Activate your premium subscription today
ഏതു യുദ്ധത്തിന്റെയും ആഘാതം ഓഹരി വിപണിയിൽ അനുഭവപ്പെടുന്നു; ഏതു ദുരന്തവും വിപണിക്കു ദുർദിനങ്ങളാകുന്നു. രണ്ടും സംഭവിച്ചതിന്റെ നോവു നിലനിൽക്കെ ഇന്ന് (ജൂൺ 16) വ്യാപാരം പുനരാരംഭിക്കുന്നതാകട്ടെ യുദ്ധം മൂർച്ഛിക്കുമോ എന്ന സന്ദേഹത്തിലും. അനിശ്ചിതത്വത്തിന്റെയും അസ്വസ്ഥതയുടേതുമാണ് അന്തരീക്ഷമെന്നതിനാൽ
നന്ദി, സഞ്ജയ് മൽഹോത്ര, നന്ദി. സമ്മോഹനമായ ഭാവിക്ക് ഉത്തേജനമാകുന്ന പിന്തുണയാണു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ സഞ്ജയ് മൽഹോത്ര ഓഹരി വിപണിക്കു സമ്മാനിച്ചിരിക്കുന്നത്. അതു വിപണിക്ക് ഇരട്ടിമധുരമാണ്. ഒറ്റയടിക്കു വായ്പ നിരക്കിൽ 0.5% പലിശ കുറച്ചതു കോർപറേറ്റ് മേഖലയിൽ വലിയ ഉണർവിനു സഹായകമാകുമെന്നതാണ് ഒരു നേട്ടം. നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാൻ ബാങ്കുകൾ നിർബന്ധിതമാകുന്ന സാഹചര്യത്തിൽ ഇടപാടുകാർ വലിയ തോതിൽ ഓഹരികളിലേക്കും മ്യൂച്വൽ ഫണ്ടുകളിലേക്കും പണം ഒഴുക്കുമെന്നതു മറ്റൊരു നേട്ടം. ആരും ജയിക്കാത്ത മത്സരം പോലെയായിരുന്നു വിപണിയിലെ നീണ്ടുപോയ അനിശ്ചിതാവസ്ഥ. വില സൂചികകൾ 25,000 പോയിന്റിനരികെ വഴിയറിയാതെ അലഞ്ഞപ്പോൾ വിപണിക്ക്
ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ ആക്രമണവും അതിന്റെ ആസൂത്രണവും ലോക ആയുധവിപണിയുടെ ശ്രദ്ധ നേടിയെടുത്തിരിക്കുന്നു. അതോടൊപ്പം ഇന്ത്യന്‍ വിപണിയില്‍ ലിസ്റ്റ് ചെയ്ത ഡിഫന്‍സ് ഓഹരികളില്‍ വിദേശ നിക്ഷേപകരുടെ സവിശേഷ ശ്രദ്ധയും പതിഞ്ഞുകഴിഞ്ഞു. ഡിഫന്‍സ് മേഖലയിലെ കമ്പനികള്‍ക്കു ഗംഭീരനേട്ടം കൊയ്യാനുതകുന്ന മൂന്നു ഘടകങ്ങളുണ്ട് ഇപ്പോൾ. ഒന്ന്, നമ്മുടെ ആയുധങ്ങളുടെ മികവ്. ഈ മേഖലയിലെ വിദഗ്ധരായ ഇസ്രയേലുമായിട്ടുള്ള കൂട്ടുകെട്ടുമൂലം
ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ ഓഹരി വിപണി ആഘോഷിച്ചത് മെയ് 15ലെ 25,116 പോയിന്റിലേക്കു കുതിച്ച റാലിയോടെയാണ്. യുദ്ധസമാനമായ സാഹചര്യം ഇന്ത്യയുടെ സൈനിക ശേഷിയുടെയും തദ്ദേശീയ പ്രതിരോധ ഉൽപന്നങ്ങളുടെയും മേന്മയുടെ പ്രകടനമായിമാറി. മെയ് 9 മുതൽ പ്രതിരോധ ഓഹരികളിലുണ്ടായത് 1.8 ലക്ഷം കോടി രൂപയുടെ അമ്പരപ്പിക്കുന്ന വർധനവാണ്. മെയ് 8 മുതൽ 56% വർധനവോടെ ഡ്രോൺ നിർമാതാക്കളായ ഐഡിയഫോർജ് ടെക്നോളജി ഉയർച്ചയിൽ മുന്നിട്ടുനിന്നു. അതേസമയം, കൊച്ചിൻ
ആരും ജയിക്കാത്ത മത്സരം പോലെ നീണ്ടുപോകുന്ന അനിശ്ചിതാവസ്ഥ. ഓഹരി വിപണിയിൽ ഏതാനും ദിവസങ്ങളായി കണ്ടുവരുന്നത് ഈ സ്ഥിതിയാണ്. ഓഹരി വില സൂചികകൾക്കു പിന്തുണ നൽകുന്ന നിലവാരത്തിന് ഇടിവു തട്ടുന്നില്ല. എന്നാൽ, പ്രതിരോധ നിലവാരം ശക്തമായതിനാൽ മുന്നേറ്റം അസാധ്യമാകുകയുമാണ്. പരിമിതമായ അതിരുകൾക്കുള്ളിൽ ഉയരുകയും താഴുകയും ചെയ്യുന്ന വില സൂചികകൾക്കു പരിധികൾ ലംഘിക്കാൻ കഴിയണമെങ്കിൽ ഒന്നുകിൽ വിപണിക്ക്.
ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങൾ അനുകൂലം. അതേസമയം, ആഗോളതലത്തിൽ ആഘാതമാകുന്ന ചില സംഭവവികാസങ്ങൾ ഈ അനുകൂലാവസ്ഥയുടെ സ്വസ്ഥത കെടുത്തുന്നുമുണ്ട്. വിരുദ്ധ സാഹചര്യങ്ങളുടെ ഈ സമാന്തര സാന്നിധ്യം മൂലം ഓഹരി വിപണിയിൽ സ്ഥിരതയുള്ള പ്രവണത അസാധ്യമാകുകയാണ്. മുന്നേറ്റം തുടർന്നാൽ വലിയ നേട്ടങ്ങൾക്കുള്ള അവസരം കൈവിട്ടുപോകുമോ എന്നു ഭയന്ന് ഓഹരികൾ വാങ്ങിക്കൂട്ടാൻ തിടുക്കപ്പെടുന്ന ചിലർ; മുന്നേറ്റത്തിന് അവസാനമാകുകയാണോ എന്നു ഭയന്നു ലാഭമെടുത്തു പിന്മാറാൻ തിരക്കു കൂട്ടുന്ന മറ്റു ചിലർ. നിക്ഷേപകർക്കിടയിലെ ഈ മത്സരമാണു കടന്നുപോയ ആഴ്ച വിപണിയിൽ കണ്ടത്. അനിശ്ചിതത്വം ബാക്കിനിർത്തി അവസാനിച്ച ആഴ്ചയുടെ
കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മികച്ചതായിരുന്നില്ല. എന്നിട്ടും അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നേടിയ ലിബറൽ പാർട്ടിയുടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയിൽ ഇന്ത്യയ്ക്കു പ്രതീക്ഷകൾ ഏറെയാണ്. ലിബറല്‍ പാർട്ടിയുടെതന്നെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിൽ വഷളായ ബന്ധം മെച്ചപ്പെടാൻ കളമൊരുങ്ങിയിരിക്കുകയാണ്. കാർണിയുടെ ആഗോള വ്യാപാര പദ്ധതിയുടെ പ്രധാന ഭാഗമായി ഇന്ത്യ മാറുമെന്ന ആത്മവിശ്വാസത്തിലാണ് ഇരുരാജ്യങ്ങളും. പുതുക്കിയ ഇന്ത്യ-കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള (സിഇപിഎ- India-Canada Comprehensive Economic Partnership Agreement) ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്നും വിദഗ്ധർ നിരീക്ഷിക്കുന്നു. ഇന്ത്യൻ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വേഗത്തിലുള്ള വീസ ലഭ്യമാക്കുന്നതിനെ
സമ്പൂർണ യുദ്ധമല്ലെങ്കിലും യുദ്ധം. വൻ തകർച്ചയെന്നു പറയാനാകില്ലെങ്കിലും ഇടിവ്. അതിർത്തിയിൽനിന്നും ഓഹരി വിപണിയിൽനിന്നുമുള്ള ദൃശ്യങ്ങൾ ഇങ്ങനെയായിരുന്ന ദിവസങ്ങൾക്കു ശേഷം വാരാന്ത്യത്തോടെ വെടിനിർത്തലിന്റെ ആശ്വാസ വാർത്ത. ഈ പശ്ചാത്തലത്തിൽ മേയ് 12ന് വ്യാപാരം പുനരാരംഭിക്കുമ്പോൾ വിപണിക്ക് ആവേശം പ്രകടിപ്പിക്കാതിരിക്കാനാകുമോ? ആവേശം ആഘോഷമാകാം. അതേസമയം, അതിർത്തിയിലെ കരുതലിന്റെ പ്രതിഫലനം വിപണിയിൽ പ്രതീക്ഷിക്കുകയും വേണം. സംഘർഷത്തിന്റെ പേരിൽ വലിയ തോതിലുള്ള ഇടിവുണ്ടാകാതിരുന്നതുതന്നെ വിപണിയുടെ കരുത്തിന്റെയും പക്വതയുടെയും തെളിവാണ്. പ്രതികൂലമായ
കശ്മീരിലെ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനുമായുള്ള നയതന്ത്രബന്ധങ്ങൾ വഷളായതിന് പിന്നാലെ ഇരുരാജ്യങ്ങളും യുദ്ധസന്നാഹം നടത്തുന്നു എന്ന തരത്തിലുള്ള വാർത്തകളും ഊഹാപോഹങ്ങളും വിപണിയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. കൂടാതെ ഏപ്രിലിൽ മാത്രം 10% വീതം മുന്നേറ്റം നേടിയ ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളിലെ
അമേരിക്ക പ്രശ്നങ്ങളിൽ നിന്ന് പ്രശ്നങ്ങളിലേക്ക് നീങ്ങുകയാണ് എന്നതിന്റെ കൂടുതൽ സൂചനകൾ വന്നു തുടങ്ങി. ട്രംപ് ഇപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുന്നത് തിരിച്ചറിഞ്ഞു തുടങ്ങിയോ? ഓഹരി വിപണികൾ പിണങ്ങി തുടങ്ങിയതോടെ പ്രസിഡന്റിന്റെ നയങ്ങളിൽ ആർക്കും തൃപ്തിയില്ല എന്ന രീതിയിലാണ് കാര്യങ്ങൾ. ഓഹരി വിപണികൾ തകരുമ്പോൾ
Results 1-10 of 396