Activate your premium subscription today
കഴിഞ്ഞ വർഷം ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്തതിന്റെ റീഫണ്ട് ലഭിച്ചില്ലേ? ചുരുക്കം ചിലർക്കെങ്കിലും ഇത്തരത്തിൽ റീഫണ്ട് ലഭിക്കാൻ മാസങ്ങൾ വൈകാറുണ്ട്. ഇങ്ങനെ കൃത്യമായി റീഫണ്ട് ലഭിക്കാത്തതിന് പല കാരണങ്ങളുണ്ടാകും. ബാങ്ക് അക്കൗണ്ടിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തതോ, ആക്ടീവല്ലാത്ത അക്കൗണ്ടുകൾ നൽകിയതോ ഒക്കെ
2024–25 സാമ്പത്തിക വർഷത്തിലേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുന്നതിനുള്ള തിയതി ആദായ നികുതി വകുപ്പ് അടുത്തിടെ നീട്ടിയിട്ടുണ്ട്. ജൂലൈ 31ന് അവസാനിക്കേണ്ടിയിരുന്ന തിയതി സെപ്റ്റംബർ 15 വരെ നീട്ടിയത് പുതിയ ഐടിആർ ഫോമുകളില്‍ അവ്യക്തതയുണ്ടായിരുന്നതിനാലും അവ ഇന്‍കം ടാക്സ് സൈറ്റിൽ അപ് ലോഡ്
അക്കൗണ്ടിൽ ഒരു ദിവസം 50000 രൂപക്ക് മുകളിൽ അടയ്ക്കണമെങ്കിൽ ക്യാഷ് ആരുടെ അക്കൗണ്ടിലാണോ അടക്കുന്നത് ആ ഇടപാടുകാരന്റെ പാൻ നമ്പർ അക്കൗണ്ടിൽ ചേർത്തിരിക്കണം. ഒരു സാമ്പത്തിക വർഷം മുഴുവൻ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ അടയ്ക്കാവുന്ന പരമാവധി ക്യാഷ് 10 ലക്ഷം രൂപയാണ്. ഇതിൽ കൂടുതലാണെങ്കിൽ ബാങ്കിൽ നിന്ന്
ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 15 ലേക്ക് നീട്ടിയതോടെ വീണ്ടും നികുതിദായകർ ഫയലിങ് നടപടികൾ നീട്ടികൊണ്ടു പോകുകയാണ്. ഇനിയും സമയം കിടക്കുന്നുണ്ടല്ലോ എന്നാകും പലരും ചിന്തിക്കുന്നത്. അക്കൗണ്ട് ഓഡിറ്റ് വേണ്ടാത്ത ആദായനികുതി ദായകരുടെ ഐടിആർ ഫയലിങ്ങിനുള്ള അന്തിമതീയതിയാണ് സെപ്റ്റംബർ
കോഴിക്കോട് ∙ എൻആർഐ അക്കൗണ്ട് ഉടമകൾക്കുള്ള റിപാട്രിയേഷൻ സൗകര്യം ദുരുപയോഗിച്ച് വിദേശത്തേക്കു കോടികളുടെ കള്ളപ്പണ ഇടപാടു നടക്കുന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തി. ചില ട്രാവൽ ഏജൻസികൾ അടക്കമുള്ള സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഇടപാടെന്നും കൊടുവള്ളിയിലെ ഐബിക്സ് ഹോളിഡേയ്സ് എൽഎൽപി മാത്രം ഒന്നര വർഷത്തിനിടെ 300 കോടിയോളം രൂപ ദുബായിലേക്ക് അയച്ചതായും ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തി. കള്ളപ്പണ ഇടപാടുകാരും ചില ട്രാവൽ ഏജൻസികൾ അടക്കമുള്ള സ്ഥാപനങ്ങളും ചില ബാങ്കുകളും ബാങ്കുകളുടെ റഫറൽ ഏജന്റുമാരും അടങ്ങിയ സംഘമാണു കള്ളപ്പണ ഇടപാടുകൾക്കു പിന്നിലെന്നാണു വിവരം.
