Activate your premium subscription today
മാർച്ചിൽ ഇന്ത്യയുടെ പണപ്പെരുപ്പം വീണ്ടും ക്രമപ്പെട്ടത് ബാങ്കിങ്, ഫിനാൻഷ്യൽ, കൺസ്യൂമർ, റിയൽറ്റി സെക്ടറുകൾക്ക് പിന്തുണ നൽകി. റിസൾട്ട് പ്രതീക്ഷയിൽ ഐടി സെക്ടർ പിടിച്ചു നിന്നതും, ഇൻഡസ്ഇന്ദ് ബാങ്ക് റിപ്പോർട്ട് അനുകൂലമായതും ഇന്ന് ഇന്ത്യൻ വിപണിക്ക് ആശ്വാസമായി. ബാങ്ക് നിഫ്റ്റി 1.41%വും ഫിനാൻഷ്യൽ സെക്ടർ
മൂന്നു ദിവസത്തെ അവധിയുടെ ആലസ്യമില്ലാതെ ഇന്ത്യൻ ഓഹരി വിപണികൾ ഇന്നു കാഴ്ചവയ്ക്കുന്നത് മികച്ച മുന്നേറ്റം. സെൻസെക്സ് ഒരുഘട്ടത്തിൽ 1,600 പോയിന്റിലധികമാണ് മുന്നേറിയത്. കഴിഞ്ഞയാഴ്ചത്തെ ക്ലോസിങ് പോയിന്റായ 75,157ൽ നിന്ന് ഇന്ന് 76,852 വരെ എത്തി. നിലവിൽ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് അടുക്കുമ്പോൾ സൂചികയുള്ളത് 2.10% (+1,571 പോയിന്റ്) ഉയർന്ന് 76,730ൽ.
തീരുവ കൊണ്ട് കളിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ താളത്തിനൊത്ത് മാത്രമാണ് കഴിഞ്ഞ ആഴ്ചയിൽ ലോകവിപണി നീങ്ങിയത്. അമേരിക്കൻ വിപണിക്ക് പിന്നാലെ മാത്രം സഞ്ചരിച്ച ഇന്ത്യൻ വിപണിക്ക് വ്യാഴാഴ്ച അവധിയായിപ്പോയത് കൂടുതൽ മികച്ച തിരിച്ചു വരവ് നഷ്ടമാക്കി. എങ്കിലും ആഴ്ച നഷ്ടം പരിഹരിച്ച ഇന്ത്യൻ വിപണി അമേരിക്ക താരിഫ്
അമേരിക്കൻ നഷ്ടക്കാറ്റിനെയും ട്രംപ് തുറന്നുവിട്ട ‘താരിഫ് ഭൂതത്തെയും’ ഗൗനിക്കാതെ വെള്ളിയാഴ്ച മികച്ച കരകയറ്റം നടത്തിയ ഇന്ത്യൻ ഓഹരി വിപണിക്ക് ഇനി ‘കൂട്ട അവധി’. ഈ വർഷം അതിനുശേഷം 8 പൊതു അവധികൾ കൂടിയാണ് സെൻസെക്സിനും നിഫ്റ്റിക്കുമുള്ളത്.
കത്തിയമർന്ന ഓഹരി വിപണികൾ ഫീനിക്സ് പക്ഷിയെപ്പോലെ ഉയരങ്ങളിലേക്ക്. ഇന്ത്യയിലേതുൾപ്പെടെ ലോകമെങ്ങുമുള്ള വിപണികളിലെ ഓഹരി വില സൂചികകളിൽ അതിശയക്കുതിപ്പ്. ഒറ്റ ദിവസംകൊണ്ട് ആസ്തി മൂല്യത്തിൽ14 ലക്ഷം കോടിയിലേറെ രൂപ നഷ്ടപ്പെട്ട ഇന്ത്യയിലെ നിക്ഷേപകർക്കും കൈവന്നതു വലിയ ആശ്വാസം.
