Activate your premium subscription today
തങ്ങളുടെ സ്ഥിര നിക്ഷേപങ്ങള്‍ ഇനി എന്തു ചെയ്യണമെന്ന ചോദ്യം റിസര്‍വ് ബാങ്ക് ഈ വര്‍ഷത്തെ രണ്ടാമത്തെ റിപോ നിരക്കു കുറയ്ക്കല്‍ പ്രഖ്യാപിച്ച ഏപ്രില്‍ ഒന്‍പതു മുതല്‍ പലരും ചോദിക്കുന്നുണ്ട്. രണ്ടാമത്തെ നിരക്കു കുറയ്ക്കലോടെ ആറു പോയിന്റിലെത്തിയ റിപോ നിരക്കുകളുടെ പശ്ചാത്തലത്തില്‍ പലിശ നിരക്കുകളും കുറയുമെന്നതു
ന്യൂഡൽഹി ∙ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനു പിന്നാലെ 3 ബാങ്കുകൾ ഇതുവരെ സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 0.25% കുറച്ചു. എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് എന്നിവയ്ക്കു പിന്നാലെ ഐസിഐസിഐ ബാങ്കും പലിശ കുറച്ചു. 3 ബാങ്കുകളിലും ഇനി മുതൽ 50 ലക്ഷം രൂപയ്ക്ക് താഴെയുള്ള സേവിങ്സ്
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ വായ്പകളുടെ പലിശ നിരക്ക് ഇന്നു മുതൽ കുറയ്ക്കുന്നു. റിസർവ് ബാങ്ക് കഴിഞ്ഞ ആഴ്ച റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചതിന്റെ ചുവടു പിടിച്ചാണ് എസ് ബിഐ നിരക്കു കുറയ്ക്കുന്നത്. ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്ന
തികച്ചും പ്രവചനാതീതമായ രാജ്യാന്തര രാഷ്ട്രീയ സാമ്പത്തിക സാഹചര്യത്തിൽ രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങളുമായി വേണം റിസർവ് ബാങ്കും മോനിറ്ററി പോളിസിയും ചേർന്ന് നിൽക്കേണ്ടത് എന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ട് ഇന്ന് മോനിറ്ററി പോളിസി കമ്മിറ്റി ഒന്നടങ്കം റിപോ നിരക്ക് 25 ബേസിസ് പോയിന്റ് കുറിച്ചിരിക്കുകയാണ്. പുതിയ
മുംബൈ∙ പ്രതീക്ഷകൾ ശരിവച്ച് റിസർവ് ബാങ്ക് (ആർബിഐ) അടിസ്ഥാന പലിശനിരക്ക് (റീപ്പോ റേറ്റ്) വീണ്ടും 0.25% വെട്ടിക്കുറച്ചു. ഫെബ്രുവരിയിലും കാൽ ശതമാനം കുറച്ചിരുന്നു. 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് റീപ്പോ ഇന്നു കുറച്ചതെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി.
ഇന്ത്യൻ സമ്പദ് വ്യവസ്ഥ മറ്റു രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളോട് ആശ്രയിച്ചു നില്‍ക്കേണ്ടതില്ല എന്ന ആത്മവിശ്വാസമാണ് കഴിഞ്ഞ വർഷങ്ങളിൽ റിസർവ് ബാങ്ക് മോനിറ്ററി പോളിസി തീരുമാനങ്ങളിലൂടെ കൈക്കൊണ്ടത്. ആ നിലപാട് ഒട്ടൊക്കെ ശരിയായിരുന്നു എന്ന് വിലക്കയറ്റ നിയന്ത്രണത്തിലൂടെയും പണലഭ്യതയിലൂടെയും കാണാൻ കഴിയുകയും
ന്യൂഡൽഹി ∙ 5 വർഷത്തിനിടെ ആദ്യമായി ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ ഏപ്രിലിൽ കുറച്ചേക്കും. റിസർവ് ബാങ്ക് റീപ്പോ നിരക്ക് 0.25% കുറച്ചതിനു പിന്നാലെയാണിത്. റീപ്പോയിൽ വരുന്ന കുറവ് സ്ഥിരനിക്ഷേപങ്ങളുടെയും ലഘുസമ്പാദ്യ പദ്ധതികളുടെയും നിരക്കിൽ പ്രതിഫലിക്കാറുണ്ട്. എന്നാൽ, ഒരു വർഷമായി ഇതു മാറ്റമില്ലാതെ തുടരുകയാണ്. 3 മാസത്തിലൊരിക്കലാണു പലിശ പുതുക്കുന്നത്. ഇനി മാറ്റം വരുന്നത് ഏപ്രിൽ 1 മുതലാണ്.
