Activate your premium subscription today
ഇന്ത്യയിൽ ബിറ്റ്കോയിൻ വ്യാപാരം ഹവാല ബിസിനസിന്റെ ഒരു പരിഷ്കൃത രീതി പോലെയാണെന്ന് സുപ്രീം കോടതി. വെർച്വൽ കറൻസികൾക്ക് ഇതുവരെ വ്യക്തമായ നിയമങ്ങൾ രൂപീകരിക്കാത്തതിന് കേന്ദ്രത്തെ കോടതി വിമർശിച്ചു. നിയമവിരുദ്ധ ബിറ്റ്കോയിൻ വ്യാപാരത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ശൈലേഷ് ബാബുലാൽ
താന്‍ അധികാരത്തിലെത്തിയാല്‍, അമേരിക്കയ്ക്ക് നീതികരമായ വ്യാപാരം ഉറപ്പാക്കാനും ആ നയത്തിലൂടെ അമേരിക്കയെ വീണ്ടും മഹത്തരമാക്കാനും (MAGA-Make America Great Again) താരിഫ് ആയുധമാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. സംരക്ഷണവാദത്തിലധിഷ്ഠിതമായ താരിഫ് നയങ്ങളായിരിക്കും ട്രംപ് സ്വീകരിക്കുകയെന്നത്
2047ല്‍ സ്വാതന്ത്ര്യത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും ഇന്ത്യയെ ഒരു വികസിത രാജ്യം ആക്കണമെന്ന ലക്ഷ്യത്തോടെ മുന്നോട്ട് നീങ്ങുകയാണ് നമ്മുടെ പ്രധാനമന്ത്രി അടക്കമുള്ളവര്‍. എന്നാല്‍ ഇത് പറയുന്നത് പോലെ അത്ര എളുപ്പമല്ലെന്നും ഈ വികസിത ഭാരത സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ പ്രതിവര്‍ഷം കുറഞ്ഞത് 80
കൊച്ചി ∙ സ്വർണത്തിനും രൂപയ്ക്കും ഓഹരികൾക്കും വിലക്കുതിപ്പ്. പരസ്പരം മത്സരിക്കുന്ന മട്ടിൽ മൂന്നു വിപണികളും ഒന്നുപോലെ മുന്നേറിയത് അതിശയക്കാഴ്ചയായി. സ്വർണ വില പവന് (8 ഗ്രാം) 840 രൂപ നേട്ടത്തോടെ 71,360 നിലവാരത്തിലേക്കാണ് ഉയർന്നത്. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ 29 പൈസയുടെ നേട്ടത്തോടെ 85.35 നിലവാരം
വ്യാപാര യുദ്ധത്തിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങൾക്കു ചുമത്തിയിരിക്കുന്ന 26% തീരുവ പ്രാബല്യത്തിൽ വന്നതോടെ നടപ്പു സാമ്പത്തിക വർഷത്തെ നികുതി വരുമാനത്തിൽ 1,00,000 കോടി രൂപയുടെ ഇടിവുണ്ടാകുമെന്നു കണക്കാക്കുന്നു.
