Activate your premium subscription today
വിമാനമിറങ്ങുമെന്ന പ്രതീക്ഷ, റെയിൽവേയുടെ കുതിപ്പ് ∙ എരുമേലി വിമാനത്താവളം: സാഹചര്യം അനുകൂലമായാൽ 2028 ൽ എരുമേലി വിമാനത്താവളത്തിൽ വിമാനം ഇറങ്ങും. നിലവിൽ സാമൂഹികാഘാത പഠനമാണ് നടക്കുന്നത്. പഠനം അവസാനഘട്ടത്തിലാണ്. ഇതിനുശേഷം സ്ഥലം അളന്നുതിരിച്ച് ഏറ്റെടുക്കൽ നടപടിയിലേക്ക് പ്രവേശിക്കും. നിയമതടസ്സം
ന്യൂഡൽഹി ∙ സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന വിവിധ സൗജന്യ പദ്ധതികൾ നാട്ടിലെ അടിസ്ഥാന സൗകര്യ വികസനത്തെ പിന്നോട്ടടിക്കുന്നു എന്ന് റിസർവ് ബാങ്ക് ബുള്ളറ്റിൻ. ബജറ്റിൽ പ്രഖ്യാപിക്കുന്ന കാർഷിക വായ്പ എഴുതിത്തള്ളൽ, സൗജന്യ വൈദ്യുതി, സൗജന്യ യാത്ര തുടങ്ങിയ പദ്ധതികൾക്കു വേണ്ടി പണം മാറ്റി വയ്ക്കുമ്പോൾ സാമൂഹികവും
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ഗ്രാന്റായി തന്നെ നൽകണമെന്ന ആവശ്യത്തിൽ സർക്കാർ പ്രധാനമന്ത്രിയുടെ മറുപടി കാക്കുന്നു. വരുമാനവിഹിതം പങ്കിട്ടു സംസ്ഥാനം തിരിച്ചടയ്ക്കണമെന്ന നിലപാട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ആവർത്തിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ
ന്യൂഡൽഹി∙ ദേശീയപാത 66നെയും കൊച്ചി തുറമുഖത്തെയും ബന്ധിപ്പിക്കുന്ന നിർദിഷ്ട തുറമുഖ ഇടനാഴിയുടെ വിശദ പദ്ധതി രേഖ (ഡിപിആർ) ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും ഉടൻ ടെൻഡർ ചെയ്യുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ലോക്സഭയിൽ ഹൈബി ഈഡൻ, ഷാഫി പറമ്പിൽ എന്നിവരുടെ ചോദ്യങ്ങൾക്കായിരുന്നു മറുപടി. കൊച്ചി
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ വാണിജ്യ പ്രവർത്തനം ആരംഭിക്കുന്നതിനു വഴിയൊരുക്കി അദാനിയുമായുള്ള സപ്ലിമെന്ററി കൺസഷൻ കരാർ ഇന്ന് ഒപ്പുവയ്ക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം കരാറിന് അംഗീകാരം നൽകി. നിയമ വകുപ്പിന്റെയും അഡ്വക്കറ്റ് ജനറലിന്റെയും ഉപദേശം തേടിയ ശേഷമാണു
കൊച്ചി∙ പ്രമാണത്തിലെ നിലം പുരയിടമാക്കി തരം മാറ്റിക്കൊടുക്കുന്നതിന് എല്ലാവർക്കും സഹായകമായ പൊതു തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി പി.രാജീവ്. മദ്യനയം ടൂറിസം–ഐടി രംഗങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി ഉദാരവൽക്കരിക്കാനും ഉടൻ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ഐടി പാർക്കുകളുടെ വികസനത്തിന് ലാൻഡ് പൂളിങ്
ഏറ്റുമാനൂർ∙ രാജഭരണവും ജനാധിപത്യ ഭരണവും കണ്ട കച്ചേരിക്കുന്നിലെ മുൻസിഫ് – മജിസ്ട്രേട്ട് കോടതി ഇനി ഓർമ. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതും സിംഹഭാഗവും തടി കൊണ്ടു നിർമിച്ചതുമായ കോടതിക്കെട്ടിട സമുച്ചയം പൊളിച്ചു നീക്കിത്തുടങ്ങി. പുതിയ കെട്ടിടം നിർമിക്കാനാണ്, കാലപ്പഴക്കത്താൽ ശോച്യാവസ്ഥയിലായ കെട്ടിടം
തൃശൂർ ∙ മുതിർന്ന പൗരന്മാരോടും ഭിന്നശേഷിക്കാരോടും തൃശൂർ നഗരം അത്ര നല്ല സൗഹൃദത്തിലല്ല. വേദനയുള്ള കാലുമായി സബ്വേയുടെ പടിക്കെട്ടുകൾ കയറാനാവാതെ വിഷമിക്കുന്ന അമ്മൂമ്മ, ചക്രക്കസേര ഉരുട്ടി എടിഎം കൗണ്ടറിലെത്തി പണമെടുക്കാൻ ബുദ്ധിമുട്ടുന്ന ഭിന്നശേഷിക്കാർ. ഇത് വെറും നഗരക്കാഴ്ചയിൽ ഒതുങ്ങേണ്ട ഫ്രെയിമുകൾ അല്ല. ഫുട്പാത്ത്, സബ്വേ, പൊതുസ്ഥാപനങ്ങൾ എന്നിവ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും കൂടി അനായാസകരമായി ഉപയോഗിക്കാൻ പറ്റണം. നഗരത്തിലൂടെ ‘മനോരമ’ നടത്തിയ യാത്രയിലെ കാഴ്ചകൾ.
കാലടി∙ ടൗണിൽ പെരുമ്പാവൂർ റോഡിലെ കാടു പിടിച്ചു കിടന്നിരുന്ന ബസ് കാത്തു നിൽപ് കേന്ദ്രത്തിന് ശാപമോക്ഷം. മാണിക്യമംഗലം സായിശങ്കര ശാന്തികേന്ദ്രത്തിന്റെ നേതൃത്വത്തിൽ ബസ് കാത്തു നിൽപ് കേന്ദ്രം ഒറ്റ ദിവസം കൊണ്ട് വൃത്തിയാക്കി. ഷെഡിനു മുകളിലേക്ക് പടർന്നു പന്തലിച്ചു കിടന്നിരുന്ന വള്ളി പടർപ്പുകൾ മുഴുവനും വെട്ടി നീക്കി. ഷെഡിന്റെ ഒരു ഭാഗത്തെ ഒഴിഞ്ഞ സ്ഥലത്തുണ്ടായിരുന്ന കുറ്റിക്കാടും മാലിന്യവും നീക്കം ചെയ്തു. ഷെഡിനകത്ത് ചിതറി കിടന്നിരുന്ന മാലിന്യം നീക്കം ചെയ്ത് നടപ്പാത വൃത്തിയാക്കി. ഷെഡിനു പിറകിലെ മതിൽ പെയ്ന്റ് ചെയ്തു.
കണ്ണൂർ ∙ രാജ്യത്ത് സീപ്ലെയ്ൻ സർവീസുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച ഉഡാൻ പദ്ധതി യാത്രക്കാർക്കു നേട്ടമെങ്കിലും സംസ്ഥാന സർക്കാരുകൾക്ക് കനത്ത ബാധ്യതയാകും. യാത്രാ സൗകര്യം കുറഞ്ഞ മേഖലകളെ ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും സീപ്ലെയ്നും ഉപയോഗിച്ച് ബന്ധിപ്പിക്കാനും കുറഞ്ഞ ചെലവിൽ ആകാശ യാത്ര
Results 1-10 of 202