Activate your premium subscription today
സംസ്ഥാനത്ത് വിവിധ കാർഷികോൽപ്പന്നങ്ങൾക്ക് വിലയുയർന്നു. കൊച്ചിയിലെ വില നിലവാരമനുസരിച്ച് വെളിച്ചെണ്ണ തയാറിന് 22200 രൂപയായി. 100 രൂപയാണ് വർധിച്ചിട്ടുള്ളത്. മില്ലിങ് വെളിച്ചെണ്ണ്യ്ക്കും 100 രൂപ വർധിച്ച് 22700 രൂപയായി. കൊപ്രയ്ക്കും 100 ഉയർന്ന് 14800 രൂപയായിട്ടുണ്ട്. കുരുമുളക് അൺഗാർബിൾഡിന് 64500
യുഎഇയിൽ അടുത്തമാസ(ഡിസംബര്‍)ത്തെ ഇന്ധനവില പ്രഖ്യാപിച്ചു.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വിലയിലുണ്ടായ ഇടിവിനു കാരണക്കാരനായി നിരീക്ഷകർ വിരൽ ചൂണ്ടുന്നതു ട്രംപിന്റെ നേർക്കാണ്. ക്രൂഡ് ഓയിൽ ഇന്ധന രൂപത്തിലുള്ള സ്വർണമാണ് എന്നു പ്രസ്താവിച്ചിട്ടുള്ള ട്രംപ് യുഎസിലെ എണ്ണ ഉൽപാദനം വർധിപ്പിക്കാൻ തീവ്രശ്രമം നടത്തിയേക്കും. അത് എണ്ണയുടെ ലഭ്യത വർധിപ്പിക്കുകയും
അബുദാബി ∙ വികസ്വര രാജ്യങ്ങളിലെ വർധിച്ച ഉപഭോഗംമൂലം 10 വർഷത്തിനകം ആഗോള എണ്ണ ആവശ്യകതയും വിലയും ഉയരുമെന്ന് വിറ്റോൾ ചീഫ് എക്സിക്യൂട്ടീവ് റസ്സൽ ഹാർഡി പറഞ്ഞു.
ഇന്ത്യയിലെ ഭക്ഷ്യ എണ്ണ ഇറക്കുമതിക്കാർ ഏകദേശം 100,000 ടൺ പാം ഓയിൽ ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറുകൾ റദ്ദാക്കി.പാം ഓയിലിന്റെ വില കുത്തനെ ഉയർന്നതിനാലാണ് ഇത്.ആഗോള വില വർദ്ധനവ് മുതലെടുക്കാൻ ഇന്ത്യക്ക് പകരം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വ്യാപാരികൾക്ക് വിൽക്കാൻ തീരുമാനിച്ചതിനാലാണ് കരാറുകൾ റദ്ദാക്കിയത്.
കൊച്ചി∙ പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങൾ ഇന്നലെ വിപണിയിലുണ്ടാക്കിയത് വൻ നഷ്ടം. സെൻസെക്സ് 1769 പോയിന്റും നിഫ്റ്റി 546 പോയിന്റും ഇടിഞ്ഞു. ഇന്നലത്തെ വ്യാപാരത്തിൽ നിക്ഷേപകരുടെ ആസ്തിയിലുണ്ടായ നഷ്ടം 9.78 ലക്ഷം കോടി രൂപയാണ്. അസംസ്കൃത എണ്ണവിലയും കുതിക്കുകയാണ്. ഇറാനിലെ എണ്ണസംഭരണികൾക്കു നേരെ ഇസ്രയേൽ
ഇസ്രയേലിനെതിരായ ഇറാന്റെ അപ്രതീക്ഷിത വ്യോമാക്രമണം ലോക രാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ലബനനിലെ ഹിസ്ബുല്ലയുമായും ഗാസയിൽ ഹമാസുമായും ഇസ്രയേൽ സംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇറാന്റെയും ആക്രമണം. മധ്യപൂര്‍വേഷ്യയും പശ്ചിമേഷ്യയും കൂടുതൽ സംഘർഷങ്ങളിലേക്ക് പോകുകയാണോ എന്ന ആശങ്കയും ശക്തമായിക്കഴിഞ്ഞു. ഇസ്രയേലിനെതിരെ ഇറാൻ സ്വീകരിച്ചിരിക്കുന്ന ആക്രമണാത്മക നിലപാട് ഇന്ധന വിപണിയെ എങ്ങനെ ബാധിക്കുമെന്നും ഏവരും ഉറ്റുനോക്കുന്നു. ആണവ പ്ലാന്റുകളിലും എണ്ണ ഖനന പ്രദേശങ്ങളിലും ആക്രമണം നടത്തി ഇറാനെ സാമ്പത്തികമായി തളർത്താനാണ് ഇസ്രയേൽ നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴത്തെ ഇറാൻ– ഇസ്രയേൽ സംഘർഷം ശക്തമായാൽ അത് രാഷ്ട്രീയമായും സാമ്പത്തികമായും വൻ പ്രതിസന്ധികൾക്കും വഴിവച്ചേക്കും. ലോകത്തിലെ വലിയ എണ്ണ ഉൽപാദകരിൽ ഒന്നായ ഇറാന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന നീക്കങ്ങൾ രാജ്യാന്തരതലത്തിൽ വിപണികളെ പിടിച്ചുലയ്ക്കുമോ? ഇറാനെതിരെ യുഎസ് ഉൾപ്പെടെ ഉപരോധം ശക്തമാക്കിയാൽ വിപണിയിൽ എന്തു സംഭവിക്കും? ഇറാന്റെ എണ്ണയ്ക്ക് രാജ്യാന്തര വിപണിയിൽ എത്രത്തോളം വിഹിതമുണ്ട്? എണ്ണ വിപണിയിലെ പ്രതിസന്ധി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ എങ്ങനെ ബാധിക്കും?
ഒൻപത് എണ്ണ ടാങ്കറുകള്‍ വാങ്ങാന്‍ കാപ്പിറ്റല്‍ മാരിറ്റൈം ആൻഡ് ട്രേഡിങ് കോര്‍പറേഷനുമായി 375 കോടി റിയാലിന്റെ കരാര്‍ ഒപ്പുവെച്ചതായി സൗദി നാഷനല്‍ ഷിപ്പിങ് കമ്പനി (ബഹ്രി) അറിയിച്ചു.
ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തകര്‍ച്ചയെ തുടര്‍ന്ന് രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇതോടെ അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലെത്തി. ഏഷ്യന്‍ കറന്‍സികള്‍ വളരെ ദുര്‍ബലമായതാണ് ഈ വന്‍ ഇടിവിന് കാരണം. ഒരു അമേരിക്കന്‍ ഡോളറിന് 84.15 രൂപ എന്ന നിലയില്‍ എത്തിയെങ്കിലും ഇന്നത്തെ മൂല്യം
പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് (19.4 കിലോഗ്രാം) വില കൂട്ടി. കേരളത്തിൽ 7-7.5 രൂപയാണ് കൂടിയത്. ഇതോടെ, കൊച്ചിയിൽ വില 1,662.2 രൂപയായി. കോഴിക്കോട്ട് 1,694.5 രൂപ. തിരുവനന്തപുരത്ത് 1,683 രൂപ. പുതുക്കിയ വില ഇന്ന് പ്രാബല്യത്തിൽ വന്നു. തുടർച്ചയായി 4 മാസം വില
Results 1-10 of 85