Activate your premium subscription today
അമേരിക്ക-ചൈന വ്യാപാരക്കരാറും, യുദ്ധഭീതിയിൽ വീണു പോയ ഇന്ത്യൻ രൂപ ഡോളറിനെതിരെ തിരിച്ചു വരവ് നടത്തിയതും ഇന്ത്യൻ വിപണിക്ക് നൽകിയത് സ്വപ്നമുന്നേറ്റം. യുദ്ധം ഒഴിവായതിനൊപ്പം പാകിസ്താനുമായുള്ള സംഘർഷത്തിൽ ഇന്ത്യക്ക് മേൽക്കൈ നേടാനായതും ഇന്ത്യൻ നിക്ഷേപകരുടെ ആവേശം വർദ്ധിപ്പിച്ചപ്പോൾ ഇന്ത്യൻ വിപണിയിലെ
ഒരു വർഷത്തിനകം മികച്ച നേട്ടം ലഭിക്കാവുന്ന ഓഹരികളുടെ വിവരങ്ങൾ നൽകുന്നത് നിക്ഷേപ അവസരങ്ങളെക്കുറിച്ച് അറിവു പകരാനാണ്. നഷ്ടസാധ്യത പരിഗണിച്ചു പഠിച്ചുമാത്രം നിക്ഷേപതീരുമാനങ്ങളെടുക്കുക. മഹീന്ദ്ര & മഹീന്ദ്ര : (സിഎംപി: 2917 *) രാജ്യത്തെ പ്രമുഖ വാഹന നിർമാണക്കമ്പനികളിൽ ഒന്ന്. ഓട്ടമോട്ടീവ്, ഫാം
ഓപ്പറേഷൻ സിന്ദൂറിന് ശേഷം സധൈര്യം മുന്നേറിയ ഇന്ത്യൻ വിപണി ഇന്നലെ ഏറ്റവും നേട്ടമുണ്ടാക്കിയ ഓട്ടോ അടക്കമുള്ള സെക്ടറുകളിലെ ലാഭമെടുക്കലിൽ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും വിപണികൾ നഷ്ടത്തിൽ ക്ളോസ് ചെയ്തപ്പോൾ മറ്റ് ഏഷ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം
ക്ഷമയില്ലാത്തവരിൽ നിന്ന് ക്ഷമയുള്ളവരിലേക്ക് പണം മാറാൻ സഹായിക്കുന്ന മാർഗമാണ് ഓഹരി വിപണി. ‘ഒമാഹയിലെ ഒറാക്ക്ൾ ’ (The Oracle of Omaha) എന്ന് ലോകം വിളിക്കുന്ന സാക്ഷാൽ വാറൻ ബഫറ്റിന്റെ പ്രശസ്തമായ വാക്കുകൾ. 94-ാം വയസ്സിൽ ഏവരെയും ഞെട്ടിച്ച് ബഫറ്റ് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം മുന്നോട്ടുവച്ച കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ വാക്കുകളും ഒരിക്കലും ഓഹരി വിപണിയെയോ നിക്ഷേപകരെ വിട്ടൊഴിയില്ലെന്ന് വ്യക്തം. ‘ക്ഷമ’ ആയിരിക്കണം ഓഹരി നിക്ഷേപകനു വേണ്ട ആദ്യ യോഗ്യതയെന്ന് അദ്ദേഹം സ്വജീവിതംകൊണ്ട് കാണിച്ചു. ഓഹരി നിക്ഷേപം ഹ്രസ്വകാലത്തേക്കല്ല, ദീർഘകാലത്തേക്ക് ആവണമെന്നും സ്വന്തം അനുഭവത്തിലൂടെ ലോകത്തെ പഠിപ്പിച്ച ബഫറ്റ്, തന്റെ കമ്പനിയായ ബെർക്ഷർ ഹാത്തവേയുടെ സിഇഒ സ്ഥാനം 2025 അവസാനത്തോടെ ഒഴിയും. എത്രാം വയസ്സിലാണ് നിങ്ങൾ ആദ്യമായി ഓഹരി നിക്ഷേപം നടത്തിയത്? 20? 30? 40? ഓഹരിയിൽ നിക്ഷേപിക്കാൻ പ്രായം ഒരു വിഷയമേയല്ലെന്ന് തെളിയിച്ചതും ബഫറ്റ് തന്നെ. 11-ാം വയസ്സിൽ ആദ്യ നിക്ഷേപം. ആദ്യം രുചിച്ചതും നഷ്ടം. പിന്നീട്, ക്ഷമ എന്തെന്നറിഞ്ഞു. പിന്നാലെ, നിക്ഷേപം ഒരിക്കലും ചെറുകാലത്തേക്കാവരുതെന്ന പാഠവും.
