Activate your premium subscription today
ഏറ്റവും മികച്ച ലാഭക്കണക്കുകളുമായി റിലയൻസ് ഇൻഡസ്ട്രീസ് നയിച്ചപ്പോൾ ഇന്ത്യൻ വിപണി വെള്ളിയാഴ്ച വീണിടത്തേക്ക് തിരിച്ചുകയറി നഷ്ടം നികത്തി. റിലയൻസിന് മികച്ച പിന്തുണയുമായി എസ്ബിഐയും ആക്സിസ് ബാങ്കും മഹീന്ദ്രയും ടാറ്റ മോട്ടോഴ്സും എൽ&ടിയും മുന്നേറിയതും വിപണിക്ക് അനുകൂലമായി. വെള്ളിയാഴ്ച 24365 പോയിന്റ് വരെ
ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഇന്ത്യ-പാക്കിസ്ഥാൻ നയതന്ത്ര തർക്കവും ഗൗനിക്കാതെ ഇന്ത്യൻ ഓഹരി വിപണികളുടെ കുതിച്ചുകയറ്റം. രണ്ടുദിവസത്തെ നഷ്ടയാത്രയ്ക്ക് വിരാമമിട്ട് സെൻസെക്സും നിഫ്റ്റിയും ഇന്നു വ്യാപാരം ചെയ്യുന്നത് നേട്ടത്തിന്റെ പാതയിൽ.
ശതകോടീശ്വരനും ഇന്ത്യയിലെ ഏറ്റവും സമ്പന്നനുമായ മുകേഷ് അംബാനി (Mukesh Ambani) നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് (Reliance Industries/RIL) കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ജനുവരി-മാർച്ചിൽ സ്വന്തമാക്കിയത് നിരീക്ഷകർ പ്രതീക്ഷിച്ചതിനേക്കാൾ ലാഭം. മുൻവർഷത്തെ (2023-24) സമാനപാദത്തേക്കാൾ 2.4 ശതമാനം വർധനയോടെ 19,407 കോടി രൂപയാണ് സംയോജിത ലാഭമായി റിലയൻസ് നേടിയത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ(എന്‍ബിഎഫ്സി) ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് രേഖപ്പെടുത്തുന്നത് മികച്ച വളര്‍ച്ച. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ മൊത്തം വരുമാനത്തില്‍ 12% വര്‍ധനവാണുണ്ടായിരിക്കുന്നത്. മൊത്തം വരുമാനം മുന്‍ വര്‍ഷത്തെ
ജോലി സാഹചര്യങ്ങൾ മാറിയതോടെ കുടുംബവും ജോലിയും ഒരുപോലെ കൊണ്ടുപോകാൻ പാടുപെടുന്നവർ ഏറെയുണ്ട്. സാധാരണ ജോലിക്കാരുടെ അവസ്ഥ ഇതാണെങ്കിൽ പ്രതിദിനം കോടിക്കണക്കിന് രൂപയുടെ ബിസിനസ് ചെയ്യുന്ന അംബാനി കുടുംബം ജോലിയും തൊഴിലും എങ്ങനെ ബാലൻസ് ചെയ്യുന്നു എന്ന് ചിന്തിക്കാത്തവർ ഉണ്ടാവില്ല. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമായി
ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് അസമിൽ 50,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പും സമാനതുകയുടെ നിക്ഷേപം അസമിന് പ്രഖ്യാപിച്ചു.
കഴിഞ്ഞ വർഷത്തെ ആഗോള ഫ്യൂച്ചർ ബ്രാൻഡ് സൂചികയിൽ റിലയൻസ് ഇൻഡസ്ട്രീസിന് രണ്ടാം സ്ഥാനം. ആപ്പിൾ, നൈക്കി, വാൾട്ട് ഡിസ്നി, മൈക്രോസോഫ്റ്റ്, ഇന്റൽ, ടൊയോട്ട തുടങ്ങിയ വമ്പൻമാരെ പിന്തള്ളിയാണ് റിലയൻസ് രണ്ടാം സ്ഥാനത്തെത്തിയത്.
കൃഷ്ണ ഗോദാവരി ബേസിൻ എണ്ണപ്പാടത്തിലെ പ്രകൃതിവാതക ഖനനവുമായി ബന്ധപ്പെട്ടു റിലയൻസ് ഇൻഡസ്ട്രീസിനു നഷ്ടപരിഹാരം നൽകാനുള്ള തർക്ക പരിഹാരക്കോടതിയുടെ വിധി ഡൽഹി ഹൈക്കോടതി റദ്ദാക്കി. കേന്ദ്രസർക്കാരിന്റെ ഹർജി പരിഗണിച്ചാണു 1.729 ബില്യൻ ഡോളർ (14,973 കോടി രൂപ) നഷ്ടപരിഹാരം നൽകാനുള്ള വിധി ജസ്റ്റിസുമാരായ രേഖാ പാലി, സൗരഭ് ബാനർജി എന്നിവരുടെ ബെഞ്ച് റദ്ദാക്കിയത്.
ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ ആറാംനാളിലും വ്യാപാരം ചെയ്യുന്നത് കനത്ത നഷ്ടത്തിൽ. ഇന്നലെ ആയിരത്തിലേറെ പോയിന്റ് ഇടിഞ്ഞ സെൻസെക്സ് ഇന്നും ഒരുവേള 900 പോയിന്റിലധികം ഇടിഞ്ഞെങ്കിലും നിലവിൽ (രാവിലെ 11ഓടെ) നഷ്ടം 500 പോയിന്റോളമായി കുറച്ചു.
Results 1-10 of 223