Activate your premium subscription today
ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് നവംബറിൽ 1.89 ശതമാനമായിരുന്നത് ഡിസംബറിൽ 2.37 ശതമാനമായി ഉയർന്നു. ഭക്ഷ്യ ഇതര വസ്തുക്കളുടെ വിലയിലെ വർധനയാണ് നിരക്കിൽ പ്രതിഫലിച്ചത്. ഒക്ടോബറിൽ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്യുപിഐ) 4 മാസത്തെ ഉയർന്ന നിരക്കിലായിരുന്നു. കമ്പനികൾ തമ്മിലുള്ള ചരക്കു കൈമാറ്റം
യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ കനത്ത വിലയിടിവു നേരിടുകയാണെങ്കിലും പല കറൻസികളെയും അപേക്ഷിച്ചു വളരെ മികച്ച നിലവാരം നിലനിർത്താൻ കഴിയുന്നതു രൂപയ്ക്ക്. ഒരു വർഷത്തിനിടയിൽ പല കറൻസികളിലും നേരിട്ട നഷ്ടം10 മുതൽ 20% വരെയാണെങ്കിൽ രൂപയുടെ വിലയിടിവു 2.68% മാത്രം.
ഡിസംബറിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 4 മാസത്തെ കുറഞ്ഞ നിരക്കായ 5.22 ശതമാനത്തിലെത്തി. നവംബറിൽ ഇത് 5.48% ആയിരുന്നു. ആർബിഐയുടെ സഹനപരിധിയായ 6 ശതമാനത്തിനുള്ളിലാണ് ഡിസംബറിലെ നിരക്ക്. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ് ഇത്തവണത്തെ നിരക്കിൽ പ്രധാനമായും പ്രതിഫലിച്ചിരിക്കുന്നത്.
ഒക്ടോബറിൽ കത്തിക്കയറിയ പച്ചക്കറി വിലകൾ കഴിഞ്ഞ രണ്ടുമാസമായി താഴേക്കിറങ്ങിയതോടെ, രാജ്യത്ത് ചില്ലറ വിലക്കയറ്റത്തോതും (CPI Inflation/Retail Inflation) താഴേക്ക്. ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം നവംബറിലെ 5.48 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 4-മാസത്തെ താഴ്ചയായ 5.22 ശതമാനമായി കുറഞ്ഞെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം
കണക്കുകളുടേതാണ് ഈ ആഴ്ച; കണക്കുകൂട്ടലുകളുടേതും. പണപ്പെരുപ്പത്തിന്റെ കഴിഞ്ഞ മാസത്തെ നിരക്ക് ജനുവരി 13ന് വൈകിട്ടു പുറത്തുവരും. കോർപറേറ്റ് മേഖലയിൽനിന്നുള്ള ലാഭനഷ്ടക്കണക്കുകളുടെ പ്രവാഹവും ആരംഭിക്കുകയായി. ഓഹരി വിപണിക്കു നിർണായകമായ കണക്കുകളാണിവ. വിപണിയിലെ പ്രവണതകൾ നിർണയിക്കുന്ന കണക്കുകൾ. ഓഹരികളുടെ കൊടുക്കൽവാങ്ങലുകൾക്കു പിന്നിൽ ഈ കണക്കുകൾ സംബന്ധിച്ച ആശങ്കയും കണക്കുകൂട്ടലുകളുമായിരിക്കും ഇനി. നവംബറിൽ 5.5 ശതമാനമായിരുന്ന വിലക്കയറ്റനിരക്ക് ഡിസംബറിൽ 0.5% കുറഞ്ഞിരിക്കാം എന്നാണു ബാങ്ക് ഓഫ് ബറോഡയുടെ അനുമാനം. തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലകളിലെ
കുതിരവണ്ടികളിലെ യാത്രക്കൂലിയെയും ടേപ് റിക്കോർഡർ, ഡിവിഡി പ്ലെയർ, ടോർച്ച് തുടങ്ങിയ കാലഹരണപ്പെട്ട ഉൽപന്നങ്ങളുടെ വിലകളെയുമൊക്കെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന ഉപഭോക്തൃ വില സൂചികയിലും സമ്പദ്വ്യവസ്ഥയിലെ ഘടനാപരമായ മാറ്റങ്ങൾ പ്രതിഫലിപ്പിക്കാത്ത മൊത്ത വില സൂചികയിലും വരുത്തുന്ന മാറ്റങ്ങൾ അടുത്ത വർഷം നിലവിൽവരും.
ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റ നിരക്ക് (ഡബ്ല്യുപിഐ) നിർണയിക്കുന്ന രീതി പരിഷ്കരിക്കാനായി നിതി ആയോഗ് അംഗം രമേഷ് ചന്ദ് അധ്യക്ഷനായ 18 അംഗ സമിതിയെ കേന്ദ്രം നിയമിച്ചു. നിലവിൽ ഇവ കണക്കാക്കുന്നതിനായി പരിഗണിക്കുന്ന അടിസ്ഥാന വർഷം 2011–12 ആണ്. ഇത് പുതിയ രീതിയിൽ 2022–23 ആകും. ചെറുകിട വിപണിയിലെ വിലക്കയറ്റ
ബര്‍ലിന്‍ ∙ യൂറോസോണ്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറവാണങ്കിലും ജര്‍മനിയില്‍ കൂടുതല്‍ എന്നു റിപ്പോര്‍ട്ട്. യൂറോസോണിലുടനീളം പണപ്പെരുപ്പം നവംബറില്‍ ഉയര്‍ന്നിരുന്നു.
ലണ്ടൻ ∙ പുതിയ സർക്കാർ അധികാരത്തിൽ എത്തിയശേഷം തുടർച്ചയായ രണ്ടു സിറ്റിങ്ങുകളിൽ പലിശ നിരക്ക് കുറച്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോണിറ്ററി പോളിസി കമ്മിറ്റി ഇക്കുറി പലിശ നിരക്ക് അതേപടി നിലനിർത്തി.
ബ്രിട്ടനിൽ പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയരുന്നു.
Results 1-10 of 386