും രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ച് ഗ്രാമിന് 7260 രൂപയിലും പവന് 58,080രൂപയിലുമാണ്
സംസ്ഥാനത്ത് വീണ്ടും സ്വർണവില വർദ്ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം തുടരുന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ച് ഗ്രാമിന് 7260 രൂപയിലും പവന് 58,080രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 7225 രൂപയിലും പവന് 57,800 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
കൊച്ചി∙ സ്വർണം ഗ്രാമിന് ഇന്നലെ 80 രൂപ വർധിച്ച് 7260 രൂപയും പവന് 640 രൂപ വർധിച്ച് 58080 രൂപയായി. മൂന്നാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ് സ്വർണവില വീണ്ടും പവന് 58,000 രൂപയ്ക്കു മുകളിലെത്തുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഗ്രാമിന് 150 രൂപയും പവന് 1200 രൂപയാണ് വർധിച്ചത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 65 രൂപ
പുതുവർഷത്തിലെ ആദ്യ മൂന്ന് ദിനങ്ങളിൽ വൻ മുന്നേറ്റം നടത്തിയ രാജ്യാന്തര, ആഭ്യന്തര സ്വർണവിലകൾ ഇന്ന് നഷ്ടത്തിലേക്ക് തകിടംമറിഞ്ഞു. മൂന്ന് ദിവസത്തിനിടെ ഗ്രാമിന് 150 രൂപയും പവന് 1,200 രൂപയും കൂടിയശേഷമാണ് ഈ വിലയിറക്കം.
ആഭരണപ്രിയരെയും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും ആശങ്കയിലാക്കി വീണ്ടും സ്വർണവില കുതിപ്പ്. ഈ വിലയ്ക്ക് പുറമേ 3% ജിഎസ്ടി, 54.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയും കൊടുത്താലേ സംസ്ഥാനത്ത് സ്വർണാഭരണം വാങ്ങാനാകൂ.
പുതുവർഷ പിറവിദിനത്തിലെ വിലക്കയറ്റാവേശം രണ്ടാംദിനത്തിലും തുടർന്ന് സ്വർണവില. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കൂടിയിരുന്നു. രാജ്യാന്തര സ്വർണവില ഔൺസിന് ഇന്നലത്തെ 2,624 ഡോളറിൽ നിന്ന് ഇന്ന് 2,632 ഡോളറിൽ എത്തി.
റെക്കോർഡുകൾ അനുദിനം തകർത്ത്, ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും പരിഭവത്തിന് പാത്രമായിട്ടാണ് 2024നോട് സ്വർണം വിടചൊല്ലുന്നത്. കേരളത്തിൽ 2024 ജനുവരി ഒന്നിന് പവന് 46,840 രൂപയേ വിലയുണ്ടായിരുന്നുള്ളൂ.
സ്വർണം ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ ഇ-വേ ബിൽ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകിയതിന് പിന്നാലെ വില നിയന്ത്രണത്തിലും കേന്ദ്രസർക്കാർ ഇടപെടുമോ? സ്വർണത്തിന് ഇ-വേ ബിൽ ജനുവരി ഒന്നുമുതലാണ് നിർബന്ധം.
Results 1-10 of 1493