ചൈന ഒഴികെയുള്ള രാജ്യങ്ങളുടെ റെസിപ്രോക്കൽ താരിഫുകൾ മൂന്ന് മാസത്തേക്ക് മരവിപ്പിക്കുന്നു എന്ന വ്യാജവാർത്തയുടെ പിൻബലത്തിൽ ഇന്നലെ തിരിച്ചു കയറിത്തുടങ്ങിയ അമേരിക്കൻ വിപണി മിക്സഡ് ക്ളോസിങ് നടത്തിയതോടെ ഇന്ന് മറ്റ് വിപണികളും നേട്ടം കുറിച്ചു. ചൈനക്കെതിരെ വീണ്ടും 50% താരfഫ് എന്ന ഭീഷണി മുഴക്കിയ അമേരിക്കയുമായി
ഏതുതരം ആസ്തിയിൽ നിക്ഷേപിച്ചാലാണ് ഏറ്റവും ആദായം ലഭിക്കുക എന്ന കാര്യം നിക്ഷേപകർക്ക് പലപ്പോഴും സംശയമുണ്ടാകാറുണ്ട്.സ്ഥിര നിക്ഷേപം, ഓഹരി , സ്വർണം, ബോണ്ടുകൾ തുടങ്ങിയവയുടെ പല കാലങ്ങളിലുള്ള കണക്കുകൾ പരിശോധിച്ചാൽ എപ്പോഴും ഓഹരിക്കു ഒരു മുൻതൂക്കം ഉണ്ടായിരുന്നു. എന്നാൽ ഇത് അങ്ങിനെയല്ല എന്ന് കാണിക്കാൻ
ഇന്ത്യയുടെ പരിഭ്രാന്തി സൂചികയായ ഇന്ത്യ വിക്സ് ഇന്ന് മാത്രം 68% വരെ മുന്നേറി 13ൽ നിന്നും 23ൽ എത്തിയതോടെ ഇന്ത്യൻ വിപണി ഇന്ന് അഞ്ച് ശതമാനത്തിൽ കൂടുതൽ നഷ്ടം നേരിട്ടു. ട്രംപിന്റെ പകരചുങ്കത്തിന് ചൈന പ്രതികാരതീരുവയുമായി വന്നതോടെ ഇന്ന് ചൈനീസ് വിപണിയും തകർന്നു പോയി. ചൈന 10% വരെ വീണപ്പോൾ ഹോങ്കോങ്ങിന്റെ
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറക്കുമതി തീരുവ കുത്തനെ കൂട്ടി തുടങ്ങിവച്ച ആഗോള വ്യാപാരയുദ്ധം ഓഹരി വിപണികളെ ചോരക്കളമാക്കി. യുഎസ് ഫ്യൂച്ചേഴ്സ് നേരിട്ട കനത്ത നഷ്ടത്തിന്റെ ആഘാതം ഇന്ത്യൻ ഓഹരി വിപണികളെയടക്കം പിടിച്ചുലച്ചു. യുഎസ്, ജാപ്പനീസ്, യൂറോപ്യൻ ഓഹരി വിപണികളുടെ തകർച്ചയുടെ സ്വാധീനത്താൽ ഇന്നു വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ സെൻസെക്സ് 3,200 പോയിന്റിലേറെ നിലംപൊത്തി.
വിപണി കരുതിയതിലും വലിയ പകരച്ചുങ്കവുമായി വന്ന അമേരിക്കൻ വിപണി കോവിഡ് കാലഘട്ടത്തെ അനുസ്മരിപ്പിച്ചു കൊണ്ട് തുടരെ രണ്ട് ദിവസവും തകർന്നപ്പോൾ വിപണിയിൽ നിന്നും ട്രില്യൺ കണക്കിന് ഡോളറാണ് നഷ്ടമായത്. കഴിഞ്ഞ രണ്ട് സെഷനുകളിലായി ഇന്ത്യൻ ജിഡിപിയെക്കാൾ വലിയ നഷ്ടം നേരിട്ട അമേരിക്കൻ വിപണി ട്രംപ് അധികാരമേറ്റ ജനുവരി
Results 1-10 of 1476