കേന്ദ്ര ബജറ്റിൽ ആദായ നികുതിയിൽ ഇളവ് ലഭിച്ചതിനു പിന്നാലെ ബാങ്ക് വായ്പയുടെ പലിശഭാരത്തിലും ആശ്വാസം. റിസർവ് ബാങ്ക് റീപ്പോ നിരക്ക് കാൽ ശതമാനം (0.25%) കുറച്ചതോടെ, ബാങ്ക് വായ്പകളുടെ പലിശ നിരക്കും കുറയാൻ വഴിയൊരുങ്ങി. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) കുറയുമെന്നത് നിരവധി കുടുംബങ്ങൾക്ക് നേട്ടമാകും. ഉപഭോക്തൃവിപണിക്ക് കരുത്തുപകർന്ന്, ജിഡിപി വളർച്ചയെ വീണ്ടും ഉഷാറാക്കുക ലക്ഷ്യമിട്ടാണ് ഇക്കഴിഞ്ഞ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആദായനികുതിയിൽ ആനുകൂല്യങ്ങൾ നൽകിയത്. പലിശഭാരം കുറച്ച്, ഇക്കാര്യത്തിൽ കേന്ദ്രത്തിന് ശക്തമായ പിന്തുണ നൽകുന്നതു കൂടിയായി റീപ്പോനിരക്ക് കുറച്ച റിസർവ് ബാങ്കിന്റെ തീരുമാനം. ഡിസംബറിൽ റിസർവ് ബാങ്കിന്റെ ഗവർണർ സ്ഥാനത്തുനിന്ന് വിരമിച്ച ശക്തികാന്ത ദാസിന്റെ പകരക്കാരൻ സഞ്ജയ് മൽഹോത്രയുടെയും കഴിഞ്ഞ മാസം ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തുനിന്ന് പടിയിറങ്ങിയ ഡോ.മൈക്കൽ പാത്രയുടെയും പിൻഗാമി എം.രാജേശ്വർ റാവുവിന്റെയും ആദ്യ എംപിസി യോഗമായിരുന്നു ഇത്. പലിശഭാരം വെട്ടിക്കുറച്ച് തുടക്കം ഗംഭീരമാക്കാൻ ഇരുവർക്കും കഴിഞ്ഞു. രാജ്യത്ത് സ്വകാര്യ ഉപഭോഗം കൂടാനും സാമ്പത്തിക വളർച്ച മെച്ചപ്പെടാനും റിസർവ് ബാങ്ക് പലിശനിരക്ക് കുറയ്ക്കണമെന്ന് ധനമന്ത്രി നിർമല സീതാരാമനും വാണിജ്യമന്ത്രി പീയുഷ് ഗോയലും പരസ്യമായി ആവശ്യപ്പെട്ടിരുന്നെങ്കിലും,
രാജ്യത്ത് വർധിക്കുന്ന സൈബർ തട്ടിപ്പുകൾക്ക് തടയിടാനായി ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും (NBFC) പുതിയ ഇന്റർനെറ്റ് ഡൊമെയ്ൻ അവതരിപ്പിക്കാൻ റിസർവ് ബാങ്ക്.
പ്രത്യക്ഷ നികുതി ഇളവുകളിലൂടെ കേന്ദ്ര സർക്കാർ ഒരു വിഭാഗം ജനങ്ങളുടെ കൈയ്യിൽ മാത്രമാണ് കൂടുതൽ പണം നൽകിയത് എങ്കിൽ, മോണിറ്ററി പോളിസി തീരുമാനത്തിലൂടെ ഇന്ന് കേന്ദ്ര ബാങ്ക് എല്ലാ വിഭാഗം ജനങ്ങളുടെ കൈയ്യിലും പണ ലഭ്യത വർധിപ്പിച്ചു. നീണ്ട നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് റീപ്പോ നിരക്ക് 25 ബേസിസ് പോയിന്റ്
Results 1-10 of 139