ഏറ്റവും മികച്ച ലാഭക്കണക്കുകളുമായി റിലയൻസ് ഇൻഡസ്ട്രീസ് നയിച്ചപ്പോൾ ഇന്ത്യൻ വിപണി വെള്ളിയാഴ്ച വീണിടത്തേക്ക് തിരിച്ചുകയറി നഷ്ടം നികത്തി. റിലയൻസിന് മികച്ച പിന്തുണയുമായി എസ്ബിഐയും ആക്സിസ് ബാങ്കും മഹീന്ദ്രയും ടാറ്റ മോട്ടോഴ്സും എൽ&ടിയും മുന്നേറിയതും വിപണിക്ക് അനുകൂലമായി. വെള്ളിയാഴ്ച 24365 പോയിന്റ് വരെ
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി പാർലമെന്റിന്റെ മേശപ്പുറത്തുവച്ച സാമ്പത്തിക സർവേ റിപ്പോർട്ടിൽ ഇന്ത്യയുടെ ശ്രദ്ധേയ നേട്ടമായി എടുത്തുപറഞ്ഞത് ഐപിഒ വിപണിയുടെ കുതിപ്പിനെ പറ്റിയായിരുന്നു. പക്ഷേ, ആത്മവിശ്വാസം കൊടിമുടി കയറുന്നതിന് പകരം കണ്ടത് നിരാശ. മാർച്ചിൽ ഒറ്റ മുഖ്യധാരാ (Mainboard) ഐപിഒ (പ്രാരംഭ ഓഹരി വിൽപന) പോലും നടന്നില്ല. 2023 ഫെബ്രുവരിക്കു ശേഷം അങ്ങനെയൊരു അനുഭവം ഇന്ത്യയിൽ ആദ്യം. ഇക്കഴിഞ്ഞ ആഴ്ചയിലെ (ഏപ്രിൽ മൂന്നാം വാരം) സ്ഥിതിയും മറിച്ചല്ല. മുഖ്യധാരാ വിഭാഗത്തിലോ എസ്എംഇ വിഭാഗത്തിലോ ഒറ്റ ഐപിഒ പോലുമില്ല. കഴിഞ്ഞ ഒരുവർഷത്തിനിടെ ഇങ്ങനെയൊരു ആഴ്ചയും ആദ്യമാണ്. ലോക രാജ്യങ്ങളെയാകെ വിസ്മയിപ്പിക്കുന്ന വളർച്ചയായിരുന്നു കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ഇന്ത്യൻ ഐപിഒ വിപണി കാഴ്ചവച്ചത്. 2023ൽ 57 മുഖ്യധാരാ ഐപിഒകൾ നടന്നു. ഈ 57 കമ്പനികളും സംയോജിതമായി സമാഹരിച്ചത് 49,436 കോടി രൂപ. 2024ൽ ഐപിഒ സംഘടിപ്പിച്ച് ഓഹരി വിപണിയിലേക്ക് പ്രവേശിച്ചത് 90 കമ്പനികൾ. ഇവ സമാഹരിച്ചത് 1.6 ലക്ഷം കോടി രൂപയും. 2023ൽ എസ്എംഇ ശ്രേണിയിൽ സമാഹരിച്ചത് 4686 കോടി രൂപയായിരുന്നെങ്കിൽ 2024ൽ അത്
തുടർച്ചയായ ഏഴ് ദിവസവും മുന്നേറ്റം നടത്തിയ ഇന്ത്യൻ വിപണി എഫ്&ഓ എക്സ്പയറി ദിനമായ ഇന്ന് തുടക്കം മുതൽ തന്നെ വില്പന സമ്മർദ്ദത്തിൽ തുടർന്നു. ഏപ്രിൽ മാസത്തിൽ മാത്രം 10%ൽ കൂടുതൽ നേട്ടമുണ്ടാക്കിക്കഴിഞ്ഞ ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ ഇന്നലെ
ശക്തമായ വിൽപനകൾക്കു ശേഷമുള്ള തിരിച്ചുവ രവു തുടങ്ങിയിരിക്കുകയാണ് വിപണി. നടപ്പു സാമ്പത്തിക വർഷത്തെ നാലാം പാദഫലങ്ങൾ കൂടി അനുകൂലമാ കുന്നതോടെ ഇനിയുള്ള മാസങ്ങളിൽ മുന്നേറ്റം ശക്തമാകുമെന്നു വിലയിരുത്താം. അതിനാൽ ഇപ്പോൾ ലഭ്യമായിട്ടു ള്ള ഈ അവസരം നിക്ഷേപകർ പരമാവധി ഉപ യോഗപ്പെടുത്തുക. ഏറ്റവും മികച്ച ഓഹരികൾ
അമേരിക്കൻ വിപണി മുന്നേറ്റവും എച്ച്സിഎൽ ടെക്കിന്റെ നാലാം പാദഫലം അനുമാനത്തിനൊപ്പമെത്തിയതും ഐടി സെക്ടറിന് നൽകിയ മുന്നേറ്റം ഊർജമാക്കി ഇന്ത്യൻ വിപണി ഇന്നും നേട്ടം കുറിച്ചു. ഹാവെൽസ്, വാറീ എനർജി, സയിന്റ് ഡിഎൽഎം മുതലായ മാനുഫാക്ച്ചറിങ് കമ്പനികളുടെ മികച്ച റിസൾട്ടുകളും വിപണിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
Results 1-10 of 711