ആദായ നികുതി വകുപ്പിൽ നിന്നും നോട്ടീസ് ലഭിച്ചോ? എന്തുചെയ്യണം? ചിലപ്പോഴെങ്കിലും നമുക്ക് ആദായ നികുതി വകുപ്പിൽ നിന്നും നോട്ടീസ് ലഭിച്ചിട്ടില്ലേ ? എന്തുകൊണ്ടാണ് ആദായ നികുതി വകുപ്പ് ചിലർക്ക് മാത്രം നോട്ടീസ് അയക്കുന്നത്? നിങ്ങൾ ഇതുവരെ നികുതി റിട്ടേണുകൾ സമർപ്പിച്ചിട്ടില്ലെന്ന് ഓർമ്മിപ്പിക്കാനാണ് നോട്ടീസ്
കൊച്ചി ∙ തിരഞ്ഞെടുപ്പ് സമയത്ത് സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയിൽ തെറ്റില്ലെന്ന് ഹൈക്കോടതി. അക്കൗണ്ടിൽ നിന്നു പിൻവലിച്ച ഒരു കോടി രൂപ പിൻവലിച്ചത് ഉൾപ്പെടെ ആദായനികുതി വകുപ്പിന്റെ നടപടികൾ ചോദ്യം ചെയ്ത് സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം.വർഗീസിന്റെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ നടപടി. ആദായനികുതി വകുപ്പിന്റെ പരിശോധനയും നടപടിയും നിയമപരമെന്ന് വ്യക്തമാക്കിയ കോടതി, വസ്തുതകൾ വിലയിരുത്തിയായിരുന്നു പരിശോധനയെന്നും വ്യക്തമാക്കി.
കൊച്ചി ∙ നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്. മുൻപ് അഭിനയിച്ച മൂന്നു ചിത്രങ്ങളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങളിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടിസെന്നാണ് സൂചന. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളിൽ അഭിനയിച്ചതിനു പ്രതിഫലം വാങ്ങിയിട്ടില്ലെന്നും പക്ഷേ നിർമാണ പങ്കാളിയെന്ന നിലയിൽ പണം വാങ്ങിയെന്നും ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടിസ്. പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫിസുകളിൽ 2022 ഡിസംബർ 15ന് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നോട്ടിസ് നൽകിയിരിക്കുന്നത്.
ന്യൂഡൽഹി ∙ ആദായനികുതി ബില്ലിലെ വിവാദവ്യവസ്ഥ പുതിയതല്ലെന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും, ഉദ്യോഗസ്ഥർക്ക് അധിക അധികാരങ്ങൾ നൽകുന്ന തരത്തിലാണ് ബില്ലിലെ ഭാഷയെന്നു വ്യക്തം. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനകളിൽ, ആരോപണവിധേയന്റെ കംപ്യൂട്ടറിന്റെ ആക്സസ് കോഡ് (പാസ്വേഡ്) ലഭ്യമല്ലെങ്കിൽ അതിനെ മറികടന്ന് കംപ്യൂട്ടർ തുറക്കാനുള്ള അധികാരം പുതിയ ബില്ലിലുണ്ട്. 2002ൽ ആദായനികുതി നിയമത്തിൽ ഉൾപ്പെടുത്തിയ വ്യവസ്ഥയുടെ തനിയാവർത്തനമാണിത് എന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് വിശദീകരിച്ചത്.
ന്യൂഡൽഹി∙ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായനികുതി ഉദ്യോഗസ്ഥർക്ക് വ്യക്തികളുടെ ഇ–മെയിലുകളും വാട്സാപ് സന്ദേശങ്ങളും അടക്കം പരിശോധിക്കാമെന്ന ആദായനികുതി ബില്ലിലെ വ്യവസ്ഥ പുതിയതല്ലെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) വൃത്തങ്ങൾ. പുതിയ ബില്ലിലെ വ്യവസ്ഥ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആശങ്കയുയർന്ന പശ്ചാത്തലത്തിലാണു വിശദീകരണം.
Results 1-10 of 351