Activate your premium subscription today
ന്യൂഡൽഹി∙ നടപ്പുസാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 6.3 ശതമാനമായിരിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണവിഭാഗത്തിന്റെ അനുമാനം. കഴിഞ്ഞ ദിവസം സർക്കാർ മുന്നോട്ടുവച്ച അനുമാനമായ 6.4 ശതമാനത്തിലും താഴെയാണിത്.നടപ്പു സാമ്പത്തിക വർഷത്തെ (2024–25) ഇന്ത്യയുടെ സാമ്പത്തിക വളർച്ചനിരക്ക് കഴിഞ്ഞ 4
അമേരിക്കൻ വിപണിയുടെ ഇന്നലത്തെ തകർച്ചക്ക് പിന്നാലെ ഇന്ന് മറ്റ് ഏഷ്യൻ വിപണികൾ തകർച്ചയോടെ തുടങ്ങിയപ്പോൾ നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വില്പന സമ്മർദ്ദത്തിൽ തകർന്നു. എന്നാൽ മികച്ച വിലകളിൽ വാങ്ങൽ വന്നതും, യൂറോപ്യൻ വിപണിയുടെ പോസിറ്റീവ് തുടക്കവും ഇന്ത്യൻ വിപണിക്കും തിരിച്ചു വരവ് നൽകി. 23746
ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നടക്കുന്ന അനധികൃത പണമിടപാടിൽ ബാങ്കുകൾക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നു വ്യക്തമാക്കിയ സുപ്രീം കോടതി, തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടയാൾക്ക് അതു മടക്കി നൽകാൻ എസ്ബിഐയോടു നിർദേശിച്ചു. തട്ടിപ്പു നടന്ന് 24 മണിക്കൂറിനുള്ളിൽ ഉപയോക്താവ് ഇക്കാര്യം ബാങ്കിനെ അറിയിച്ചുവെന്നതു ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റെ നടപടി.
2024 അവസാനത്തിൽ വിവിധ ബാങ്കുകള്‍ അവരുടെ ക്രെഡിറ്റ് കാര്‍ഡ് നിബന്ധനകള്‍ മാറ്റി. ഇത് ഫീസ്, റിവാര്‍ഡുകള്‍, ഇടപാടുകളെയടക്കം ബാധിക്കും.അപ്രതീക്ഷിതമായ നിരക്കുകള്‍ ഒഴിവാക്കാനും അവരുടെ ക്രെഡിറ്റ് കാര്‍ഡ് ആനുകൂല്യങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താനും ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട
കോട്ടയം ∙ പൊതുമേഖലാ ബാങ്കുകളുടെ ഭരണത്തിൽ ഇടപെടില്ലെന്നും അവർക്കു സ്വയംഭരണാവകാശമുണ്ടെന്നും ആവർത്തിച്ചു പറയുമ്പോഴും കേന്ദ്ര ഇടപെടൽ ശക്തമാകുന്നു. സ്ഥലംമാറ്റ നയത്തിൽ അനുഭാവപൂർവമായ നിർദേശങ്ങളുമായി ധനമന്ത്രാലയത്തിനു കീഴിലുള്ള ധനസേവന വകുപ്പ് കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയെങ്കിലും അതിനു മുൻപിറക്കിയ 2 സർക്കുലറുകളും ബാങ്കുകളുടെ സ്വയംഭരണാവകാശത്തിലേക്കുള്ള കടന്നുകയറ്റമാണെന്നു ജീവനക്കാരുടെ സംഘടനകൾ ആരോപിച്ചു.
സൈബർ ഫിഷിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടപ്പെട്ട ഉപഭോക്താവിന് നഷ്ടപ്പെട്ട പണം പലിശ സഹിതം തിരിച്ചുനൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട്(എസ്ബിഐ) ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. ഹരേ റാം സിങ് എന്ന ഉപഭോക്താവാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. സിങ്ങിന്റെ പരാതി കൈകാര്യം ചെയ്യുന്നതിലും തട്ടിപ്പ് ഇടപാടുകൾ തടയുന്നതിലും എസ്ബിഐ വീഴ്ച വരുത്തിയെന്ന് കോടതി കണ്ടെത്തി.
ന്യൂഡൽഹി∙ യുഎസിൽ ഡോണൾഡ് ട്രംപ് ഭരണത്തിലേക്ക് തിരിച്ചുവരുന്നതോടെ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) കുറഞ്ഞേക്കുമെന്ന ആശങ്ക പങ്കുവച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണവിഭാഗത്തിന്റെ റിപ്പോർട്ട്. ട്രംപിന്റെ ആദ്യ ഭരണകാലയളവിൽ എഫ്ഡിഐ യുഎസിലേക്ക് തിരികെക്കൊണ്ടുവരുന്നതിനായി ഒട്ടേറെ
ഏഷ്യൻ വിപണികൾക്കൊപ്പം പതിഞ്ഞ താളത്തിൽ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീട് മുന്നേറിയെങ്കിലും വീണ്ടും ലാഭമെടുക്കലിൽ ഫ്ലാറ്റ് ക്ളോസിങ് നടത്തി. നിഫ്റ്റി 24336 പോയിന്റ് മുന്നേറിയ ശേഷം ഏഴു പോയിന്റ് നഷ്ടത്തിൽ 24141 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഒരു വേള 80000 പോയിന്റ് പിന്നിട്ട സെൻസെക്സ് പത്ത്
ഓഹരി വിപണിയിൽ ഏറ്റവും റിസ്ക് കുറഞ്ഞ നിക്ഷേപമാണ് ഡെറ്റ് ഫണ്ട് എന്ന് എസ്ബിഐ മ്യൂച്ച്വൽ ഫണ്ട്സ് ഫിക്സഡ് ഇൻകം സിഐഒ രാജീവ് രാധാകൃഷ്ണൻ പറഞ്ഞു. കോട്ടയത്ത് മനോരമ സമ്പാദ്യം ഫിനാൻഷ്യൽ എക്സ്പോയുടെ രണ്ടാം ദിവസമായ ഇന്ന് നിക്ഷേപസാധ്യതകളെ കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാറിൽ സംസാരിച്ച ഫൗണ്ടേഷൻ ഓഫ്
ഇന്ന് വീണ്ടും പതിഞ്ഞ തുടക്കത്തിന് ശേഷം വില്പന സമ്മർദ്ദത്തിൽ വീണ നിഫ്റ്റി നഷ്ടത്തിൽ തന്നെയാണ് ക്ളോസ് ചെയ്തത്. നിഫ്റ്റി 36 പോയിന്റുകൾ നഷ്ടമാക്കി 24399 പോയിന്റിലും സെൻസെക്സ് പോയിന്റ് നഷ്ടത്തിൽ 80065 പോയിന്റിലും ക്ളോസ് ചെയ്തു. എസ്ബിഐയുടെയും, എച്ച്ഡിഎഫ്സി ബാങ്കിന്റെയും പിന്തുണയിൽ ബാങ്ക് നിഫ്റ്റി അര
Results 1-10 of 316