Activate your premium subscription today
ഓഹരി നിക്ഷേപം റിസ്കാണ്. പിന്നെന്തിനാണ് ഇത്രയും റിസ്കെടുക്കുന്നത്? ഈ ചോദ്യം പലരുടെയും മനസ്സിലുണ്ട്. നമുക്ക് ഒരു കണക്കു നോക്കാം. ഒരു കോടി രൂപ കൈവശമുണ്ടെങ്കിൽ ഭാവി ഭദ്രമാണെന്നു തോന്നുന്നുണ്ടോ? ആ തുക ശരിയായി നിക്ഷേപിച്ചാൽ മാത്രം എന്നതാണ് മറുപടി. പണമായി കൈവശംവച്ചാൽ 10 വർഷം കഴിയുമ്പോൾ ഒരു കോടി രൂപയുടെ
മാർച്ചിൽ ഇന്ത്യയുടെ പണപ്പെരുപ്പം വീണ്ടും ക്രമപ്പെട്ടത് ബാങ്കിങ്, ഫിനാൻഷ്യൽ, കൺസ്യൂമർ, റിയൽറ്റി സെക്ടറുകൾക്ക് പിന്തുണ നൽകി. റിസൾട്ട് പ്രതീക്ഷയിൽ ഐടി സെക്ടർ പിടിച്ചു നിന്നതും, ഇൻഡസ്ഇന്ദ് ബാങ്ക് റിപ്പോർട്ട് അനുകൂലമായതും ഇന്ന് ഇന്ത്യൻ വിപണിക്ക് ആശ്വാസമായി. ബാങ്ക് നിഫ്റ്റി 1.41%വും ഫിനാൻഷ്യൽ സെക്ടർ
യുഎസിന്റെ പുതിയ താരിഫ് നയത്തെ ന്യായീകരിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. താരിഫ് പ്രഖ്യാപനം അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമായെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ട്രൂത്ത് സോഷ്യല് പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ വിമർശകർക്കു മറുപടി പറഞ്ഞത്. ‘‘പണപ്പെരുപ്പം കുറഞ്ഞു. നൽകിയ വാഗ്ദാനങ്ങൾ പാലിച്ചു. യുഎസ് താരിഫ് പ്രഖ്യാപനത്തിനു പിന്നാലെ വിപണിയിലുണ്ടായ പ്രതിസന്ധിയും ആശങ്കകളും മറികടന്നു. പുതിയ താരിഫുകൾ അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്നുണ്ട്.
രാജ്യത്ത് ചില്ലറ വിലക്കയറ്റത്തോത് (Consumer Price Index/CPI) ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി തുടർച്ചയായ മൂന്നാംമാസവും കേരളം. ഫെബ്രുവരിയിൽ കേരളത്തിൽ റീട്ടെയ്ൽ പണപ്പെരുപ്പം (Retail Inflation) 7.31 ശതമാനമായിരുന്നത് മാർച്ചിൽ 6.59 ശതമാനത്തിലേക്ക് താഴ്ന്നെങ്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ തന്നെയാണ് ഏറ്റവും കൂടുതലെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്
നിക്ഷേപം വൈവിധ്യവല്ക്കരിക്കുക എന്നത് എപ്പോഴും മികച്ച ഒരു നീക്കമാണ്. ഉയർന്ന പണപ്പെരുപ്പം, കറൻസി മൂല്യത്തകർച്ച, സാമ്പത്തിക–ഭൗമ-രാഷ്ട്രീയ സംഭവങ്ങൾ എന്നിവയ്ക്കെതിരായ ഒരു സംരക്ഷണമാണ് സ്വർണം. കൂടാതെ, സ്വർണം പരിമിതമായ അളവിലെ ലഭ്യമായിട്ടുള്ളൂ. അതിന് വ്യാവസായികവും സൗന്ദര്യപരവും വൈകാരികവുമായ മൂല്യവുമുണ്ട്.
