Activate your premium subscription today
സംഭവ് സ്റ്റീല്‍ ട്യൂബ്സ് ലിമിറ്റഡും എച്ച്ഡിബി ഫിനാന്‍ഷ്യലും ജൂണ്‍ 25 മുതല്‍ 27 വരെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) നടത്തും. ഇരു കമ്പനികളിലുമായി13,040 കോടി രൂപ സമാഹരിക്കാനാണ് ഒരുങ്ങുന്നത്. ഐപിഒയിലൂടെ 540 കോടി രൂപ സമാഹരിക്കാനാണ് സംഭവ് സ്റ്റീല്‍ ട്യൂബ്സ് ലക്ഷ്യമിടുന്നത്. 440 കോടി രൂപയുടെ പുതിയ ഇക്വിറ്റി
യുദ്ധങ്ങളും താരിഫ് തർക്കങ്ങളും അപകടങ്ങളുമൊക്കെ ഓഹരി വിപണിയിൽ ഇടയ്ക്കിടെ അനിശ്ചിതാവസ്ഥകള്‍ക്കിടയാക്കുന്നുണ്ടെങ്കിലും പ്രാഥമിക ഓഹരി വിപണിയിലേയ്ക്ക് കടക്കാനൊരുങ്ങുന്ന വമ്പൻമാരുടെ ആവേശത്തിന് കുറവില്ല. ജനുവരി–മാർച്ച് മാസങ്ങളിൽ മങ്ങലിലായിരുന്ന ഐപിഒ രംഗം മെയ് മാസത്തോടെ വീണ്ടും ഉഷാറാവുകയായിരുന്നു.
ഇസ്രായേൽ – ഇറാന് അക്രമണവാർത്ത വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മറ്റ് വിപണികൾക്കൊപ്പം ഇന്ത്യൻ വിപണിക്കും തിരുത്തൽ നൽകി. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം ക്രൂഡ് ഓയിലിന് സമീപകാലത്തെ വലിയ കുതിച്ചു ചാട്ടം നൽകിയതും സുരക്ഷിത നിക്ഷേപ മാർഗങ്ങൾക്കായുള്ള നിക്ഷേപകരുടെ അന്വേഷണവും വിദേശ ഫണ്ടുകൾ വീണ്ടും
വർഷങ്ങളായി ഓഹരിയിൽ നിക്ഷേപിക്കുന്ന വെങ്കിടേശ്വരൻ കഴിഞ്ഞ ദിവസം ഡീമാറ്റ് അക്കൗണ്ട് നോക്കിയപ്പോൾ ഞെട്ടിപ്പോയി. ഒരു പ്രമുഖ കമ്പനിയുടെ ഓഹരികൾ പട്ടികയിൽ കാണാനേയില്ല. ഡീമാറ്റിൽനിന്നു നഷ്ടപ്പെട്ട ഓഹരികളുടെ മൂല്യം ഒരു ലക്ഷം രൂപയോളം വരും. ഡിവിഡൻഡ് ഇനത്തിലെ നഷ്ടം വേറെ. ഉടൻ ഓഹരി ബ്രോക്കറെ വിളിച്ച് അന്വേഷിച്ചു. അവർ വെങ്കിടേശ്വരൻ അക്കൗണ്ട് പരിശോധിച്ച ശേഷം പറഞ്ഞു: ‘നിങ്ങൾ സൂചിപ്പിച്ച ഓഹരി
പയ്യന്നൂർ : മലയാള മനോരമ സമ്പാദ്യം, പ്രമുഖ ധനകാര്യ സേവനദാതാവായ ജിയോജിത് ഇൻവെസ്റ്റ്മെൻസ് ലിമിറ്റഡ് സഹകരിച്ച് നടത്തുന്ന സൗജന്യ ഓഹരി - മ്യൂച്ചൽ ഫണ്ട് നിക്ഷേപക ബോധവൽക്കരണ പരമ്പരയുടെ 33- മത് സെമിനാർ പയ്യന്നൂർ ഒപിഎം ഇൻ ഹോട്ടലിൽ (ബി.കെ.എം ഹോസ്പിറ്റലിന് സമീപം അമ്പലം റോഡിൽ) ജൂൺ 14 - ന് ശനിയാഴ്ച രാവിലെ 09.30
രാജ്യാന്തര വിപണി പിന്തുണയിൽ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നേട്ടത്തിൽ തന്നെ വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി ആദ്യ മണിക്കൂറുകളിൽ മുന്നേറിയെങ്കിലും ചാഞ്ചാട്ടത്തിലേയ്ക്ക് വീണു. അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലായിരുന്നതിനാൽ യൂറോപ്യൻ വിപണികള്‍ നഷ്ടത്തിൽ ആരംഭിച്ചതും ലാഭമെടുക്കലും ഇന്ത്യൻ വിപണിയില്‍
2025ൽ ഇതുവരെ മ്യൂച്വൽ ഫണ്ടുകളും ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും പെൻഷൻ ഫണ്ടുകളും ഉൾപ്പെടെയുള്ള ആഭ്യന്തര നിക്ഷേപക സ്ഥാപന (ഡി ഐ ഐ) ങ്ങളുടെ നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപ കടന്നതായാണ് കണക്കുകൾ. 2007നു ശേഷം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ നടത്തുന്ന ഏറ്റവും ഉയർന്ന അർദ്ധ വാർഷിക നിക്ഷേപമാണിത്. ഇങ്ങനെ പോയാൽ ഈ
കഴിഞ്ഞ നാല് വ്യാപാരദിനങ്ങളിലെ തുടർച്ചയായ മുന്നേറ്റത്തിന് ശേഷം ഇന്നലെ ചാഞ്ചാട്ടം നേരിട്ട ഇന്ത്യൻ ഓഹരി വിപണി ഇന്ന് ആഗോള വിപണികളുടെ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ നേട്ടത്തിലാരംഭിക്കുമെന്നാണ് സൂചന. ചാഞ്ചാട്ടങ്ങൾക്കൊടുവിൽ സെൻസെക്സ് ഇന്നലെ 53 പോയിന്റ് താഴ്ന്ന് 82391 ലും നിഫ്റ്റി ഒരു പോയിന്റ് മാത്രം
വെള്ളിയാഴ്ച ആർബിഐ നടത്തിയ ഐതിഹാസികമായ നയംമാറ്റത്തെ തുടർന്ന് ഇന്ത്യൻ വിപണി തിരിച്ചു കയറി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ആർബിഐ റിപ്പോ നിരക്ക് അര ശതമാനം കുറച്ച് 5.50%ലേക്ക് എത്തിച്ചതിനൊപ്പം തികച്ചും അപ്രതീക്ഷിതമായി ക്യാഷ് റിസർവ് റേഷ്യോ നാലിൽ നിന്നും മൂന്ന് ശതമാനത്തിലേക്ക് കുറച്ചതും വിപണിയുടെ
ഒരു വർഷത്തിനകം മികച്ച നേട്ടം ലഭിക്കാവുന്ന ഓഹരികളുടെ വിവരങ്ങൾ നൽകുന്നത് അവസരങ്ങളെക്കുറിച്ച് അറിവു പകരാനാണ്. നഷ്ടസാധ്യത പരിഗണിച്ചു പഠിച്ചു മാത്രം നിക്ഷേപതീരുമാനമെടുക്കുക. ബെൽ: (സിഎംപി: 383*) പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സ്(BEL) ഇന്ത്യൻ സേനകൾക്കായി അത്യാധുനിക
Results 1-10 of 912