ഇന്ത്യയെ മാറ്റിത്തീർത്ത, ഇന്ത്യയ്ക്ക് ഏറ്റവും വലിയ സംഭാവനകൾ നൽകിയ വിദേശ ഇന്ത്യക്കാരുടെ പേരുകൾ പറയാൻ പറഞ്ഞാൽ അതിൽ ഏറ്റവുമാദ്യം ഗാന്ധിജിയുടെ പേര് പലരും ഓർത്തില്ലെന്നു വരും. എന്നാൽ, ഒന്നും രണ്ടുമല്ല 21 വർഷമാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ജീവിച്ചത്; അതിനു മുൻപു മൂന്നുവർഷം ലണ്ടനിലും. നെഹ്റു ഏഴു വർഷമാണ് ഇംഗ്ലണ്ടിലുണ്ടായിരുന്നത്; വി.കെ.കൃഷ്ണമേനോൻ 27 വർഷവും. നാടിന്റെ വിലയറിയാൻ കുറച്ചുകാലം നാടുവിട്ടു ജീവിക്കണം എന്നു പറയാറുണ്ടല്ലോ. അതുപോലെ ജന്മനാടിനു വലിയ സംഭാവനകൾ നൽകാനും കുറച്ചുകാലം നാടുവിട്ടു ജീവിക്കുന്നതു ഗുണം ചെയ്യുമെന്നതിന് നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവിതംതന്നെ ഉദാഹരണമാണ്. അതു സാമ്പത്തിക സംഭാവനകൾ മാത്രമാകണമെന്നില്ല എന്നാണ് പറഞ്ഞതിന്റെ ചുരുക്കം. എന്നു മാത്രമല്ല, പലപ്പോഴും സാമ്പത്തിക സംഭാവനകളെക്കാൾ അതു വലുതാകാം എന്നും. അടുത്തറിഞ്ഞ ജന്മനാടിനെ അകന്നുനിന്നു നോക്കാനും മറ്റൊരു നാടിനെ അടുത്തറിയാനും വിദേശജീവിതം സഹായിക്കും. ചുമ്മാ ഒരു വിനോദയാത്ര നടത്തുന്നപോലെയല്ല ജോലി ചെയ്തോ ബിസിനസ് ചെയ്തോ പഠനത്തിനായോ മറ്റൊരിടത്തുപോയി ജീവിക്കുന്നത്. അതു കാഴ്ചപ്പാടുകളിൽ വലിയ മാറ്റം വരുത്തും. മാറിയ മനസ്സുമായി ഇന്ത്യയിലേക്കു തിരിച്ചുവന്നാൽ ആ മാറ്റം ഇവിടെയും പ്രതിഫലിപ്പിക്കാൻ സാധിക്കും.
ആഗോളവല്‍ക്കരണം എന്ന ആശയം തന്നെ ലോകത്തിന് പരിചയപ്പെടുത്തിയത് അമേരിക്കയാണ്. തങ്ങളുടെ വിപണിയുടെ വളര്‍ച്ച ഏതാണ്ട് പാരമ്യത്തിലെത്തിയെന്ന് ബോധ്യമായതോടെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വിപണി വിപുലീകരിക്കാനുള്ള തന്ത്രമാണ് ആഗോളവല്‍ക്കരമത്തിലൂടെ അമേരിക്ക വിജയകരമായി നടപ്പിലാക്കിയത്.
അമേരിക്കയുടെ മഹത്വം തിരികെ പിടിക്കാനെന്ന മുദ്രവാക്യം മുൻനിർത്തി, വ്യാവസായിക ഉത്പാദനം തിരിച്ച് അമേരിക്കയിലേക്ക് തിരികെ എത്തിക്കാനായി ട്രംപ് ഇറക്കുമതി തീരുവ വർദ്ധന നടപ്പാക്കിയത് ഇന്ന് ലോക വിപണിക്ക് തന്നെ തിരുത്തൽ നൽകി. അമേരിക്കൻ വിപണി അവസാനിച്ചതിന് ശേഷം നടത്തിയ പ്രഖ്യാപനത്തിൽ ഡൊണാൾഡ് ട്രംപ് മറ്റ്
ഇന്ത്യന്‍ സാമ്പത്തിക വിപണികള്‍ ശുഭാപ്തി വിശ്വാസത്തിന്റെ തരംഗത്തില്‍ മുന്നേറുകയാണ്. രൂപയുടെ മൂല്യം അമേരിക്കന്‍ ഡോളറിനെതിരെ ശക്തി പ്രാപിക്കുകയും സെന്‍സെക്സ് പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയുമാണ്. വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്, സാമാന്യം സ്ഥിരതയുള്ള സാമ്പത്തിക സാഹചര്യങ്ങള്‍, നിക്ഷേപകരുടെ അനുകൂലമായ
ഇന്ത്യൻ വിപണി മുന്നേറ്റം തുടരുകയാണ്. അമേരിക്കൻ വിപണി ഇന്നലെ നഷ്ടം കുറിച്ചപ്പോഴും ജാപ്പനീസ്, കൊറിയൻ വിപണികൾക്കൊപ്പം നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ബാങ്കിങ്, ഫിനാൻഷ്യൽ, മെറ്റൽ സെക്ടറുകളുടെ പിന്തുണയിൽ നേട്ടത്തിൽ ക്ളോസ് ചെയ്തു. ഐടി സെക്ടറിലെ വില്പന സമ്മർദ്ദം ശക്തമായിട്ടും 22800 പോയിന്റിൽ
Results 1-10 of 338