തികച്ചും പ്രവചനാതീതമായ രാജ്യാന്തര രാഷ്ട്രീയ സാമ്പത്തിക സാഹചര്യത്തിൽ രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങളുമായി വേണം റിസർവ് ബാങ്കും മോനിറ്ററി പോളിസിയും ചേർന്ന് നിൽക്കേണ്ടത് എന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ട് ഇന്ന് മോനിറ്ററി പോളിസി കമ്മിറ്റി ഒന്നടങ്കം റിപോ നിരക്ക് 25 ബേസിസ് പോയിന്റ് കുറിച്ചിരിക്കുകയാണ്. പുതിയ
വീണ്ടും എത്തുന്നതു നിർണായക വാരം. അതിനിടെ, ഏപ്രിൽ ഏഴിന് തിങ്കളാഴ്ച വിപണി വ്യാപാരം തുടങ്ങിയതുതന്നെ സമീപകാലത്തെ ഏറ്റവും കനത്ത ഇടിവോടെയായിരുന്നു. ഇതിനു മുൻപ് കോവിഡ്കാലത്തായിരുന്നു ഇത്രയും വലിയ വീഴ്ച. ആഗോള ഓഹരി വിപണിലുണ്ടായ വിൽപന്ന സമ്മർദം ഇന്ത്യയിലും അലയടിക്കുകയായിരുന്നു. നിക്ഷേപകർ ഓഹരി വിപണിയിൽനിന്ന് പിന്മാറി മറ്റ് സുരക്ഷിത താവളങ്ങളിലേക്കു മാറുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും വിപണിക്കേറ്റ ആഘാതം വളരെ കനത്ത അളവിലായിരുന്നതിനാൽ അതിന്റെ നോവു മുഴുവനായും വിട്ടൊഴിയാൻ ഏതാനും നാളുകൾകൂടി കാക്കേണ്ടിവന്നേക്കാം. ആകാംക്ഷയ്ക്കാണു തൽക്കാലം മുൻതൂക്കം. വായ്പ നിരക്കുകൾ സംബന്ധിച്ചു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) എന്തു തീരുമാനമായിരിക്കും കൈക്കൊള്ളുക എന്നറിയാനുള്ള
ഇന്ത്യൻ സമ്പദ് വ്യവസ്ഥ മറ്റു രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളോട് ആശ്രയിച്ചു നില്ക്കേണ്ടതില്ല എന്ന ആത്മവിശ്വാസമാണ് കഴിഞ്ഞ വർഷങ്ങളിൽ റിസർവ് ബാങ്ക് മോനിറ്ററി പോളിസി തീരുമാനങ്ങളിലൂടെ കൈക്കൊണ്ടത്. ആ നിലപാട് ഒട്ടൊക്കെ ശരിയായിരുന്നു എന്ന് വിലക്കയറ്റ നിയന്ത്രണത്തിലൂടെയും പണലഭ്യതയിലൂടെയും കാണാൻ കഴിയുകയും
പ്രധാനമായും രണ്ട് കാര്യങ്ങൾ വാഗ്ദാനം ചെയ്തായിരുന്നു ഇക്കുറി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ പോരാട്ടം. ഒന്ന്, അമേരിക്കയുടെ അതിർത്തികളിൽ സുരക്ഷാവലയം തീർത്ത് അനധികൃത കുടിയേറ്റത്തിന് തടയിടും. രണ്ട്, രാജ്യത്തിന്റെ ഭീമൻ വ്യാപാരക്കമ്മി കുറയ്ക്കാനായി ഇറക്കുമതി താരിഫ് നയം പൊളിച്ചെഴുതും. രണ്ടു കാര്യങ്ങളും അധികാരത്തിലേറി വൈകാതെ തന്നെ ട്രംപ് നടപ്പാക്കി. ആദ്യത്തേതിനെ ജനം കൈയടിയോടെ വരവേറ്റു. രണ്ടാമത്തേതിനെയോ..? ഇല്ല. ട്രംപിന്റെ താരിഫ് നയത്തെ ഉൾക്കൊള്ളാൻ യുഎസിലെ ജനത്തിന് പറ്റുന്നില്ല. ഉപ്പുതൊട്ട് ആഡംബര കാറുകൾക്ക് വരെ സകലമാന സാധനങ്ങൾക്കും വില കുതിച്ചുകയറുമെന്നായാൽ ആർക്കാണ് പിന്തുണയ്ക്കാനാവുക? വിപണിയിലാകെ പരിഭ്രാന്തി. ഓഹരി വിപണികൾ നിലംപൊത്തി. മുഖ്യ ഓഹരി സൂചികകളൊന്നായ ഡൗ ജോൺസ് മാത്രം രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 3000 പോയിന്റിലേറെ. ആപ്പിളും ടെസ്ലയുമടക്കം മുൻനിര ടെക് കമ്പനികളുടെ വിപണി മൂല്യത്തില് നിന്നുമാത്രം കൊഴിഞ്ഞുപോയത് 1.8 ലക്ഷം കോടി ഡോളർ. ഏതാണ്ട് 153 ലക്ഷം കോടി രൂപ. ഇതിൽ ആപ്പിളിന്റെ മാത്രം നഷ്ടം 53,300 കോടി ഡോളർ (45 ലക്ഷം കോടി രൂപ). എൻവിഡിയയ്ക്ക് 39,300 കോടി ഡോളറും ടെസ്ലയ്ക്ക് 13,900 കോടിയും ആമസോണിന് 26,500 കോടിയും മെറ്റയ്ക്ക് 20,000 കോടിയും നഷ്ടമായി എന്നറിയുമ്പോൾ മനസ്സിലാക്കാം ട്രംപിന്റെ പകരച്ചുങ്കം നയം സൃഷ്ടിക്കുന്ന ആഘാതം. എന്താണ് യഥാർഥത്തിൽ സംഭവിച്ചത്? എങ്ങനെയാണ് ട്രംപിന്റെ നടപടികൾ യുഎസിന് തിരിച്ചടിയായത്? പകരച്ചുങ്ക പ്രഖ്യാപനങ്ങൾ യുഎസിന് ഗുണകരമോ ദോഷകരമോ?
പകരം തീരുവ അമേരിക്കയ്ക്ക് ബൂമറാങ് ആയേക്കും. അവിടെ വിലകൾ കയറാനും അതുവഴി ഉപഭോഗം കുറയാനും ഇടയാക്കും. മുൻപ് ഇതുപോലെ യുഎസ് തീരുവ ഉയർത്തിയപ്പോഴാണ് 1930കളിലെ സാമ്പത്തിക മാന്ദ്യം (ഗ്രേറ്റ് ഡിപ്രഷൻ) ഉണ്ടായത്. അധിക തീരുവയിൽ നിന്നു കിട്ടുന്ന വരുമാനം അമേരിക്കയിൽ ആദായനികുതി നിരക്കുകൾ കുറയ്ക്കാനാണെന്നും കരുതപ്പെടുന്നുണ്ട്.
Results 1-10 of 419